ആന്തരീകാനന്ദം.
ശിരസ്സിൽ ഭ്രാന്ത്പൂക്കുമ്പോൾ അക്കാലത്ത് ഞാൻ ഒരു മുക്കുവനായി കടൽത്തീരത്തു ജീവിച്ചിരുന്നു. യവ്വനം എത്തും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ഏകനായി ജിവിച്ചു. രാത്രി കാലങ്ങളിൽ കടലിൽ ചൂണ്ടയിട്ടും വലവീശിയും മീൻപിടിച്ച് നിത്യവൃത്തികഴിഞ്ഞുപോന്നു. ഒരു രാത്രിയിൽ ക്ഷീണം മൂലം വള്ളത്തിൽ കിടന്ന് ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ…