Category: കവിതകൾ

പുകയില ഹാനികരം … Hari Kuttappan

പുകയില ഗന്ധം സഹിക്കവയ്യാതന്നമ്മപടി ചാരി പതിയെ പുറത്തുപോയിപതിനാറുതികയാത്ത എൻമകനിപ്പോഴുംപതിവായി പുകവലി ശീലമാക്കി ഒരു നേരത്തന്നത്തിനന്യന്റെ വീട്ടിലെഓടയിൽ കിടന്നുഴുതു വിയർത്തപ്പോൾഒടുങ്ങാത്തഹൃദയത്തിന്മോഹങ്ങളോക്കയുംഒതുക്കിയിരുന്നത് ഇവനെയോർത്ത് അടയാത്ത മുറിവാതിൽ തളളിതുറന്നന്ന്അരികിലായി ചെന്നൊന്നു നോക്കുംനേരംഅരിമണിപൊടിയെന്തൊ മൂക്കത്തുവെക്കുന്നുഅനുവാദമില്ലാതെയകത്ത് കടന്നതിൽ തീക്കനൽ കണ്ണുകൾ തുറുപ്പിച്ചടുത്തതുംതീ കത്താൻ വച്ചൊരു വിറകുകൊള്ളിയാൽതുരുതുരെയെന്നെന്നെയടിച്ചു തുടങ്ങിയതുംതളർന്നു വീണൊരായെന്നെയും…

ഒറ്റമൈന … Baiju Thekkumpurath

ഒറ്റമൈനയായ് ഭൂവിൽ പിറന്നതല്ല..കാലമെനിക്കായ് കരുതിയ പേരിതത്രെ..ഓർമ്മകൾ പൂവിടും വാടിതന്നിൽഏറെ നല്ലകാലത്തിൻ്റെ കഥകളുണ്ട്..തോഴനോടൊപ്പം പാറിപ്പറന്നേറെമധുരമായ് പാടിയ പ്രണയകാലം..പൊയ്പ്പോയനാളിലെ മധുരിക്കുമോർമ്മകൾഒറ്റമൈനക്കെന്നും കൂട്ടിനുണ്ട്..ഇന്നീ മരത്തിൻ്റെ ചില്ലയിൽ മൗനമായ്ഒറ്റക്കിരിക്കുന്നൊരൊറ്റ മൈന..യാത്രയിൽ മാനുഷർ കാൺകിൽ ശകുനംകരയുമന്നവരെന്ന ചൊല്ലുമുണ്ട്..ദൃഷ്ടിയിൽപ്പെട്ടാൽ ശാപംചൊരിഞ്ഞിടുംദു:ഖമേകുന്നവൾ ഒറ്റമൈന.. ഒറ്റയായ്പ്പോയതെൻ കുറ്റമല്ലവിധിയേകിയെന്നിലീ കഥനഭാരം..പ്രാണപ്രിയൻ പോയ കൂട്ടിലുറങ്ങാതെമാറിയിരിക്കുന്നീ ചില്ലയൊന്നിൽ..ഈ…

തനുഷ്കയുടെ വീട് ….. Shaji Nayarambalam

സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-യങ്ങേക്കോണിലുരുണ്ടു വരും മഴ,തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,പൊട്ടിയൊലിച്ചു വരും മലവെള്ളംപാഞ്ഞൊഴുകും വഴി വീണുടയുന്നവ-രാരെന്നറിയാതോടി നടന്നു. ദൈവം വൻ മല വെട്ടിയൊരുക്കി-പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർനട്ടു നനച്ചു വളർത്തിയ പച്ച-പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മംകിള്ളിയെടുക്കുകയാവാം; കണ്ണിൽകാളിമ തിമിരം ബാധിച്ചവനേകളിയിൽ…

പൊന്‍ ചിങ്ങക്കുളിരിലേക്ക് …. ശ്രീരേഖ എസ്

പൊന്‍ ചിങ്ങക്കുളിരിലേക്ക്പ്രഭാത സൂര്യൻപൊൻകിരണങ്ങൾപൊഴിക്കവേ,പ്രകൃതിയുടെ പച്ചപ്പുകളിൽഉണർവ്വിന്റെ വസന്തരാഗ-വിസ്താരം…. കുരവിയിട്ടാനയിക്കാൻപഞ്ചവർണ്ണക്കിളികൾതാലം പിടിക്കുന്നമുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്നതെച്ചിയും മന്ദാരവും.മധുരം വിളമ്പാന്‍പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെനിറച്ചാർത്തുമായ്,ഓരോ മനസ്സിലും ഇനിആര്‍പ്പുവിളിയുടെഓണക്കാലം….പൂക്കളുടെ ഉത്സവകാലം,നാടൻ ശീലുകളുടെപൂവണിക്കാലം,നാടും നഗരവുംകൊണ്ടാടും കാലം,മലയാളമനസ്സുകൾതുടികൊട്ടും കാലം…..

ഐക്യമോടെ വാഴണം’! …… Madhavi Bhaskaran

പ്രാർത്ഥനയോടെ സ്വാതന്ത്ര്യദിനാശംസകൾ ! വന്ദേ മാതരം!ഭാരതമാതാ കീ ജയ് ! ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ല നേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർ തൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ട ദു:ഖം പേറിയോർഏറെ ത്യാഗം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യത്തെ…

പടയ്ക്കു നടുവിൽ …. Unnikrishnan Kundayath

യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…

അനിയുക്ത പുഷ്പം. ഗസൽ …… Prakash Polassery

പ്രണയം വിതച്ചു നീയെൻ്റെ നെഞ്ചിൽപ്രാണനു തുല്യം ഞാനേറ്റു ചേർത്തുവളവും വെള്ളവും മിതമായി നൽകിവളർത്തിയെടുത്തതു നീയറിഞ്ഞില്ലെ സഖീ. (പ്രണയം പ്രളയമായില്ല പ്രണയം നെഞ്ചിനുള്ളിൽപ്രാണനായിറ്റിച്ചു ചേർത്തു ജീവരക്തമായ്ഉണരുന്ന വേളയിലെല്ലാമെൻ്റനെഞ്ചിൽഉണർത്തുന്നതു നിൻ്റെയീ ഓർമ്മകൾ മാത്രം(പ്രണയം അചുംബിതയല്ല നീയെന്നെനിക്കറിയാംഅനിയുക്ത പുഷ്പമായിരുന്നെന്നുമറിയാംഅനുരാഗമൊട്ടില്ലായിരുന്നാ ഭ്രമരത്തിനുംഅനുദിനം ഭ്രാമരത്തിന്നായെത്തുന്ന ഭ്രമരവും( പ്രണയം പൂവിൻ്റെയനുവാദമെന്തിനു…

കരിപ്പൂർ ദുരന്തവും മനുഷ്യത്വവും….. Mangalan S

ദുബായിൽ നിന്നും പുറപ്പെട്ടുവന്നൊരുവന്ദേ ഭാരത ദൗത്യ വിമാനത്തിൽ..ഏറെനാളത്തെ കാത്തിരിപ്പിൻ ഫലംനാട് കാണാനുള്ള വഴിയൊരുങ്ങി. നൂറ്റിത്തൊണ്ണൂറ്റൊന്ന് യാത്രികരുമായിയാത്ര പുറപ്പെട്ടു വൈമാനികൻ..വൈമാനികരിൽ അതിവിദഗ്ദ്ധൻ ശ്രീസി വി സാഥേ അഖിലേഷിനൊപ്പം. കേരളക്കരയുടെ ആകാശം തൊട്ടുടൻഅറിയിപ്പു നൽകി തൻ യാത്രികർക്ക്...”ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാംനമ്മുടെ കേരളക്കരയിൽ നിലം തൊട്ടിടും”.…

ഉറ്റ ബന്ധു ******* Kathreenavijimol Kathreena

ശീതികരിച്ചൊരാ മുറിയിലെ മേശയിൽമരവിച്ച ഒരു മഞ്ഞുകൊള്ളിപോലെ കിടക്കുന്നഎന്നെആരൊക്കെയോ ചേർന്ന്പാകമല്ലാത്തൊരു കവറിലാക്കി അവസാന യാത്രയ്ക്കൊരുക്കമായുള്ളഉറ്റവർ നൽകുന്ന കുളിയുമില്ല കോടി വസ്ത്രങ്ങൾ ധരിക്കുവാൻ ഇല്ലഅത്തറും പൂക്കളും വിതറുകില്ല പ്രൗഢി വിളിച്ചോതും പെട്ടിയില്ലപല വർണ്ണ ഹാരവും റീത്തുമില്ല ആളുകളാരവം അരികിലില്ലഅനുശോചനകുറിപ്പൊന്നുമില്ല കാതടപ്പിക്കുന്ന കോളാമ്പിയില്ല വാഹനവ്യൂഹത്തിൻ നിരകളില്ല…

എൻ കിളി മകളേ…. Shyla Nelson

കിന്നാരമോതുമെൻ കിളിമകളേ ….എന്തേ വരാൻ വൈകീടുന്നു നീയിന്ന്…നിൻ രാഗമാലിക കേട്ടിടാതെ,എൻ നയനങ്ങൾ തുറക്കുവതെങ്ങിനെ ഞാൻ? നിന്നെയും ചങ്ങലക്കെട്ടിലാക്കിയോ…..ചിറകുകൾ അരിഞ്ഞുവോനിന്റെയും?അരുതുകൾക്കിടയിൽ വിറകൊള്ളുന്നെൻ തൂലിക …!ബന്ധനങ്ങൾ ചുറ്റിലുമേറെയീ ധരണിയിൽ. എൻ ഓമന കിളിമകളേ !കണവനോടു കലഹിച്ചുവോ നീയിന്ന്?പ്രണയ നിർവൃതിയിൽഉണരാൻ വൈകിയതോ?സ്നേഹത്തിൻ ദാനമായ്കാന്തനേകിയ.. പൈതങ്ങൾ തടുത്തുവോ…