Category: ടെക്നോളജി

എന്റെ മരണത്തിനപ്പുറം

രചന : രാജു വിജയൻ ✍ ഞാൻ മരിച്ചാലെന്റെ കിനാക്കൾ നീകടലിലെറിയേണം….നാം നടന്ന വഴികളിലെല്ലാംപുഞ്ചിരി വിതറേണം…. നിൻപുഞ്ചിരി വിതറേണം……കൂട്ടിരുന്ന വാകമരത്തണലോടെൻയാത്ര മൊഴിയേണം….കാറ്റു മൂളിയ കവിതകളുള്ളിൽ നീകുഴിച്ചു മൂടേണം…ആശ തളിർത്ത്, പൂത്തു വിടർന്ന്പിളർന്നോരെൻ മനസ്സ് മറക്കേണം..ഇനിയൊരു ജന്മം മണ്ണിതിൽ വാഴാൻകൊതിയില്ലെന്നോർക്കേണം…….രക്ത മുഖങ്ങൾ കരളിൽ…

ഞെട്ടറ്റു വീണ പൂക്കൾ

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കാറ്റേറ്റു ചെറുവല്ലിയിലൂയലാടുംവിടരാൻ കൊതിച്ചൊരു കുഞ്ഞു പൂവേ…അമ്മ തൻ താരാട്ടുപാട്ടു കേട്ടുo,അച്ഛന്റെ പരിലാളനമേറ്റു വാങ്ങി,കൊഞ്ചിക്കുഴഞ്ഞു കളിയാടിയ കൊച്ചു പൂവേ, ഹാ കഷ്ടമേഞെട്ടറ്റു വീണ നിന്റെ കിടപ്പു കണ്ടാൽനാളെ വിരിഞ്ഞീടിന നിന്നെ നോക്കിഏറെ കിനാവുകൾ കണ്ടിതമ്മശലഭം…

ആൾക്കൂട്ടങ്ങൾക്കിടയിൽ

രചന : നിജീഷ് മണിയൂർ✍ ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നു തന്നെയാണ്കാണാതായത്.ആരവങ്ങൾക്കിടയിലാണ്അപ്രത്യക്ഷമായതും.കൈകളിലൊരുബാണ്ഡക്കെട്ടുണ്ടായിരുന്നു.കവിതകൾ, കഥകൾ, നോവലുകൾ ,നാടൻ പാട്ടുകൾ, കലാരൂപങ്ങളുടെചിത്രങ്ങൾഒക്കെയും മുറുകെപിടിച്ചിരുന്നു.നീണ്ട കാലത്തെഅലച്ചിലിൻ്റെ ക്ഷീണംമിഴികളിലുണ്ടായിരുന്നു.സംസാരംഅവ്യക്തവുമായിരുന്നു.വഴിവക്കിൽ നിന്നാണ്കണ്ടെത്തിയതും.വഴിപോക്കനാണ്തിരിച്ചറിഞ്ഞതും.പേര് ചോദിച്ചപ്പോൾപറയുന്നുണ്ടായിരുന്നു.‘ മലയാളം, മലയാളം’എന്നു മാത്രം.കരളുരുകിയൊരു ഓണപ്പൊട്ടൻഅപ്പൊഴും നാടു നീളെഓടുന്നുണ്ടായിരുന്നു.വരാനിരുന്ന മാവേലിവഴിയരികിൽകിതയ്ക്കുന്നുണ്ടായിരുന്നു.

പുതുവർഷപ്പുലരിയായ്

രചന : മംഗളൻ. എസ് ✍ അകലെ സൂര്യനുദിക്കയായ്അർക്കരശ്മികൾ വരുകയായ്അരുവികൾക്കത് പുളകമായ്അതിലെഴും പരൽ തുള്ളലായ് ! പുതിയ വർഷപ്പിറവിയായ്പുതുമായാർന്ന പുലരിയായ്പുതിയ പൂക്കൾ വിരിയലായ്പുണരുവാൻ ശലഭങ്ങളായ് ! കുയിലുകൾ കൂഹൂ പാടലായ്കുയിലുപെണ്ണിനനുരാമായ്കുറുകി പ്രാക്കൾ പ്രണയമായ്കുരുന്നുകൾക്കതുല്ലാസമായ് ! മലർ വിരിയേ മണവുമായ് മന്ദമാരുതൻ തഴുകലായ്…

പുതുവർഷ സമ്മാനം”

രചന : ഷാജി പേടികുളം ✍ ഹാളിൻ്റെ ചുവരിൽതൂങ്ങി നിൽപ്പുണ്ടൊരുദിനങ്ങളാഴ്ചകൾമാസങ്ങളോതും കാലഗണിത കലണ്ടറൊന്ന്.ജനുവരിയായ് ജനിച്ചുഏപ്രിൽ ജൂണൊക്ടോബറായിവളർന്നൊടുവിൽനരച്ചുകുമ്മിയ ഡിസംബർഒത്തിരി സ്വപ്നങ്ങളുംപ്രതീക്ഷകളും കണ്ണീരുംകലർന്നൊരോർമകൾതന്നെന്നെ തനിച്ചാക്കിവിട പറഞ്ഞുറങ്ങിയുണർന്നുപുതുവർഷ പുലരിയായ്ആവേശമായാനന്ദമായിലഹരിയായാഘോഷമായിലോകം വരവേൽക്കുവാൻഅണിഞ്ഞൊരുങ്ങി.തിന്നും കുടിച്ചും മദിച്ചും രമിച്ചുമാഹ്ലാദിക്കേ,പതിവുപോൽതൂമഞ്ഞിൻപുതപ്പു വകഞ്ഞുമാറ്റികുങ്കുമപ്പൊട്ടണിഞ്ഞുഷസ് വന്നുപുതുവർഷ പൊൻപുലരി.ഹാളിൻ്റെ ചുവരിൽ ഞാൻമറ്റൊരു കാലഗണിത കലണ്ടർതൂക്കിയതിൽ ജനുവരി…

“🙏എല്ലാസ്നേഹിതര്‍ക്കും നവവത്സരാശംസകള്‍”🙏

രചന : പട്ടം ശ്രീദേവിനായർ ✍ “വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!”മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെവിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെ,പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാംതിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം.!അവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം നടത്താത്ത,ആരോരുമറിയാത്ത ആനന്ദവുമുണ്ട്!അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു“”എന്നെയും,നിന്നെയുംനന്മയെന്ന നമ്മെയും!”എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍..സ്വന്തം

നിശ്ചലത

രചന : ബീന ബിനിൽ✍ അരങ്ങിൽ ആടിത്തിമിർത്ത ആട്ടങ്ങൾഅവസാനിപ്പിച്ച് തിരിച്ചെത്തിയോ നീ.പൂനിലാവ് പരന്നൊഴുകിയ നിശതൻ യാമത്തിലുംമിഴികൾ അടയാതെ എരിയുകയായിരുന്നു എൻ ഹൃദയം.കത്തുന്ന തീയിലേക്ക് ആവാഹിക്കുന്ന എണ്ണപോൽകാറ്റിലെ മൃദുതലോടൽ പോൽവീണ്ടുമെന്തിനായ് വന്നു നീ.ഒന്നുമൊന്നും വ്യക്തമാവാതെഒന്നുമൊന്നും പൂർണ്ണമാവാതെ താളലയഗാനമാം സംഗീതസാന്ദ്രതയിൽപാട്ടായ് വീണ്ടും നീയെത്തിയല്ലോ.മോഹത്തിൻ അനുരണനങ്ങൾമോഹഭംഗത്തിൻ…

എം.ടി യും എം.എമ്മും.*

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ വിടച്ചൊല്ലിപറന്നിയിതാവിണ്ണിൻ താരങ്ങൾവെണ്മയാർന്നതൂലിക മാറ്റിവിണ്ണാം മണ്ണിൻ സ്നേഹധിനികൾ…… വീറാലെ ജീവരക്തമേകീവിനയമായ് ജനത്തിനായ്വിലസിടട്ടെ മറുഭൂവിലുംവിശ്വാല ഹൃത്തുക്കൾ……. വിടരുമോ ഇനിയുംവരുംകാലത്തിനായ്വാത്സലൃ മന്ദാരങ്ങൾവിടരട്ടെ കാവൃംപോൽ…… വിദ്യാദേവിതൻവൈഢൂരൃ മാലകൾവർണ്ണപൂ മഞ്ജരികൾവിലസി പരത്തി നറുവെട്ടം….. വിതുമ്പി തുമ്പിപോൽവിണ്ണിൻ വെളിച്ചമാംതേൻവെൺകുടങ്ങളുടയുന്നകണ്ടുവരാതിരിക്കല്ലെ നിങ്ങളിനിയും….

ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്

രചന : താഹാ ജമാൽ.✍️ നിനക്കോർമ്മയുണ്ടോ…?ഇതുപോലൊരു,ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്കരോൾകാർ വന്നു മടങ്ങിയ രാത്രിയാണ്നമ്മൾ താറാവിനെ കൊല്ലാൻ പോയത്കഴുത്തിൽ കത്തിയമർന്ന പിടച്ചിലിന്റെഭയപ്പാടിന്റെ മദപ്പാടിളകിതാറാവോടിയ ഓട്ടംഇന്നും നെഞ്ചിൽ കിതയ്ക്കുന്നുണ്ട്.താറാവിനെ കണ്ടെടുത്തുമടങ്ങുന്നവഴിയിലാണ്നിനക്ക് വിഷം തീണ്ടിയത്.യൗവ്വനാരഭത്തിലെ നിന്റെ വളർച്ചകണ്ണുകിട്ടിയവന്റെ മരണമാണെന്ന്ത്യേസ്യാമ്മ പറഞ്ഞത് എന്റെ കാതിലിപ്പഴുമുണ്ട്.നീ, വാങ്ങിയൊളിപ്പിച്ചബിയർ ബോട്ടിലിനു…

ഭീം…. ഓർമകൾ! ….

രചന : കമാൽ കണ്ണിമറ്റം ✍️ ഭാരതരാജ്യത്തെ ഇന്ത്യയാക്കീടുവാൻശില്പിയായ്നിലകൊണ്ട ഭീം,മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്ഭീം, അങ്ങ് ഞങ്ങളിൽനിറവായി, നുരയായ്നൂപുര ജ്വാലയായ് !നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !ഞങ്ങളോർക്കുന്നു ..ദുരന്തവും ദുഃഖവും കൂടിക്കുഴഞ്ഞതാമങ്ങയുടെദുരിത ബാല്യത്തിനെ,അധ:കൃത ജന്മമെന്നാട്ടിയസവർണബോധത്തിൻ്റെനീച വിചാര അസ്പർശ്യ ശാപത്തിനെ!ഞങ്ങളോർക്കുന്നു…