Category: ടെക്നോളജി

🌾 വയൽ വരമ്പത്തു നിന്ന്🌾

രചന : കൃഷ്ണമോഹൻ കെ പി ✍ വിതുരനായൊരു വയലിനരികിലെവരമ്പത്തങ്ങനെ നില്ക്കവേ..വ്രണിത ചിത്തത്തിൽ വരണ്ട ചിന്തയിൽവിരഹഗീതത്തെക്കേൾപ്പു ഞാൻവികല സങ്കല്പമൊരുക്കി വച്ചൊരുവലയിൽപ്പെട്ടുള്ള മീനു പോൽവിളറുമോർമ്മകൾ വിനയായ്ത്തീർന്നെൻ്റെവലിയ ജീവിതപ്പാതയിൽവ്യഥയുയർത്തിയ വേണു നാദത്തിൽവരമൊഴികൾ ഞാൻതേടവേവനസംഗീതത്തിൻ മധുരനാദങ്ങൾവസന്തരാഗമായ് മാറിയോവാനവിസ്തൃതി തന്നിലങ്ങനെവായനയാൽ പറക്കവേവാരിളം പൂക്കൾ കൺ തുറക്കുന്നുവാസരം ദീപ്തമാകുന്നൂവരകൾ…

തലമുറ

രചന : മോഹനൻ താഴത്തേതിൽ✍ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു ട്യൂബും, കിഡ്സ്…

ചന്ദനതിരി

രചന : താനു ഒളശ്ശേരി ✍ ചർമ്മത്തിൻ ഗന്ധമുള്ള വാസനാ തൈലം കത്തിച്ചുനീ വെള്ളപുതച്ചു കിടക്കുന്നതു കാണാൻ വയ്യ …നമ്മൾ കുട്ടികളായിരുന്നപ്പോൾ തുള്ളിച്ചാടിയ മുറ്റത്ത് …കണ്ണീരിൻ്റെ അട്ടഹാസത്തിൽ രക്തം വാർന്നു പോയസഹപാഠികൾ മുറ്റത്ത് തലതാഴ്ത്തിയിരിക്കുന്നത് കാണാൻ വയ്യ ,‘ ആഗ്രഹങ്ങൾ പൂവിട്ട…

ആത്മ വിദ്യാലയം

രചന : പിറവം തോംസൺ✍ ആശുപത്രിയിലൊരുസ്നേഹവതിയെആശ്വസിപ്പിക്കാനെത്തിയിരിക്കുന്നു.സ്നേഹമേ, നിന്നെക്കരുതാ,നേറെ പ്പേരുണ്ടെന്നുസോദരത്വേനയാശംസിക്കുന്നു ഞാൻ.മറ്റുള്ളോർ കാണാതെ വിങ്ങിക്കരയുന്നവരേറ്റവും കൂടുതലുള്ളോരിടം.“എന്നെ വിടുക,യെനിക്കെന്റെ വീട്ടിൽപ്പോണ”മെന്ന്മൃത്യുവിനോടു പ്രാണൻ കെഞ്ചുന്നോരിടം., ശ്വാസ,നിശ്വാസങ്ങൾ, വേറിടായിരട്ടകളെന്നുപഠിപ്പിക്കും ആത്മവിദ്യാലയമാണിവിടം.കർമ്മ ദോഷച്ചുമടുകളിറക്കാൻ, ജനി മൃതികൾകണ്ടു മുട്ടും വിശ്രമത്താവളമിവിടം.കണ്ടും മിണ്ടിയും കൊണ്ടും കൊടുത്തുമെല്ലാംകൊണ്ടാടുക, നമ്മളീ ക്ഷണികജീവിത വിസ്മയം.

ശിശുദിനസന്ദേശം

രചന : എസ് കെ കൊപ്രാപുര.✍ കാലേ ഉണരണംകൂട്ടുകാരെ..അംഗശുദ്ധി തീർത്തിട്ടീശ്വര മുന്നിൽസ്തുതിഗീതമോതണം കൂട്ടുകാരെ..മാതാപിതാക്കൾക്കു വന്ദനം ചൊല്ലിസ്കൂളിലേക്കെത്തണം കൂട്ടുകാരെ..അറിവുകളേകിടുമക്ഷര മുറ്റത്തെതൊട്ടു വന്ദിക്കേണം കൂട്ടുകാരെ..ഈശ്വരതുല്യരാം ഗുരുനാഥരെത്തുമ്പോൾകാൽക്കൽ വണങ്ങണം കൂട്ടുകാരെ..കൂടെ പഠിക്കും കൂട്ടുകാരോടൊത്തുഅല്പം കളിക്കണം കൂട്ടുകാരെ..ഗുരുനാഥരെത്തീട്ടുരക്കുമറിവിനെഉള്ളിൽ നിറക്കണം കൂട്ടുകാരെ..വാക്കാലുരക്കുമറിവിനെ നിത്യവുംഎഴുതി പഠിക്കണം കൂട്ടുകാരെ..വിദ്യയിലൂടെ ലഭിക്കും അറിവുകൾവെറുതെ…

മിഴി നിറയുന്നൊരു കദനക്കിളി.

രചന : ജിനി വിനോദ് ✍ പറന്നു നടക്കാൻഒരാകാശമുണ്ടവൾക്ക്ഇഷ്ട്ടം പോലെയെങ്ങുംപാറി പറന്ന് നടക്കാം…പൊഴിക്കുവാൻതൂവലുകളുണ്ടവൾക്ക്അതിലേറെ വർണ്ണങ്ങളുംചേക്കേറാൻചില്ലകളുണ്ടവൾക്ക്സ്വപ്നങ്ങൾക്ക് നിറമേകാൻഅഴകുള്ള പൂക്കളുംവേനലും മഴയുംശൈത്യവും ശിശിരവുംമെല്ലാംനന്നായി തൊട്ടറിയുന്നുണ്ടവൾരാവ് ഉണരൂമ്പോഴെല്ലാംഅവളൊരു പുഞ്ചിരിയുടെപകൽ പക്ഷിഎങ്കിലും അവൾക്കായ്കരുതി വച്ച കായ് കനികളിൽനന്നായി പാക പെട്ട് പഴുത്തതിന്റെമാധുര്യവുംഒട്ടും പാകമാകാത്തതിന്റെകയ്പ്പും മാറി മാറി രുചിക്കുന്നതാവാംസന്ധ്യ…

സൃഷ്ടി

രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…

യുദ്ധാനന്തരം

രചന : മംഗളൻ കുണ്ടറ✍ പുകകെട്ടടങ്ങീല തീയണഞ്ഞില്ലപുകതുപ്പിപ്പായും റോക്കറ്റു കണ്ടില്ലബോംബർ വിമാനങ്ങൾ താണു പറന്നില്ലബോംബുകൾ പൊട്ടുന്ന സ്പോടനം കേട്ടില്ല!അഭയാർത്ഥികൾക്കോ പോകാനിടമില്ലഅഭയാർത്ഥികൾക്ക് ഇറ്റുകുടിനീരില്ലഅരക്കെട്ടിടങ്ങളിൽ ആരെയും കണ്ടില്ലഅംങ്ങിങ്ങുകണ്ടോർക്ക് അംഗങ്ങൾ പലതില്ല!പള്ളിക്കൂടമില്ല പണിശാലയില്ലപ്രതിഭകളെ തീർത്തോരാലയമില്ലആതുര ശുശ്രൂഷാ കേന്ദ്രങ്ങളൊട്ടില്ല!ആസ്ഥാനമില്ലവിടെ വാണോരുമില്ല!ചോരയൊഴുകും ശവക്കൂനയിലൊരുചോരക്കുഞ്ഞിൻ്റെ പുതുരോദനം കേട്ടുചോരയൊലിപ്പിച്ചൊരു ഗർഭിണി പെറ്റുചോരക്കളത്തിലൊരു…

കവിതയോട്

രചന : എം പി ശ്രീകുമാർ✍ മഴ പെയ്തു മാനം തെളിഞ്ഞ പുലരിയിൽമഴവില്ലു വാനിൽ തെളിഞ്ഞ പോലെഇളംസൂര്യരശ്മികൾ വന്നു തലോടവെഇളയുടെ കവിളത്തെ കാന്തി പോലെചാറ്റൽമഴയത്തു കുറുനിര പാറുന്നഈറനണിഞ്ഞ പ്രകൃതി പോലെഒറ്റക്കൊഴുക്കുന്ന വേണുഗാനം പോലെഓരത്തുകൂടെ വരും കവിതെഒന്നിച്ചു ചേർന്നു നടക്കാം നമുക്കിനിഓരോരോ കാര്യം…

” നിർവ്വചനം “

രചന : ഷാജു. കെ. കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടി വെട്ടി പുണരുന്നപേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ്കവിത .അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഅഗ്നിനക്ഷത്രങ്ങൾ കെട്ടിപ്പിടിക്കുന്നഓർമ്മ കൊടുംചൂട് .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം .ഒറ്റുകാരുടെ…