Category: ടെക്നോളജി

മനസ്സൊരു നെയ്യാറ്

രചന : എം പി ശ്രീകുമാർ✍ മനസ്സേ നീയ്യുമൊരു നെയ്യാറ്നറുംനെയ്യൊഴുകിയ നെയ്യാറ്നൈർമ്മല്യമെങ്ങൊ യകന്നുപോയിനറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്. കലങ്ങിയും തെളിഞ്ഞും നീരൊഴുകികരഞ്ഞും ചിരിച്ചും ഞൊറിയിളകിഉയർന്നും താഴ്ന്നുമലയിളകിമെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി ഇടയ്ക്കിളം വെയിൽപോൽ മനംതെളിയുംനിർമ്മലമായിട്ടലയിളകുംതിരനോട്ടം പോലൊരരികിലൂടെനറുംനെയ്യ് മെല്ലെയൊഴുകി വരും കൈക്കുമ്പിളതു കോരിയെടുക്കുവാനായ്കൗതുകമോടെ യൊരുങ്ങി നില്ക്കുംആനന്ദമോടവ നെയ്…

ഓണം തിരുവോണം.

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ ഉത്രാടപ്പാച്ചിൽ കഴിഞ്ഞു തിരുവോണമിങ്ങുവന്നെത്തിനാടാകെ ഉത്സവമേളം തിരുവോണ – ഓർമ്മപുതുക്കാൻതുമ്പക്കുടങ്ങൾ നിരന്നു നീളെതിരുവോണത്തപ്പനു ചൂടാൻവള്ളം കളിപ്പാട്ടു പാടി കുട്ടികൾ ആർത്തുചിരിച്ചു നടന്നുആട്ടവും പാട്ടുമായി നാരിമാർകൈകൊട്ടിക്കളിയായ് നടന്നുഊഞ്ഞാലാട്ടവുമായി കുട്ടികൾ ആടിക്കളിച്ചു രസിച്ചുമാവേലി വാണൊരു നാട്ടിൽ നാടാകെ…

തിരുവോണം

രചന : ഹരിപ്പാട് കെ ജി മനോജ്‌ കുമാർ✍ അസുരനാം മഹാബലിമാനവ കുലത്തിൽസമഭാവന എന്നശാസ്ത്രത്തിൽരാജ്യം ഭരിചപ്പോൾദേവരാജന്റെ അസൂയയിൽ. ദാനിയാം ബലി തിരുമേനിമറ്റൊരു കർണ്ണനായി സ്വയംചിരoഞ്ജീവി ആയോമാനവ കുലം ഉള്ള കാലംവരെഒർക്കന്നുനാടെങ്ങുംആ തിരുവൽസ പത്തുനാൾപഴയതു പോലെ കേരളമക്കൾഇവിടെ കർമ്മത്തിൽമാത്രമേ ദേവ നീതിഅവർണ്ണ കുലത്തിന്റെപേരിൽഅവഗണനയോമാറിയില്ല…

ഓർമ്മയിലോണം

രചന : ജ്യോതിശ്രീ. പി✍️ ആവണിത്താലവുമേന്തിവരുംമാമണിപ്പൂക്കാലമിങ്ങെത്തിയോ?പൂവണിച്ചിങ്ങത്തിലാടിപ്പാടുംപൊണ്മണിപ്പാടം കസവണിഞ്ഞോ?പൈമ്പാൽ നിറമാർന്ന തുമ്പപ്പെണ്ണേ,ചെമ്പനിനീർപ്പൂവേ കണ്ടതില്ലേ?തുമ്പികളെത്തുന്ന നേരമല്ലേതംബുരു മീട്ടുവാനെത്തുകില്ലേ?മുക്കുറ്റിപ്പൂവേ കാക്കപ്പൂവേചെമ്പരത്തിപ്പെണ്ണേആമ്പൽക്കുഞ്ഞെഓണപ്പാട്ടുകൾ പാടിടുമോഓണപ്പൂക്കളമെഴുതിടുമോ?ഓണവെയിലിന്റെ തോളിൽചായുംകിങ്ങിണിപ്പൂവേപൂക്കണിയേഓണക്കിനാവുകൾക്കുമ്മനൽകിഅണിവിരൽതൊട്ടൊന്നുണർത്തിടുമോ?അമ്മവിളമ്പിടും നന്മധുരംഉണ്മനിറഞ്ഞിടും പൊൻമധുരംപമ്മിനടക്കുന്ന പൂച്ചമ്മയുംചെമ്മേ നുണഞ്ഞിടുമോണക്കാലം..പുളിമാവിലൂഞ്ഞാലു കെട്ടിയാടികിളിമകൾ പാറുന്നപോലെപ്പാറുംകളിചിരിനേരവും നീയറിഞ്ഞോകുളിരാർന്നൊരോണത്തിൻ നേരറിഞ്ഞോ?ഓണത്തിൻ മോടിയോ മാഞ്ഞു പോയിഓണപ്പാട്ടെങ്ങോ മറഞ്ഞുപോയിഓണപ്പൂവിന്നിതളിലിരിക്കാതെഓമനപ്പൂങ്കിളി പാറിപ്പോയി..പാടത്തു മുക്കുറ്റിച്ചിരിയെവിടെതൊടിയിലോചിറ്റാടമലരെവിടെകൊച്ചിളം കൈകളിൽമഴവില്ലു ചാർത്തുന്നതെച്ചിയും…

ഓണംവന്നേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഓണംവന്നോണം വന്നോണംവന്നേ,കാണംവിറ്റുമുണ്ണാനോണം വന്നേഈണത്തിൽ പാടാനു,മാടിടാനുംപാണൻ്റെ പാട്ടൊന്നു കേട്ടിടാനുംമാമലനാട്ടിലായോണം വന്നേമാമക നാട്ടിലായോണംവന്നേ!നാട്ടുമാങ്കൊമ്പത്തായൂഞ്ഞാൽ കെട്ടാൻ,ആട്ടവിളക്കിൽ തിരിതെളിക്കാൻനാട്ടിലെ പിള്ളേരുമൊത്തുകൂടി,ഏറ്റംമതിമറന്നുല്ലസിക്കാൻഓണംവന്നോണംവന്നോണം വന്നേ,ചേണുറ്റോരെൻ ദേശത്തോണം വന്നേഅത്തക്കളങ്ങളുമിട്ടു ചേലിൽമുത്തശ്ശിതൻകഥ കേട്ടിരിക്കാൻപുത്തൻ കസവുടയാടചുറ്റി,സദ്യകൾ ഹാ പലമട്ടിലുണ്ണാൻ,മാവേലി മന്നനണഞ്ഞിടുമ്പോൾആവേശമോടൊട്ടെതിരേറ്റിടാൻഓണംവന്നോണംവന്നോണം വന്നേ,കാണാക്കരയിൽ നിന്നോണംവന്നേപുഞ്ചനെൽ കൊയ്തുമെതിച്ചിടാനായ്പഞ്ചാരിമേളങ്ങൾ കൊട്ടിടാനായ്തഞ്ചത്തിൽ തോണിതുഴഞ്ഞുനീങ്ങി,പഞ്ചാരവാക്കുകൾ ചൊല്ലിടാനായ്കണ്ണനായപ്പമടയവിലും,വെണ്ണയുമൊപ്പം…

🟥 മൂല്യത്തെയളക്കുന്നൂ മൂലം✍️

രചന : കൃഷ്ണമോഹൻ കെ പി ✍ മൂലമെന്നതു കേൾക്കിലേതൊരു മനുഷ്യർക്കുംമൂകദു:ഖമായി, മാറുമെന്നിരിക്കിലുംമൂലകൾ തിരിക്കുവാൻ മൂലത്തെക്കണ്ടെത്തേണംമൂല്യവാനറിയുന്നു, മൂലത്തിൻ മാഹാത്മ്യത്തെമൂവുരു ചൊല്ലൂ നിങ്ങൾ, മൂലമെന്നൊരു വാക്ക്മൂന്നിനും മൂന്നർത്ഥമായ് ഭവിക്കുമറിയേണംമൂലമെന്നതു സാക്ഷാൽ പ്രപഞ്ചേശ്വരൻ, വിഷ്ണുമൂലത്തെച്ചിലർ വെറും പൃഷ്ഠമായ് കണ്ടീടുന്നൂമൂലമെന്നതു പക്ഷേ, കാരണമായിക്കാണാംമൂല്യത്തെയളക്കുവാനായിട്ടുള്ള, അളവായതും കാണാം…മൂലത്തിൽ…

ചേരളം!

രചന : ഷാജി നായരമ്പലം ✍ കൊല്ല (കൊന്ന) വർഷം 1200 ചിങ്ങംകൊല്ലവർഷാരംഭമായ് ചിങ്ങവുമുണർന്നതിന്മുന്നിലെ വസന്തത്തിന്നോർമ്മകൾ വിളയിക്കാൻ !വന്നുനിൽക്കയാണിതാചുണ്ടിലെ സ്മിതങ്ങളിൽമാഞ്ഞ് പോയ കാലത്തിന്നു ൺമയെത്തെളിച്ചിട്ട്…കേരളത്തിൻ്റെ സംസ്കാരഗോപുരച്ചാരുചിത്രമായ് നിൽക്കുന്നൊരുൽസവംഓണനാളുകൾ! ഓർമ്മയിൽക്കോറിയവർണ്ണമേലാപ്പുകൾക്കുമങ്ങപ്പുറംമങ്ങിനിൽക്കും തിരശ്ശീല മാറ്റുകകണ്ട് പോവുക, ആരോ മറച്ചിട്ടആണ്ടു പോയൊരെൻ നാടിൻ്റെ സംസ്കൃതി,ആര്യവംശക്കൊടുംചതിയേടുകൾ…അഞ്ച് നാടുകൾ…

രാത്രി മഴയുടെ വർണ്ണ സ്വപനങ്ങളിൽ

രചന : ഷനിൽ പെരുവനം✍ ചാറ്റൽ മഴയത്തു,ഏകാന്തമാം പാതയിൽദിനദലങ്ങൾ മർമ്മരം മീട്ടിപാലപൂവിന്റെനിറമുള്ളനിലാവിൽ…ആമ്പൽ കടവിൽരാഗാർദ്രമാമെൻമനോവീണ-വിരഹാർദ്രനാദം ഇടറിപാഴ്മുളംതണ്ടായിഗന്ധർവവിലാപംപാടിവന്നൊരു തെന്നലായി നീമൃദു ചുംബനം കൊതിച്ചുപടിക്കെട്ടിൽ പാതി ചാരിമിഴി പൂകവെഅഴിഞ്ഞുവീണ കേശഭാരംമാടിയെതുക്കി കാത്തിരുന്നുനിൻപാദ നിസ്വനം ശ്രവിക്കുവാൻവന്നുഎത്തി നോക്കിയില്ല നീകാണുവാനായില്ല, കൊതിതീരുംവരെകാത്തിരുന്നു കണ്ണു കടഞ്ഞുപൂലർകാല യാമം എത്തുംവരെ.

“ചിത്തിരപ്പൂക്കളം”

രചന : മോനിക്കുട്ടൻ കോന്നി ✍ ചിത്തിരപ്പൂക്കളം ചന്തത്തിലായീ,ചിത്രപതംഗങ്ങൾ നൃത്തമാടീ….!ചിത്തിരത്തോണിയിലാവണീയെത്തീ-ചിത്രവർണ്ണച്ചേലയണിഞ്ഞും…! ചെത്തീമന്ദാരത്തുളസീക്കതിരും;ചിത്തിരപ്പെൺകൂന്തലിന്നെന്തഴക്;ചെത്തീമിനുക്കിച്ചാണകം തളിച്ചാ-ച്ചിത്തിരത്തൈമുറ്റപ്പൂക്കളത്തിൽ…! ചിങ്ങപ്പകലോനും വർണ്ണരഥത്തിൽ;ചെമ്മേ കിഴക്കേന്നു വന്നുവല്ലോ.!ചെമ്പട്ടണിഞ്ഞൊരാ ഗ്രാമപാതയും,ചെമ്പരത്തിയും പുഞ്ചിരിതൂകീ … ! ചിക്കീയുണക്കീടുന്നൂ നെൽമണീകൾ,ചിക്കപ്പായിലാപൊൻവെയീലത്തും;ചിത്താനനപ്പങ്കജം വിടർന്നങ്ങ്,ചെന്താമരാക്ഷിമാരക്ഷീണരായ്! ചിങ്ങനിലാവൊളിപ്പൂവാടചുറ്റീ;ചിങ്കാരിമങ്കമാരൊന്നിച്ചാടീ…..,ചിങ്ങത്തിരുവാതിരപ്പാട്ടും പാടീ;ചിങ്ങക്കളിത്താളമേളമായീ…! ചന്തത്തിലായോരു പീടീകത്തിണ്ണേൽ;ചന്തക്കണക്കെത്തി സാധനങ്ങൾ ..!ചെത്തീയൊരുക്കം തകൃതിയാലെങ്ങും ;ചെത്തീനടക്കുന്നു കൗമാരവും…

ദാഹജലം

രചന : കെ ബി മനോജ് കുമരംകരി ✍ ഓർമ്മിക്കുവാൻ പലതുണ്ട്ബാക്കിഓർക്കാതിരിക്കുവാൻ മനമൊന്നുമാറ്റിഹൃദയത്തിലൊരു കോണിലായിപതുങ്ങി കിടക്കുന്നമരണസത്യമേഇന്നു നീ മടങ്ങുക നിരാശനായിനാളെ പുലർകാലേകണ്ടിടാംനമുക്കൊന്നിച്ച് യാത്രയാവാം.മുറ്റത്തെവാഴകയ്യിലിരുന്നൊരുപൊൻകുയിലേ – പാടൂ – നീനിൻ പാട്ടൊന്നുകേട്ടെൻ്റെ കഥനംമറക്കട്ടെ….ഓർമ്മകളേറെപിറകോട്ടുപായുന്നസ്ത്രംകണക്കേഓർമ്മകൾപാതിയെങ്കിലുംമരിച്ചിരുന്നെങ്കിലെന്നാശിച്ചു പോയി.വിങ്ങുന്നനൊമ്പരംതുള്ളിതുളുമ്പുന്നകണ്ണുനീരിൽപാതിതെളിഞ്ഞൊരാചിത്രം കാണുമ്പോൾഞാനറിയാതെവിങ്ങിപ്പൊട്ടുന്നതെൻഹൃദയംനൂൽവള്ളിപൊട്ടി ഭിത്തിയിലാടുന്നതാപെൻഡുലംപോലെൻയൗവന ചിത്രം.നാളത്തെദിനംഓർക്കാവതല്ലമാനത്തെനക്ഷത്രങ്ങളെണ്ണിയാലൊടുങ്ങാത്തതാരകങ്ങളെൻ നൊമ്പരമറിഞ്ഞുകണ്ണുകൾ ചിമ്മിച്ചിരിച്ചു.കാഴ്ചമങ്ങിയകണ്ണിൽനിന്നിറ്റുതട്ടിതെറിച്ചകണ്ണുനീർ തുള്ളികൾക്കുപ്പായ…