മറിയംമുക്കിലെ മരണങ്ങൾ …. കെ.ആർ. രാജേഷ്
പുഞ്ചിരിബാബുവിന്റെ നമ്പരിലേക്ക് തുടർച്ചയായി വിളിച്ചിട്ടും, മറുതലക്കൽ അനക്കമൊന്നും ഇല്ലാത്തതിന്റെ അസ്വസ്ഥതയോടെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ ആന്റപ്പൻ എന്ന ആന്റണിയുടെ കാതിലേക്ക് വടക്കോട്ടുള്ള ആറുമണി ട്രെയിന്റെ വരവറിയിച്ചുള്ള ചൂളം വിളി മുഴങ്ങി, ” ആറു മണിയുടെ വണ്ടി വന്നിട്ടും പുഞ്ചിരിയെ കാണുന്നില്ല, ഇവൻ…