Category: ടെക്നോളജി

ശീമക്കൊന്ന

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ കണിക്കൊന്നയല്ലഞാൻകരുനെച്ചിയല്ല ഞാൻഇടവഴിയിൽ പൂത്തു നില്ക്കണശീമക്കൊന്നയാണ് ഞാൻകാക്ക വന്നു കൂടുവയ്ക്കുംഎന്റെ ചില്ലയിൽകുയിലു വന്നു പാട്ടുപാടുമീമരക്കൊമ്പിൽകാറ്റുവന്നു കഥ പറയുംതളിർമലരോട് അപ്പോൾപൂത്തുലഞ്ഞാടുമെന്റെ സുന്ദരിപ്പൂക്കൾ.കാട്ടുപൂവാണെന്നു ചൊല്ലും മാനവരെല്ലാംപൂജക്കെന്നെ വേണ്ടയെന്നു ചൊല്ലിപ്പോയിടും!ആരുമില്ലെങ്കിലെന്താ,ഞാൻ വളർന്നിടും പൂത്തുലയും, പൂവിരിയുംഎൻ മരക്കൊമ്പിൽകാണികളെ നോക്കി നിന്ന് ഞാൻ…

അമ്മ മലയാളം

രചന : സി.മുരളീധരൻ✍️ അറിയുന്ന ഭാഷകളിൽ അമ്മയായറിവിൻ്റെകുറവുകൾ മാറ്റുന്നൊ രമൃതേഅമ്മമലയാളമേ,അതുലിതാനന്ദമേഇമ്മഹിയിൽ ജയമോ ടെ വാഴ്ക!അമ്മതന്നോർമ്മകളും അമ്മയുടെ ഭാഷയുംനമ്മിൽ നിന്നകലില്ല തെല്ലുംആ മുലപ്പാലിനോ ടൊപ്പം നുകർന്നു ഞാൻഅമ്മതൻ മലയാള ഭാഷകനകാക്ഷരങ്ങളായി അക്ഷര നക്ഷത്രമികവിലാണക്ഷരമാലചിന്തകളിൽ മനമുരുകി പദ സഞ്ചയങ്ങളാൽകഥകൾ കവിതകൾ ഉണരുംസരള പദ സംഗമ…

സ്നേഹ സ്പർശം.

രചന : മുസ്തഫ കോട്ടക്കാൽ ✍ നീയെന്നപുഴയിലേയ്ക്കൊരുപാലമായിയെൻസ്നേഹം നിവേദിച്ചു തന്നുനീഹാര ബിന്ദുവായ്ജീവിതം കുളിരുവാൻകാലത്തിൻ കുറുകേനടന്നുകാലങ്ങളോളംവഴിതിരയുന്നു ഞാൻസ്‌നേഹമേ മോഹങ്ങൾപേറി…ജീവന്റെയിതളുകൾകൊഴിയുന്നു നിത്യവുംതിരികേവരാത്തൊരാസ്മരണ പുൽകിജാലകകാഴ്ചകൾപുതുമയിൽ മേയുന്നുകരുണയുടെകാവൽ വിളക്കുമേന്തി…ചിരിക്കുന്നു ചായംപടർത്തിനാംസ്‌നേഹത്തിൻകനലുകൾ വാടാതെസൗഹൃദത്തിൽ…ചിതലരിക്കുന്നുചിലരുടെ ചിന്തയിൽനടനങ്ങൾ മാത്രമായ്പാരിടത്തിൽ…പടരുന്നു മൗനംനിറഞ്ഞൊരു മൂകതശൂന്യമായ് ഇനിയുള്ളദൂരമെല്ലാംകാലമേ കറങ്ങിയവഴികളിലൂടെ ഞാൻതേടുന്നു ഇത്തിരിസ്‌നേഹ സ്പർശം…✍️

ചോര “

രചന : മേരിക്കുഞ്ഞ്. ✍ ചോരയേക്കാൾലഹരിയില്ലേതുകഞ്ചാവിനും രാസസംയുക്തത്തിനുംഒഴുകുന്ന ചോരയിൽനിന്നുയിർക്കുന്നുപാപമാചനംപിടയുന്ന ചോരയിൽവിടരുന്നു മഹാകവിതകൾ ….ഇതിഹാസങ്ങൾപതയുന്ന ചോരയിൽഉയർന്നു പൊന്തുന്നൂവിശ്വമോഹനമഹാചരിത്ര ലഹരികൾഅമ്മ മാത്രം ചെഞ്ചോരലഹരി നീറ്റിഉപ്പൂറ്റി മാററിവെൺ പാൽ മധുരമായ്ജീവൻ ചുരത്തിടുന്നുഅതിനാൽ…..കഷ്ടംഅമ്മയ്ക്കു കഥയുടെലോകചരിത്ര ശക്തിയില്ലഇതിഹാസ ഭംഗിയില്ലഅതുധ്വനനപ്രതിഭാസമല്ലാത്തൊരിക്കിളിക്കഥവൃഥാ പിറന്നുമണ്ണിൽ വേരുപറിഞ്ഞുണങ്ങുമൊരുണ്മ

നാട്ടുമാവും കുട്ടിയും പിന്നെകാറ്റും

രചന : അൻസാരി ബഷീർ ✍ നാട്ടുമാവമ്മേ നാട്ടുമാവമ്മേകാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂമൂത്തുപഴുത്തൊരീ മാങ്കനിയൊക്കെയുംകാട്ടിക്കൊതിപ്പിയ്ക്കാതിട്ടുതായോ – – – – കാറ്റേ കാറ്റേ, മാമ്പഴക്കൊമ്പിനെഏത്തമിടീക്കാനൊന്നോടി വായോഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾപൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി അയ്യോ കാറ്റേ മേലേച്ചില്ലയിൽകിയ്യോ എന്ന കരച്ചിൽ കേൾപ്പൂപച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽപക്ഷിയ്ക്ക് കുഞ്ഞ്…

കുറവിലങ്ങാടു പള്ളിപ്പെരുന്നാൾ

രചന : കൃഷ്ണമോഹൻ കെ പി ✍ അനവദ്യസുന്ദര പ്രഭയോടെ വാഴുന്നഅമലയാം പരിശുദ്ധമാതാവേഅവിടുത്തെക്കരുണയാൽ അടിയൻ്റ പാപങ്ങൾഅകറ്റിത്തരേണമേ ദേവാംഗനേകുറവിലങ്ങാടിൻ്റെ പുണ്യമേ,കാലത്തിൻകറതീർത്തിടുന്നൊരു മുത്തിയമ്മേകനിവിൻ്റെ കേദാരമായിട്ടു മേവുന്നകരുണാമയിയായ മേരി മാതേകലഹങ്ങളൊഴിവാക്കി സ്നേഹത്തിൻ പാതയിൽകഴിയുവാനമ്മേയനുഗ്രഹിക്കൂകഴിയുന്ന പോലൊക്കെ ദാനധർമ്മം ചെയ്തുകമനീയമാകട്ടെ മർത്ത്യ ജന്മംഅവിടുത്തെയോർമ്മയിൽ ജീവിതമാകെയുംഅവികലമാകട്ടെ പുണ്യാംഗനേഈ തിരുനാളിലും താവക…

ദാരുണാന്ത്യങ്ങൾ…

രചന : ബേബി സരോജം ✍ മനുഷ്യ ജീവനെന്തു വില ?ജീവനു വിലയേറുന്നത്മൃഗങ്ങൾക്കല്ലയോ?മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!ചവുട്ടിക്കൊല്ലുന്നതാനയുംകടിച്ചു കൊന്നിടുന്നുകടുവയും പട്ടിയും …മരണ വെപ്രാളം മനുഷ്യനും….!!!തെരുവിലലയുംപട്ടിയെ കൊന്നാലതുദയാചരൻ വന്നിടും.പിഞ്ചു ബാല്യങ്ങളെത്രമരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!എത്ര മാനവർ കടിയേറ്റ്മരിച്ചതും വേദനയാൽജീവച്ചതുമോർത്താൽഖേദവും സഹതാപവും മാത്രം…!!!ഉത്സവഘോഷങ്ങളിൽമദത്താൽ വിരളുന്നഗജത്തെയുമോർത്താൽ അതീവഖേദകരം…

തനിയാവർത്തനം”

രചന : ഷാജി പേടികുളം✍ റാഗിംഗിൻ്റെ ഭീകരമുഖംകണ്ടിട്ടും കാണാതെകണ്ണുപൊത്തും സമൂഹമേലജ്ജിക്കുന്നു ഞാൻ.സഹപാഠിയെന്ന പരിഗണനയേകാതെപച്ചമാംസത്തിൽചോര ചിന്തുംവണ്ണംചിത്രമെഴുതിയവർനാളെ സമൂഹത്തിൽസ്വന്തം മക്കളുടെ നെഞ്ചത്തു ചിത്രമെഴുതുമ്പോൾഅലമുറയിട്ടു കരയാനെങ്കിലും നിങ്ങൾക്കാവുമോ?നാളെയുടെവാഗ്ദാനമാകുവാൻ സ്വപ്നം കണ്ടൊരഭിമാനികൾഅവരെ നഗ്നനരാക്കി ക്രൂരതകൾ ഫോട്ടോഷൂട്ടു നടത്തി രസിക്കവേഇരകളനുഭവിച്ച വേദനആത്മസംഘർഷംഎൻ്റെ ഹൃദയത്തെതകർത്തപ്പോൾമനസ്സിനെഭ്രാന്തമാക്കിയപ്പോൾഞാൻ അലറി വിളിക്കേനിങ്ങൾ ഭയത്താൽകണ്ണുകൾ പൂട്ടികാതുകളടച്ച്…

‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’

രചന : ബിനു മോനിപ്പിള്ളി ✍️ മഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-റയത്ത് മിഴി പാകി നിൽക്കേമഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’അരികത്തിരുത്തി നിൻ അളകങ്ങഴകോടെവിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേമഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻമർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽനമ്മളലിഞ്ഞങ്ങു ചേർന്നതില്ലേകഥയില്ലാകഥകൾ…

പൗത്ര, പത്ര സങ്കീർത്തനം

രചന : രഘുകല്ലറയ്ക്കൽ.. ✍ പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,പരിഹൃദമൂറും വാത്സല്യമോമന മക്കൾ,പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,പരിസരം…