Category: ടെക്നോളജി

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ആരാണ് പറഞ്ഞത്… Rajesh Krishna

ഭൂമിയെന്ന വേദിയിൽ കിട്ടിയ വേഷം പൂർത്തിയാക്കാനാകാതെ ചമയങ്ങളെല്ലാം അഴിച്ച് സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളിൽ മറഞ്ഞു പോകുന്നവർ എത്രയുണ്ടാകും… മരണമെന്ന കോമളിയുടെ പരിഹാസവും സ്നേഹവും പലപ്പോഴും എന്നെയും തഴുകി അമ്പരപ്പിച്ചും നോവിച്ചും കടന്നു പോയിട്ടുണ്ട്…രാവും പകലും, വെയിലും മഴയും പോലെ ജനനവും…

2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.

2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരുപണം/പഠനം), വൈജ്ഞാനികസാഹിത്യം…

ആര്‍ത്തി പണ്ടാരം …..Somarajan Panicker

അരീക്കര വീട്ടില്‍ പട്ടിണിയോ പരിവട്ടമോ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടാമത്തെ മകന്‍ അങ്ങേതിലും ഇങ്ങേതിലും കേറിയിറങ്ങി കയ്യില്‍ കിട്ടുന്നതൊക്കെ വാങ്ങി തിന്നുന്നത് എന്റെ അമ്മയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത് . മറ്റു കുട്ടികള്‍ക്കൊന്നും ഇല്ലാതിരുന്ന ആ ആര്‍ത്തി എങ്ങിനെ ഉണ്ടായി എന്ന് അമ്മ തന്നെ…

എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ.

ലൈസൻസോ, ആർ.സി ബുക്കോ ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതാതെ ഇനി സ്മാർട്ടായി വാഹനം ഓടിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്ന എം- പരവഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. എം- പരിവഹനിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ നിയമപരമാക്കിക്കൊണ്ട് 1989ലെ മോട്ടർ…

യുക്തിവാദം. …. പള്ളിയിൽ മണികണ്ഠൻ

മതമഭിസാരികയാമൊരു തരുണിഅവളുടെ കൺമുനയിൽ തട്ടിമയങ്ങിവീണവരേകിയ ‘മധുരം’കൊതിച്ച് തലമുറ കൈനീട്ടീ.മതമതിനർത്ഥമഭിപ്രായംമറന്നുപോയൊരു പുരുഷാരംഉടച്ചുവാർത്തവരർത്ഥം, ഫലമതി‐ലുയർന്നുവന്നഭിസാരികമാർനിറങ്ങൾ പങ്കിട്ടുടുത്തു, പിന്നവർകറുപ്പ് ഭക്ഷിച്ചുദ്രവിച്ച ചിന്തകരന്ധതയോതിമനസ്സ് ഖണ്ഡിച്ചു.മതങ്ങളായ് സ്വയമകന്നുമാറിയമനസ്സുകാണാ ഹൃദയങ്ങൾകൊതിച്ചു സ്വന്തം മതമുയരാനവർരചിച്ചു ഗ്രന്ഥങ്ങൾ.ജനങ്ങളുണ്ടായി പിന്നവർമതങ്ങളുണ്ടാക്കിഅജ്ഞതയാമാ ‘നിത്യത’യിൽനി‐ന്നനവധി ദൈവവുമുണ്ടായി.ഉള്ളിൽനിന്നു ജനിച്ചൊരു ദൈവംഉന്നതനായ് മാറിഉണ്മ മറന്നൊരു മനുഷ്യൻ പിന്നീ‐ടന്ധതയും പേറി. (പള്ളിയിൽ…

‘മൂ’എന്നൊരൊറ്റയക്ഷരം മാത്രം കിട്ടുന്നൊരു ജനത” …. ചെറുമൂടൻ സന്തോഷ്.

കാഴ്ചപ്പാടുകളെ കവിത കൊണ്ട് കാലത്തോടു ചേർത്തു നിർത്തുന്നവനാണ് / അവളാണ് കവി.അവൻ്റെ/അവളുടെ കണ്ണുകൾക്ക് മനസ്സുകൊടുക്കുന്ന ലിഖിത മറുപടികളാണ് കവിതകൾ.പുതിയ കവികൾ ജീവിതത്തിൻ്റെ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം തന്നെ നടക്കുന്നവരാണ് അതുകൊണ്ടുതന്നെ മികച്ച കവിതകൾ കൊണ്ടു മാത്രമേ അവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഇങ്ങനെ ഈ…

ശിരസ്സു കുനിയും കാലം …. Vasudevan K V

നമ്രശിരസ്കരാവുക എന്നത് കവിഭാഷ്യം. നമ്രശിരസ്കരായി നാമിന്ന്. യാത്രകളില് , അടുക്കളയില് മുഖം കുനിച്ചാണ് നമ്മളിന്ന്. ദിനം പ്രതി നമ്മുടെ ടൈപ്പിങ് സ്കില് ഇംപ്രൂവാവുന്നു.മൊബൈലും, ലാപും അടിച്ച്പൊട്ടിച്ച് വലിച്ചെറിയണമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടില്ലേ?? എല്ലാ ഓണ്ലൈന് ബന്ധങ്ങളും വെടിഞ്ഞുള്ള ഒരു തരം ഡിജിറ്റല്‍ ആത്മഹുതി.…

ദളിതരുടെ നരകമോ, ഉത്തരേന്ത്യ? …. Rajasekharan Gopalakrishnan

ദളിത്-പിന്നാക്ക സമുദായക്കാരോടുള്ള മനുഷ്യത്വരഹിതസമീപനത്തിൻ്റെ പ്രാകൃത -രൂപം പഴയപടി ഇന്നും നിലനിൽക്കുന്ന വിശാലഭൂമിയാണ് വടക്കേയിന്ത്യ.ദീർഘകാലം കോൺഗ്രസ്സും, പലവട്ടം ദളിത് നേതാവായ മായാവതിയും ഭരിച്ച നാടായ U.P യിലെ സ്ഥിതി മാത്രം മതി ഈ സത്യം നമ്മെ ഓർമ്മിപ്പിക്കുവാൻ.പിന്നാക്ക – ദളിത് സമൂഹത്തിൻ്റെ അരക്ഷിതാവസ്ഥ…

വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍

കൊവിഡിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താളത്തിലിരുന്ന് ഉറങ്ങിപ്പോയ പ്രലാസി മലയാളി ഒടുവില്‍ നാട്ടിലെത്തി. കൊവിഡിനെ തുടര്‍ന്ന് ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. നിശ്ചയിച്ച വിമാനത്തില്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. വിസ റദ്ദാക്കിയതോടെ ഇയാള്‍ക്ക് പുറത്തേക്കും പോകാന്‍ കഴിയാതെ വന്നതോടെ…

നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണ് അപകടം

നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രാജീവ് ഥാ, (39) സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്. കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തുവച്ച് ഗ്ലൈഡർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ…