Category: ടെക്നോളജി

സ്മൃതികൾക്കപ്പുറം .

രചന :രാജ് രാജ് പൂക്കാത്ത മാവിന്റെകായ്ക്കാത്ത കൊമ്പിലെ മാമ്പഴമാ മാണെന്റെ പ്രണയം.നിനവിലും കനവിലുംസ്വപ്നമായ് വിരിയുന്ന അരിമുല്ലയാണെന്റെപ്രണയം….ഹൃദയമാം പൊയ്കയിൽഅലസം വിടരുന്നനിറമുള്ള മോഹമെൻ പ്രണയം.മനസിന്റെ കോവിലിൽ അമൃതായ് നിവേദിച്ചനീഹാരമാണെന്റെപ്രണയം….ആകാശ ഗംഗയിൽഅലസമായി വിലസുന്ന പൗർണമിയാണെന്റെപ്രണയം…പ്രിയയുടെ ഗന്ധത്താൽ എന്നെതലോടുന്ന ഇളംകാറ്റ്പോലെന്റെ പ്രണയം.എഴുതാതെ പോയൊരു പ്രണയകഥയിലെപരിഭവമാണെന്റെപ്രണയം…പെയ്തു തോരാത്തൊരുമഴപോലെ നിറയുന്നആർദ്രവികാരമെൻപ്രണയം…പാടാത്ത…

പ്രണയിനിയോട്.

രചന : രാജു കാഞ്ഞിരങ്ങാട്. ചാരെ വരികയെന്നോമനെശാന്തമായ് ചേർന്നു നിന്നിടാംകനലുപോലനലുമാ ഹൃത്തിൽപ്രണയതീർത്ഥം തളിച്ചിടാം ഒരു നിമിഷ,മമ്മതൻ വാത്സല്യമായ്മാറിലെ പഞ്ചാമൃതമെന്നെയൂട്ടുകപിന്നെ പ്രണയ പാരവശ്യത്താൽഎന്നധര പീയൂഷം നുകരുക വികാര പുഷ്പവനങ്ങളിൽരണ്ടു ശലഭമായ് നമുക്കു പറന്നിടാംപൊള്ളും വേനനലിൽ ഞെട്ടറ്റുവീണരണ്ടു മഴത്തുള്ളിയായലിഞ്ഞു –ചേർന്നിടാം.

പുതിയ വിദ്യയുമായി മോട്ടോര്‍വാഹന വകുപ്പ്.

രാത്രി യാത്രയില്‍ വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് നീക്കം.അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ്…

ഇന്നത്തെ കാഴ്ച .

രചന:രാജു കാഞ്ഞിരങ്ങാട് ഉന്മാദമുണർന്നപ്പോൾഉടലിനെയോർത്തില്ലഉരിഞ്ഞു കൊണ്ടുപോയിരിക്കുന്നുഉടലിനെഒരു കാട്ടാളൻ ഉന്മാദമുറങ്ങിയപ്പോൾഉടലിനെ തിരഞ്ഞിറങ്ങിഉയരങ്ങൾ താണ്ടിഉരിയാടി വിളിച്ചു ഉള്ളറകളിൽ നിന്ന് കേൾക്കുന്നുഉന്മാദത്തിൻ്റെ ഉരിയാട്ടംഭാഗം വെച്ച് ഭോഗിക്കുന്നുഉടലിനെ കാട്ടാളർ പിന്നെയൊട്ടും താമസിച്ചില്ലപാടത്തെ പടർന്ന പുല്ലിൽനാവറുത്ത് മലർന്നു കിടന്നുഒരുതല.

പ്രണയമേ

രചന : ഷൈല കുമാരി കരൾനൊന്തു പിടയുമ്പോൾതിരക്കൈകളാലെന്നുംതീരത്തണഞ്ഞിട്ട് കടൽകരയെ പുണർന്നങ്ങു നിൽക്കും അകതാരിലായിരം സാന്ത്വനമൊളിപ്പിച്ച്തിരയാകും പെൺമണികടലിനെ ചുംബിച്ചു നിൽക്കുംആകാശത്തത് കണ്ട് കൊതിപൂണ്ട് ദിവാകരൻകൺചിമ്മി മെല്ലെ ചിരിക്കുംഉള്ളിൽ ചുടുനെടുവീർപ്പൊന്നുയരുംപിരിയുവതെങ്ങനെ നിഴലുകളേ നിങ്ങൾ പിരിയാതെ കൂടെ നിൽക്കുമ്പോൾകരയുവതെങ്ങനെ നയനങ്ങളേനിങ്ങൾ തുളുമ്പാതെ ചാരെ നിൽക്കുമ്പോൾമായ്ക്കുവതെങ്ങനെ ഓർമകളേ…

3 ബില്ല്യൺ പാസ്‌വേർ ഡുകളും ലോഗിനുകളും ഓൺലൈനിൽ പരസ്യമായിരിക്കുന്നു.

എഡിറ്റോറിയൽ ഒരു ദിവസം ഒരു പ്രിയ സുഹ്യത്തിന്റെ മെയിൽ വരുന്നു അയാൾ ഒരിടത്തുകുടുങ്ങിയിരിക്കുന്നു കുറച്ചു കാശ് വേണം അക്കൗണ്ട് നമ്പറും ബാങ്ക് ഡീറ്റൈലും . പക്ഷെ ആളുമായി പതിനഞ്ചു മിനിട്ട് മുൻപ് ടെലിഫോണിൽ സംസാരിച്ചതേയുള്ളു …പിന്നെ ദേ വരുന്നു എന്റെ ഫെയ്‌സ്…

രസികൻ മിഠായി.

രചന : ബിജുകുമാർ മിതൃമ്മല. മിഠായികിട്ടാക്കനിയായവന്എന്നും രസികൻമിഠായികൗതുകമായിരുന്നു.എത്രതരം മിഠായികൾചില്ലു ഭരണി നിറച്ചും അവലൂസുണ്ടപുളിമിഠായിറബ്ബർ മിഠായിപല്ലി മിഠായിനാരങ്ങ മിഠായിപടി മിഠായിജീരക മിഠായിഅമ്മേ കൊതിയാവുന്നു. കൂട്ടുകാർ പറഞ്ഞുനാല് പറിങ്ങാണ്ടിയ്ക്ക്ഒരു പല്ലിമിഠായിയെന്ന്പറിങ്ങാണ്ടീ നീഎൻ്റെ മുത്താണ് മൂടുകീറിയ നിക്കറിൽരണ്ട് പോക്കറ്റ്മതിയാകില്ലല്ലോദൈവമേഎല്ലാ മിഠായിയുംവാങ്ങി പരീക്ഷിക്കാൻ ആദ്യമായിപറങ്കിമാവിനോട്മൂകമായി അനുവാദംതേടിവേദനിക്കാതിരിക്കാൻപറങ്കിമാങ്ങ നിലനിർത്തിപറങ്ങാണ്ടി…

കന്യാദാനം / വരദാനം.

രചന : ഗീത മന്ദസ്മിത ആറ്റുനോറ്റുണ്ടായൊരു പെൺമണിവീടിൻ കൺമണിയായിരുന്നവൾകണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾഏവർക്കും പൊന്മണിയായിരുന്നവൾവീടിൻ നിലവിളക്കായിരുന്നവൾ കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,പട്ടു പാവാട തൈയ്ച്ചിടുമ്പോൾപാട്ടുകൾ പാടിടുമ്പോൾ,ഒരു പായസം വെച്ചിടുമ്പോൾ,യാത്രകൾ പോയിടുമ്പോൾ,യാത്രക്കൊരുങ്ങിടുമ്പോൾഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ എന്നാലീ ജീവിതയാത്രയിൽതനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻഅവൾക്കായൊരവസരം കൊടുത്തതില്ലേ,ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!…

കണ്ണൻ മനസ്സിലുണ്ട്.

രചന :രാജേഷ് .സി.കെ ദോഹ ഖത്തർ പറന്നു പറന്നു പറന്നു ശലഭംകണ്ണനെ കാണുവാനായ്…ഗോപികമാർ …ചൊല്ലീവൃന്ദാവനത്തിൽ ഇല്ലഅമ്മയശോധ ചൊല്ലിവീട്ടിലിരുന്നു കണ്ണൻവെണ്ണ കഴിച്ചീടുന്നുകളിച്ചിടുന്നു മനസ്സിൽപാറിപ്പറന്നു ശലഭംഊഴിയിൽ എല്ലാടത്തുംആരോ ചൊല്ലി … ആ കുറുമ്പൻഗോക്കൾക്കിടയിലായിവേണു ഊതി നിന്നീടുന്നുപാറി പാറി തളർന്നു ശലഭംഇരുന്നൊരു പുഷ്പത്തിലായ്ഉറക്കെ കരഞ്ഞു നോക്കിഭക്തിയായ്…

നടന്ന് തീർത്ത വഴികളിലുടെ.

രചന : രാജ് രാജ് മൗനമായി മനസ്സിന്റെ അകത്തളങ്ങളിൽഉരുകിത്തീരുന്ന ചില ആഗ്രഹങ്ങളും,മോഹങ്ങളും..,പ്രതീക്ഷകളുംസ്വപനങ്ങളുമുണ്ടാവും നമ്മുടെ മനസ്സിൽ….അതിൽ ചിലതെല്ലാം ആരോടും പറയാത്തഅതിവിശുദ്ധമായ ഒരു മൗനപ്രാർത്ഥനപോലെ ഒടുവിൽ നമ്മുടെ ഉള്ളിന്റെയുള്ളിൽഅകാലത്തിൽ മൃതിയടയുന്ന ചില സ്വപ്‌നങ്ങൾ ഉണ്ടാവും….ഋതുഭേദങ്ങൾ കാലത്തിന്റെ നിയോഗം പോലെവസന്തത്തിന്റെ ആനന്ദവും,ശിശിരത്തിന്റെ പ്രതീക്ഷയും,വർഷത്തിന്റെ കണ്ണീരും,ഹേമന്തത്തിന്റെ കുളിരും…