കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ…

രചന : കവിത തിരുമേനി ✍ ” കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?നാല് ദിക്കും പ്രതിധ്വനിച്ചു കൊണ്ടുള്ള എന്റെ ശബ്ദം കേട്ടവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു…” അത് കണ്ണേട്ടാ…. ഞാൻ….വാക്കുകൾ കിട്ടാതെ ദേവു…

ശൂന്യത

രചന : പട്ടംശ്രീദേവിനായർ ✍ പ്രണയതീരത്തുനിന്നുഞാന്‍മടങ്ങിപ്പോന്നത്മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.ഒന്നുമില്ലാത്ത..ഈ ലോകത്തിന്റെതനത് സ്വഭാവം മനസ്സിന്റെചൂട് മാത്ര മാണെന്ന്ഇപ്പോളറിയുന്നു.!മനസ്സിലുള്ളതെല്ലാം….നമ്മുടെ അവകാശങ്ങളുടെപട്ടികയില്‍ ഇടം തേടുമെന്ന്നാം വ്യാമോഹിക്കുന്നു.!നമ്മള്‍ ശൂന്യരാണ്!ആരോടുംസ്നേഹമില്ലാത്തവര്‍,!ജനിതകമായുംനമ്മള്‍ശൂന്യരാണ്!!!!ശരീരത്തിനുള്ളിലെഅവയവങ്ങള്‍ക്ക് നമ്മേക്കാൾഎത്രയോമാന്യതയുണ്ട് !വ്യക്തമായ കാരണമുള്ളപ്പോഴാണ്..അവ,,,,,സംവാദത്തിനോ,വിവാദത്തിനോഒരുമ്പെടുന്നത്.ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,പ്രേമത്തിന്റെയും,സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!

വേടൻ്റെ പാട്ട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേടാനീ,പാടുന്ന പാട്ടുകളൊക്കെയുംപാടിപ്പഴകിയതല്ലോ മുന്നേ!ആയതിൻ ശീലുകൾക്കുണ്ടോ പ്രസക്തിയി-ന്നായപോലൊന്നറിയാൻ ശ്രമിപ്പൂകേരളംമാറിയിട്ടെത്ര കാലങ്ങളായ്കോരനിന്നീനാടു സ്വർഗ്ഗഗേഹം!തമ്പ്രാൻ്റെ മുന്നിലായ് കുമ്പിട്ടുനിന്നവർ,തമ്പ്രാൻമാരായ് വിലസുന്നുമുന്നിൽ!ജാതി, മതങ്ങൾക്കതീതമായ് വിപ്ലവ-ഗീതികൾ പാടിയോ,രിയെമ്മസ്സുംഏക്കേഗോപാലൻ തുടങ്ങിയോരൊക്കെയു-മോർക്കുക,മേലാളവർഗ്ഗമല്ലോ!ആയവർ കാട്ടിയ കാരുണ്യമോരോന്നുംവായതുറന്നൊന്നു പാടൂവേടാഅല്ലെങ്കിൽ നീപാടും പാട്ടുകൾ കേൾക്കുവാ-നില്ലില്ലൊരാളുമുണ്ടാവുകില്ലപണ്ടൊരു വേടനുരുവിട്ട ശീലുക-ളുണ്ടിന്നുംനമ്മുടെ നാട്ടിലെങ്ങുംമാനവർ ചെയ്യേണ്ട ധർമ്മങ്ങളൊക്കെയു-മാ,നൽകൃതിതന്നിലുണ്ടു,കാൺമൂവേടാ,നീ…

കവിയുടെ കാല്പാടുകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കവിയും നടക്കുന്നു,ഇരുൾവാണ പാതകളി-ലെരിയുന്ന പന്തമതി,ലുയിരിൻ്റെ തീവെട്ടമായ്കവിയും നടക്കുന്നുവെറിപൂത്തവാടികളിതി-മോദവർണ്ണമതിലലിവാർന്നസ്നേഹനിറവായ്കവിയും നടക്കുന്നുവ്യഥയുണ്ടു വീഴുമവളവശം-കരഞ്ഞഴുറിയലറുന്ന ജീവഗതി,യവസാനനാഴികയിലുയരുംപ്രതീക്ഷയുടെ പുതുകാല വിപ്ലവ-ത്തിരിയും വഹിച്ചുകൊണ്ടുലയാ-പ്രകാശമാവാൻ!കവിയും നടക്കുന്നുമരവിച്ച മാംസമതി-ലഴുകുന്ന വേദനയി-ലെഴുതുന്ന വാക്കുകളുമായ്അറിവായ വേദമതിനിറവാർന്ന സംസ്കൃതിയെവെറി പൂണ്ട വേഴ്‌ചയുടെ –യതിക്രൂരശൂലമുനകരളിൽ കൊരുത്തമദ-മതജാതി ചിന്തകളെതെരുവിൽ തളച്ച വഴിയേ…പ്രണയപ്പെരുങ്കവിത-യെഴുതുന്ന…

നിറഭേദങ്ങൾ

രചന : അജിത്.എൻ.കെ.ആനാരി ✍ ആത്മജ്ഞാനത്തിന്റെ പുസ്തകത്താ –ളിൽഞാനായിരംവട്ടം തിരഞ്ഞുനോക്കിആകാരസൗഷ്ഠവംപോലെ നിറങ്ങളുംരൂപപ്പകർച്ചകൾ നല്കും വിധം ! രൂപമുണ്ടാകുകിലാകുമോ പൂർണ്ണത,പൂർണ്ണതയ്ക്കൊത്ത നിറങ്ങൾ വേണ്ടേഓരോന്നിനും നിറം ചേർത്തുവച്ചീശനീരൂപഭാവങ്ങൾ വ്യതിരിക്തമായ് ! ഓരോനിറത്തിന്റെ ഭാവങ്ങൾ മസ്തിഷ്ക –മേറുംമുറയ്ക്ക് നാം വേർതിരിച്ചാനിറം’ചേതനയുള്ളിൽ നിറയ്ക്കുന്ന ഭാവങ്ങ –ളോരോതരത്തിൽ നാമെണ്ണിവച്ചു!…

വിഷാദം…

രചന : ജിഷ കെ ✍ മെരുക്കിയാൽ മെരുങ്ങാത്ത അതി കഠിന വിശപ്പുള്ളവിഷാദം…അത് നാവ് നീട്ടി എന്റെ ഉടൽ തൊടുന്നു.സിരാ പടലങ്ങൾ തിളച്ച്ഞാൻ അപ്പോൾ ഒരു കുറുകിയപാനീയമാവും…എനിക്ക് ചുറ്റിലും മത്തു പിടിപ്പിക്കുന്നഈയ ഗന്ധവും…എന്നാൽ പോലും ഞാൻ കണ്ണുകൾ അടച്ചു വെയ്ക്കും.ഒന്നും സംഭവിക്കാത്ത…

നാടിൻമാലിന്യം

രചന : ബി സുരേഷ് കു റിച്ചിമുട്ടം ✍ മാനവവ്യവഹാരങ്ങളിൽ ദുഷിപ്പായിന്നുനിറയുന്നമാലിന്യംമതജാതിവർണ്ണവർഗ്ഗമത്സരേമനമതിൽമർത്യനിൽ വലിയവൻ ചെറിയവൻ,പിന്നെമതിപ്പുള്ളസ്ഥാനമാനകേമന്മാർ!പൊതുവഴിഭ്രഷ്ട് കൽപ്പിച്ച കാലം കടന്നെങ്കിലുംപൊട്ടിമുളയ്ക്കുന്ന ചില സ്ഥാനമാനക്കാർപൊട്ടും പൊടിയും പറഞ്ഞ് പൊട്ടിച്ചെറിയുന്നുജീവനെപൊട്ടിക്കരഞ്ഞുതളർന്നു തകരുന്നുജന്മദാതാക്കൾ!അകവുംപുറവും താണവനുയർന്നവനെന്ന വിഷംനിറഞ്ഞവരേറെഅന്നംതേടാനദ്ധ്വാനിച്ചൊരുപെണ്ണവൾഅരികുവത്ക്കരിക്കപ്പെട്ടവളെന്നൊരുകുറ്റംഅറിയുന്നവളെകാലങ്ങളായിയെന്നിട്ടുമവരവളെകള്ളിയാക്കി!കറുപ്പാണുകുറ്റം, കണ്ടാലറിയാം മൊഴികളങ്ങനെ പലവിധംകണ്ഠനാളത്തിൽ നിന്നുയരും പൊളിയല്ലവചനം കേട്ട്കാണാം നിരന്തരം കറുപ്പിൻ…

ഒരു മുറിതേങ്ങ…

രചന : ഡോ ജയിംസ് കല്ലായി ✍ ഒരു മുറിതേങ്ങ…അമ്മ ഇടക്ക് അയല്പക്കത്തുനിന്ന് ഒരു തേങ്ങ മുറി കടം വാങ്ങുന്നു.വീട്ടിലെ fridege ഇൽ ചിരകിയ തേങ്ങ പാത്രത്തിൽ ആക്കി വെച്ചിട്ടുള്ളത് മകൻ കണ്ടതാണ്.പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്..?ആദി കുട്ടന് സംശയം.പലതവണ…

കല്യാണി മോൾക്കു വിട…..കണികൊന്നയും കരിവളയും

രചന : ശ്രീകുമാർ ആമ്പല്ലൂർ ✍ അമ്മേ….നിൻ ഉദരത്തിലുണർന്നപൈതലാം എനിക്കു നീ…ഈ മണ്ണിലെന്തിനു പിറവി തന്നൂ…ഒരിറ്റു നനവിനായ്ദാഹിച്ചെന്നധരംനിൻമാറു പരതവേ….അമ്മേ….ചെന്നിനായകംപുരട്ടിനീയെന്നെയകറ്റിയോ?നാളേക്കു കണിയാകേണ്ടതൈകൊന്നക്കുനീർതേവാതുണക്കും പോൽ..പൊട്ടിച്ചിരിക്കാനനുവദിക്കാതെഎൻ്റെ കരിവളകളെന്തിനു നീ..പൊതിഞ്ഞു വച്ചൂ…എന്നന്നേക്കുമായ്ഉറക്കുവാനാനെങ്കിൽഎൻ പാദമളവിലെന്തിനു നീ….കൊലുസുതീർത്തു വച്ചൂ.

ഒറ്റയില.

രചന : ഗാ ഥാ✍️ അവൾ സമയം നോക്കാതേഇറങ്ങി നടന്നുചോദ്യം?എവിടേക്കാണ്ഉത്തരം….മഴപെയ്‌തു തോർന്ന ആഇരുട്ടുവഴിയിൽഅവളാരെയോകത്തു നിൽക്കുന്നു,ആ ഹോസ്പിറ്റലിൽ വരാന്തയിൽ,തന്റെ പ്രാണൻ ഒരിറ്റു ജീവനുവേണ്ടി പിടയുമ്പോൾ,അവൾ കണ്ണുകൾ അടച്ചു ശ്വാസമെടുത്തു,രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഓട്ടത്തിലാണ്,താനെന്നമ്മാഒരു സഹായത്തിനായി കൈനീട്ടത്തീടങ്ങളില്ല…പക്ഷേ പലയിടത്തുനിന്നും കിട്ടിയ…