പൂങ്കുല
രചന : ശ്രീകുമാർ എം പി✍ “മൂവ്വരയനാമണ്ണാനെമരംചാടിയാമണ്ണാനെമുതുകത്തിത്ര പകിട്ടിൽവരകളെങ്ങനെ വന്നു?”“അറിയാത്തവരില്ലതുപണ്ടെന്നുടെ മുത്തശ്ശൻപാവംസീതയെ രക്ഷിയ്ക്കാൻപാലം പണിയ്ക്കായി കൂടിഒത്തിരിയൊത്തിരി കല്ല്വാരിവാരി വാനരൻമാർവേഗംവേഗം പണിയവെപാവമെന്നുടെ മുത്തശ്ശൻകുഞ്ഞായിരുന്നന്നെന്നാലുംനേരമൊട്ടും കളയാതെമുങ്ങിക്കയറി വന്നിട്ടുമണ്ണിൽക്കിടന്നങ്ങുരുണ്ടുമണ്ണുപൊതിഞ്ഞാ ദേഹത്തെമണ്ണു ചൊരിയേണ്ടിടത്തുചെന്നു കുടഞ്ഞു ചൊരിഞ്ഞുഅങ്ങനെയന്നു, ദൈവമെ !രാമസേതുവുയരവെരാമദേവൻ മുത്തശ്ശനെയരികിലണച്ചു പിടിച്ചുസ്നേഹം പകർന്നുതൃക്കൈയ്യാൽമുതുകിൽ തഴുകി മെല്ലെകോൾമയിർക്കൊണ്ടു മുത്തശ്ശൻപുണ്യം…