Category: ടെക്നോളജി

ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്

രചന : താഹാ ജമാൽ.✍️ നിനക്കോർമ്മയുണ്ടോ…?ഇതുപോലൊരു,ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്കരോൾകാർ വന്നു മടങ്ങിയ രാത്രിയാണ്നമ്മൾ താറാവിനെ കൊല്ലാൻ പോയത്കഴുത്തിൽ കത്തിയമർന്ന പിടച്ചിലിന്റെഭയപ്പാടിന്റെ മദപ്പാടിളകിതാറാവോടിയ ഓട്ടംഇന്നും നെഞ്ചിൽ കിതയ്ക്കുന്നുണ്ട്.താറാവിനെ കണ്ടെടുത്തുമടങ്ങുന്നവഴിയിലാണ്നിനക്ക് വിഷം തീണ്ടിയത്.യൗവ്വനാരഭത്തിലെ നിന്റെ വളർച്ചകണ്ണുകിട്ടിയവന്റെ മരണമാണെന്ന്ത്യേസ്യാമ്മ പറഞ്ഞത് എന്റെ കാതിലിപ്പഴുമുണ്ട്.നീ, വാങ്ങിയൊളിപ്പിച്ചബിയർ ബോട്ടിലിനു…

ഭീം…. ഓർമകൾ! ….

രചന : കമാൽ കണ്ണിമറ്റം ✍️ ഭാരതരാജ്യത്തെ ഇന്ത്യയാക്കീടുവാൻശില്പിയായ്നിലകൊണ്ട ഭീം,മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്ഭീം, അങ്ങ് ഞങ്ങളിൽനിറവായി, നുരയായ്നൂപുര ജ്വാലയായ് !നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !ഞങ്ങളോർക്കുന്നു ..ദുരന്തവും ദുഃഖവും കൂടിക്കുഴഞ്ഞതാമങ്ങയുടെദുരിത ബാല്യത്തിനെ,അധ:കൃത ജന്മമെന്നാട്ടിയസവർണബോധത്തിൻ്റെനീച വിചാര അസ്പർശ്യ ശാപത്തിനെ!ഞങ്ങളോർക്കുന്നു…

ഇനിയൊരു ജന്മം കൂടി വേണ്ടേ…. വേണ്ട….!

രചന : രാജു വിജയൻ ✍️ വേണ്ടെനിക്കൊരു ജന്മമീ മണ്ണിതിൽവേഷമില്ലാ ബഫൂണായ് തുടരുവാൻ…..വേദന പങ്കു പറ്റിടാൻ മാത്രമായ്വീണ്ടുമീ മണ്ണിൽ പൊട്ടി മുളക്കേണ്ട….ആർദ്ര മോഹങ്ങൾ അമ്പേ നശിച്ചൊരുജീവനെ പേറാനില്ലൊരു കുറി കൂടി…വെന്തളിഞ്ഞൊരു ഭോജനമാകുവാൻവേണ്ടെനിക്കൊരു ജന്മവുമീ മണ്ണിൽ..കാഴ്ച മങ്ങിയ കണ്ണിലായ് കണ്ണുനീർ –ധാര പേറുവാനാവതില്ലിനിയുമെ….കാത്തിരിപ്പിന്റെ…

എൻ്റെ സ്വപ്നം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ സ്വപ്നങ്ങളേറെയുണ്ടായിരുന്നുളളിലായ്സ്വച്ഛമായൊഴുകും ജീവിതത്തിൽകാത്തുകാത്തങ്ങു ഞാനിരിക്കെകവർന്നുവല്ലോയെൻകനവുകളെല്ലാം നീതിയാൽഞാൻനിലയുറച്ചതിനോനീറുമീദിനങ്ങളെനിക്കേകിയത്പടികേറിയെത്തുന്നു പട്ടിണിനിത്യംപഞ്ഞമൊഴിഞ്ഞൊരാനാളുംമറഞ്ഞു ഒന്നിനുമേതിനുംകുറവേകിടാതെഒരുമയായ്പുലർന്നൊരാകാലമകന്നുഇന്നുചൊല്ലിനോവിക്കുവാനുണ്ടേറെഇടനെഞ്ചുപൊടിയുംമൊഴികൾ മാത്രകൾകേട്ടുമറക്കാൻപഠിക്കാംമാറുമോ ഈ ഗതികളൊട്ടാകേതാങ്ങിപിടിച്ചകരങ്ങളോയിന്ന്തള്ളിയകറ്റുന്നുമാറിനിൽക്കുന്നു ചാരെയുറങ്ങും നാളുമറന്നുചാപല്യമൊക്കെചത്തതിനൊപ്പംരക്തതാപങ്ങളാൽവിയർപ്പിറ്റിരക്ഷകനായവനെന്നതുമറന്നു ദുരിതക്കയത്തിൽ വീണുവിലപിക്കാൻദൂരമതൊട്ടകലെ അല്ലെന്നറിഞ്ഞുവിശ്വസിച്ചീടുന്നു ആ സത്യമാം ശക്തിയെവിളനിലമാക്കിയേകിടുമൊരുനാൾകരങ്ങളിൽ

രാത്രി മഴ

രചന : ശിവാംഗി ഉണ്ണിത്താൻ✍️ പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽഎന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചുവെണ്ണിലാവേക്കാൾപ്രിയം തന്നുറക്കിയോരന്നത്തെഎൻ പ്രേമ സാക്ഷി…സൗഭാഗ്യ രാത്രിയും പ്രണയവും തീർന്നു പോയോ എന്നറിയില്ലപക്ഷേ മഴയോടുള്ള പ്രണയം എന്നോ തീർന്നു പോയിമഴ ക്ലാര ആകാം പാര ആകാംഎന്തും ആകട്ടെ. മഴയോടുള്ള സമീപനം അപ്പാടെ…

ദേവി.

രചന : മേരിക്കുഞ്ഞ്.✍️ കുളിച്ചു കേറിമുടി വിടർത്തിപള്ളി വാളിൻതിരുമൂർച്ചയിൽഅര മണി പൊട്ടി –തെറിക്കുമാറുച്ചത്തിൽവെളിച്ചപ്പെട്ടു തുള്ളുന്നുകലിയടങ്ങാതെ മഹാദേവി,ഹേ , പൂജാരിമുന്നിലുള്ളൊരീശിലാഖണ്ഡത്തിലോനീയെന്നെ തിരയുന്നു.ഇക്കുഞ്ഞിരുളറയി-ലടച്ചിട്ട് നീനിശ്ചയിക്കും നേരംനടതുറന്നു ദീപം കാട്ടിപൂവിതളർച്ചിച്ച്ഒരുക്കിയിരുത്തുമോ –യെന്നെനീഞാനനന്ത മഹാകാശത്തെഇരിപ്പിടമാക്കിയോൾഎൻ വിരൽ കുത്തുവാ –നിടം പോരായിപ്പാരിടത്തിൽ.എന്നുടയാടയിലെകുഞ്ഞു പൂക്കളീയാകാശ ഗോളങ്ങളൊക്കെയും.എൻ നേർത്തശ്വാസമേറ്റുലയുന്നുക്ഷീരപഥത്തിലുഡു –ജ്വാലകൾ.കോടിസൂര്യന്മാരൊരുമിച്ചുദിക്കും പ്രളയാഗ്നി…

വരപ്രസാദങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ അന്നങ്ങനെയായിരുന്നു.മഴയായി ഞങ്ങളിൽപെയ്തിറങ്ങിയതും,ഇളവെയിലായിഞങ്ങളെതോർത്തിയതും,കാറ്റായും,കനിവായുംവാത്സല്യപ്പാൽചുരത്തിയതും,നനുത്തമഞ്ഞായി വന്ന്കുളിരായിഇക്കിളിപ്പെടുത്തിയതും,പൂക്കളായെത്തിസുഗന്ധം പരത്തിയതുംശ്യാമനിബിഡതകൾവിശറിയായതും,രാവായി പുതപ്പിച്ചതുംജാലകത്തിലൂടൊഴുക്കിവിട്ടനിലാവായി പുണർന്നതുംനീയായിരുന്നില്ലേഅമ്മേ ദേവീ പ്രകൃതി?ഇന്ന്നീ പേമാരിയായിതോരാതെ പെയ്ത്ഞങ്ങളെപനിച്ചൂടിൽവിറപ്പിക്കുന്നു.തിളക്കുന്ന വെയിലായിപൊള്ളിക്കുന്നു.ചുറ്റും മരുഭൂമികൾസൃഷ്ടിച്ചത്പക്ഷേനീയായിരുന്നില്ലല്ലോ.ദാഹജലത്തിനായിഞങ്ങളലയുന്നതുംനിന്റെകുറ്റം കൊണ്ടല്ലല്ലോ..ശ്യാമനിബിഡതകളെകവർന്നതും,വസന്തകാലത്തെമായ്ച്ചതും,കാറ്റും കനിവുംഅന്യമാക്കിയതുംഈഞങ്ങൾ തന്നെയല്ലേ?.ഇന്ന് നീരാപ്പകൽനിശ്ചലച്ഛായചിത്രംപോൽ.സ്തംഭിച്ചുനില്ക്കുന്നു.ഇന്ന് നീഞങ്ങളിൽഅതിശൈത്യത്തിന്റെമഞ്ഞ് പെയ്യിക്കുന്നു.നിന്നിൽ നിന്നുള്ളമോചനത്തിനായിഞങ്ങൾ കരിമ്പടങ്ങൾക്കുള്ളിലൊളിക്കുന്നു.വേനൽക്കാലരാത്രികളിൽവിയർപ്പിൻ കയത്തിൽഎങ്ങോ പോയൊളിക്കുന്നനിദ്രഞങ്ങൾക്കാകാശപുഷ്പം പോൽഅപ്രാപ്പ്യമാകുന്നു.ഊഷരതയുടെ കാലംഞങ്ങളെതുറിച്ചു നോക്കുന്നു.വരൾച്ചകളും,പ്രളയങ്ങളും,അതിശൈത്യവുംഇന്നിന്റെവരപ്രസാദങ്ങൾ….

നെടുവീർപ്പ്

രചന : ദിവാകരൻ പികെ ✍️ ഹൃദയംപകുത്ത ശേഷംശൂന്യത ബാക്കിവെച്ചവൾ,പേടിപ്പെടുത്തുന്ന നിഴലായിനൊമ്പരപ്പെടുത്തികൊണ്ട്പിന്തുടർന്നപ്പോഴാണ്വെളിച്ചത്തെ ഭയന്ന്,ഇരുട്ടറയിൽമനസ്സ് ഒളിപ്പിച്ചു വെച്ചത്.ഹൃദയത്തിലെ മുറിവിൽചുടുനിണമൊഴുകുമ്പോഴുംപങ്കുവെച്ചു ഹൃദയത്തുടിപ്പ്മധു രഗീതമെങ്കിലുംപുറം കാഴ്ചകൾക്ക്പുറംതിരിഞ്ഞു നിൽക്കാറുണ്ട്.നോവ് തീർത്ത മനസ്സ്കടലഴാങ്ങളിൽഅലയടിക്കുമ്പോൾവേലി കെട്ടി നിർത്തിയമനസ്സിനെകെട്ടിനിർത്തിയ വിഷാദംനെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾമിഴിനീർ തുടച്ച് നേർത്ത പുഞ്ചിരിഎന്തിന് ചുണ്ടിൽനിർത്തണം.

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ✍️ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ പരിപോഷിപ്പിച്ചുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും മുഴങ്ങി.കാലത്തെയും…

കപടലോകമേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഉടൽവെടിഞ്ഞു പോയീടേണ്ടവർ നമ്മൾകുടിലതന്ത്രങ്ങൾ നെയ്യുന്നതെന്തിനേ?കൊടിയ പാപക്കറകളേറ്റീടാതെപടുതയോടുണർന്നീടുവിൻ സാദരംഒരു കെടാദീപമായെരിയേണ്ടവർ,നിരുപമ സ്നേഹമെങ്ങുമേകേണ്ടവർ,പരമദുഷ്കൃതിയോരോന്നു ചെയ്യുകിൽധരയിൽ നീതിപുലരുന്നതെങ്ങനെ?അഴകെഴും കാവ്യശീലുകണക്കെനാ-മൊഴുകിയെത്തിയത്യാർദ്ര,മഭംഗുരംഒരുമതന്നാത്മ സൂര്യാംശുവായ് സ്വയ-മരിയഭാവവിഭൂതി ചൊരിയുവിൻഇവിടെയെന്തുണ്ടഹന്തയ്ക്കു പാത്രമായ്,ഇവിടെ നേടുന്നതേതുംനിരർത്ഥകംഇവിടെയൊന്നേ,നമുക്കുള്ളുശാശ്വത-മവികലസ്നേഹരൂപൻ പരാത്പരൻ!അറിയുവിൻ നമ്മളോരോ,നിമിഷവുംഉറവവറ്റാത്തൊരദ്ധ്യാത്മദർശനംനിറവെഴുംസർഗ്ഗ സംഗീതധാരയായ്തഴുകിയെത്തുമഭൗമ സങ്കീർത്തനംകരുണവറ്റാത്ത ഹൃദയവുമായിനാം,കനവുകണ്ടു കവിതരചിക്കുവിൻസകലജീവനും നന്നായ്സുഖംപകർ-ന്നകിലുപോലെരി,ഞ്ഞുൺമപുലർത്തുവിൻഅടിമുടി ജൻമമുജ്ജ്വലിച്ചേറുവാൻകടലുപോൽമനം വിശാലമാകണംചൊടികളിൽ നറുപുഞ്ചിരിത്തേൻകണംഇടതടവേതുമില്ലാതെ…