Category: കവിതകൾ

കവിതയുടെ കമന്റ് വീഥികളിലൂടെ..

രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…

ഡെത്ത് സർട്ടിഫിക്കറ്റ്

രചന : ഷിഹാബ് സെഹ്റാൻ ✍ നെൽസൺ ഫെർണാണ്ടസ്,നിങ്ങൾക്കറിയാമോആയിരം അടിമകളെയുംആയിരം കുതിരകളെയുംആയിരം പടയാളികളെയുംവഹിച്ച് ഏഴുകടലുകൾക്കുംഅപ്പുറത്ത് നിന്ന് ഒരു കപ്പൽപുറപ്പെട്ടിട്ടുണ്ടെന്നത്…?ഒരു മഴത്തുള്ളിയുടെനിറഞ്ഞ മാറിടത്തെയോർത്ത്ഭൂമി സ്ഖലിക്കുന്ന ദിവസമത്തീരത്തണയുമെന്നത്…?നെൽസൺ ഫെർണാണ്ടസ്,എന്റെ മൃതദേഹംജീർണിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണിനടിയിലെന്റെവിശപ്പിന്, ദാഹത്തിന്ഒരു കൊക്കരണിയേക്കാൾആഴം!മണ്ണിനടിയിലെന്റെകാമത്തിന് ഒരുകരിമ്പനയേക്കാൾ ഉയരം!കുഴിമാടത്തിന് മുകളിൽനീളൻ പുല്ലുകൾവളർന്നുമുറ്റിയിരിക്കുന്നു.തൊടിയിലലയുന്നകോഴികൾ, മറ്റു പക്ഷികൾഅവയ്ക്കിടയിൽചിക്കിച്ചികയാറുണ്ട്.കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.കാഷ്ഠത്തിന്റെ…

നീയെത്ര ഭാഗ്യവതിയാണ്.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ നീയെത്ര ഭാഗ്യവതിയാണ്.നിന്നെയും വഹിച്ചൊരാൾകടൽകടക്കുന്നുമണലാരണ്യത്തിലുംനിൻ്റെ പേർ മുഴങ്ങുന്നുനിൻ്റെ വിചാരത്താൽഉന്മാദിയാവുന്നുനീയെത്ര ഭാഗ്യവതിയാണ്.എത്ര കവിതകളിലൂടെയാണ്നിന്നെ ഒളിച്ചുകടത്തുന്നത്കൊത്തിവെച്ച ചിത്രങ്ങൾക്ക്കണക്ക് വെച്ചിട്ടില്ലചുണ്ടുകളിൽ നിന്ന്അടർന്നുപോകാത്ത പാട്ടിൽനീയൂറിനിൽപ്പുണ്ടെന്ന്നിനക്ക് മാത്രമല്ലേ അറിയൂനീയെത്ര ഭാഗ്യവതിയാണ്.നീയറിയാത്ത നിന്നെഎത്രയെളുപ്പത്തിലാണ്കണ്ടെത്താനായത്.നിന്നെ മാത്രം പ്രദക്ഷിണം വെച്ച്പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്തൊഴുതുനിൽക്കുന്നത്കാണുന്നില്ലേഒരു ദ്വീപെന്ന പോലെഒരു മണൽ കാറ്റെന്ന പോലെഞാൻ…

ചെയ്തികൾ

രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ✍️ ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹംമുറ്റത്തെ പൂക്കൾ പറിക്കാൻ മോഹംകാക്കയും പൂച്ചയും ചിത്രശലഭങ്ങളുംകാണുമ്പോൾ പുന്നാരിക്കാനും മോഹം തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻതുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻആകാശത്തോടുന്ന മേഘങ്ങൾ കാണാൻആശയേറെയെങ്കിലും ആകുന്നില്ല… അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻഅമ്മതൻ കൺമഷി കവിളിൽ പൂശാൻഅമ്മൂമ്മ…

ഹൃദയത്തിന്റെ ജനാല വിരികൾ

രചന : ഡോ: സാജു തുരുത്തിൽ ✍ ഹൃദയത്തിലെ ജനാല വിരിവകഞ്ഞു മാറ്റിഇന്നലെഒരു മേഘ ശകലംഎന്റെ മുറിക്കകത്തേക്കു വന്നുഞാൻ വിളിച്ചിട്ടോ —ഞാൻ അറിഞ്ഞിട്ടോ –.അല്ലഅനുവാദംചോദിക്കാതെ തന്നെയാണ്.അത് അകത്തേക്ക് വന്നത്വെള്ളത്തിലെ നിലാവിന്റെഉപ്പുകണം പോലെഅത്തിളങ്ങുന്നുണ്ടായിരുന്നു ….വാവ് അടുക്കുമ്പോൾരാത്രിയിൽ ജലത്തിലെ വരകൾതിളങ്ങുന്നതുപോലെ …….ഞാനതു കാര്യമാക്കിയില്ലഎന്നാലുംഅത്ആദ്യമെന്റെ പാദങ്ങളിൽപറ്റിപിടിക്കാൻ…

ഒരു ഗുരുവിൻ്റെ ആത്മ സംഘർഷത്തിലെ ഒരേട്🌿

രചന : കമാൽ കണ്ണിമറ്റം✍ ‘കൊന്നിടും നിന്നെ ഞാൻ’ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !എൻ അഭിലാഷകർമ,മായതുണ്ടാകണം!നിർവികാരത്വമാംമൗനപ്പുതപ്പുമായ്,കസാലപ്പുറം ചാരികാത്തിരിക്കുന്നുഞാൻ!നിൻകയ്യിനാൽതന്നെയെൻമരണം,നാട് നടുങ്ങണം!ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽജനമനം തരിച്ചു നിശ്ചലമാകണം!എന്തുകൊ,ണ്ടെന്തുകൊണ്ടെന്നുള്ള ചിന്തയുയരണം…നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾനിറഞ്ഞു നുരയണം!പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെദൃശ്യമാനമാക്കിയതുകണ്ടൊട്ടുമമ്പരപ്പെടാതെൻ്റെലോകരേ, കൊല്ലുവാൻ കൊലക്കത്തിതേടുന്ന തലമുറയാണിന്നിവിടുത്തെഭാവിത്തുടർച്ചകൾ!ശിശ്യരിലൊരാളെയൊന്ന്നോക്കിയാൽ, ശാസിച്ചാൽ.ദേഹത്ത് തൊട്ടാ,ലാരാത്രിനിദ്രാവിഹീനരായ് മാറുന്നഗുരുക്കളുടെ ശോക…

നിനക്ക് നന്ദി.

രചന : .രേഷ്മ ജഗൻ✍ നീ കടന്നു വന്നതിൽ പിന്നെഞാൻ പതിവിലുംസുന്ദരിയായൊരുങ്ങുന്നു.കരിപിടിച്ച പാത്രത്തിന്റെമെഴുകു പുരണ്ട എന്റെ ശോഷിച്ചവിരലുകളെ കുറിച്ച് ചിന്തിക്കുന്നു.കൗമാരക്കാരിയായ മകൾ പുരട്ടുന്നപുതിയ ബ്രാന്റിന്റെ ലേപനങ്ങൾഅവൾ മടങ്ങി വരും മുൻപ്ധൃതിയിൽ പുരട്ടുന്നു.അരണ്ട വെളിച്ചം മാത്രംകടന്നു വരാറുള്ള എന്റെമുറിയിൽ തെളിച്ചമാർന്നമറ്റൊരു വെട്ടം നിറയ്ക്കുന്നു.മുഷിഞ്ഞ…

കർഷകാനുരാഗം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കന്നിവെയിലുതിരുന്നപ്പാടത്തായികതിരവകാന്തിയാൽ കനകം പോൽകർഷകമന്ദിരം സ്നേഹബന്ധുരമായികേദാരമങ്ക തൻ കേശഭാരമഴിയുന്നു. കോലംകെട്ടിപ്പടയണിതുള്ളിയിതാകാലമറുതയായികന്നിപ്പാടങ്ങൾകന്നിയേകുമാപ്പാലമൃതൂട്ടാനായികോമളമങ്കകൾകതിരുകളാകുന്നു. കൈരളിക്കാധാരകർഷകശ്രീനിധികലപ്പമുദ്രയാലുഴുതുമറിക്കുമ്പോൾകൈതവമില്ലാത്തദേവഭൂമിയായിതുകേരളമുത്തമകർഷകക്ഷേത്രമായി. കല്പനയാലെയനന്തമാംമാനത്ത്കതിരണിതാരകൾ മിന്നീടുമ്പോൾകനകമഞ്ജരികളണിഞ്ഞൊരുങ്ങികലാമണ്ഡലത്തിൽനൃത്തമാടാനായി. കാവടിയേന്തുന്ന കേദാരമലരുകൾകുടുമ കുലുക്കി കാവടിയാടുമ്പോൾകാമദേവനവനഗ്നിസാക്ഷിയായവളെകാണുമ്പോളെന്തൊരുചന്തമാണെന്ന്. കോമരം തുള്ളുന്ന വെളിച്ചപ്പാടുകൾകതിരവകാന്തി തിളങ്ങുംവാളുമായികാണുന്നുണ്ടിതാകനലാർന്നപ്പാടത്ത്കാപട്യമില്ലാത്ത കാന്തശ്ശക്തിയായി. കാറ്റുവീശിയായളകങ്ങളുലയുമ്പോൾകലഹിച്ചവർ വീണ്ടുമുയർന്നീടുന്നുകലഹങ്ങളങ്ങനെയാവർത്തനമായികതിരിനെകാറ്റിതാവീഴ്ത്തുന്നു താഴെ. കലപിലെ ചിലയ്ക്കുംകിളികളനന്തരംകൊത്തിചിതറിച്ച കതിർമണിയൊക്കെകിലുകിലുങ്ങുന്ന…

ഹൃദയം തൊട്ട്

രചന : ജിഷ കെ ✍ ഹൃദയം തൊട്ട് കൊണ്ട് കടന്നു പോകുന്ന ഒരാളിൽഒരു പാതിരാ നക്ഷത്രമായെങ്കിലുംഅവശേഷിക്കുന്നില്ലെങ്കിൽപ്രണയിച്ചതിന്റെ പാടുകൾ എവിടെ?എവിടെ കടലേ യെന്നാർത്തു കരഞ്ഞനീല ച്ചുഴികൾ?അത്രമേൽ ഒരാൾ വസന്തത്തെ ഉറക്കെ പേര് ചൊല്ലി വിളിച്ചിരുന്നുവെങ്കിൽ…ചുവപ്പ് കിളിർക്കാത്തഏതൊരു മൺ തിണ ർപ്പിലാണ്ഒരിക്കലെങ്കിലും കാലുകളൂന്നി…

ഭ്രാന്തിയുടെ ഭ്രൂണം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു. ഭേദമുണ്ടവർക്കെങ്കിലുമൊന്നായിഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾഭൂജാതനായൊരുനിമിഷത്തിലായിഭ്രാന്തോടെയവർഅലറിക്കരയുന്നു. ഭയമായതെന്നുമുള്ളിൽനിറഞ്ഞുഭൂഗോളമാകെയഴലായിപ്പടർന്നുഭാഷണത്തിലുമതുപ്രതിധ്വനിച്ചുഭീതിമാറാത്തമർത്യന്മാരായവർ. ഭയമാർന്നൊരുള്ളത്തിലായിതാഭേദ്യമേകാനുള്ളപ്രകൃതിയുമായിഭാവത്തിലൊന്നല്ലെതിരായെന്നുംഭംഗംവരുത്തേണമെന്നചിന്തകൾ. ഭാഗ്യമോടെപ്പിറന്നോരുരാശികൾഭംഗംവരുത്തിയൊരാ ചെയ് വിനഭാവിയിലെല്ലാമാവർത്തനങ്ങളായിഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകംഭംഗിയില്ലാതാക്കിയപ്പോരായ്മകൾഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറിഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതിൽവാണയധികാരനൃപരെല്ലാംഭാവുകത്തിനായിയടരാടിയൊടുങ്ങിഭാവിയിലൊരാൺതുണയില്ലാതായിഭ്രദമാക്കിയതൊക്കവേ വ്യർഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾഭ്രാന്താൽപരസ്പരംവെറുത്തസോദരർഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാംഭീതി മാറ്റാനായി ഓടിയ ലോകമേഭീമനേപ്പോലായിടാൻ കൊതിച്ചവർഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെഭാഗ്യദോഷത്താലുള്ളയനർഥങ്ങൾഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾഭാരമേറിയതാപത്താലടർന്നൊരിൽഭ്രാന്തി…