Category: കവിതകൾ

താരകം പൂത്ത രാവിൽ

രചന : സതീഷ് വെളുന്തറ ✍ ആയിരം കുടമുല്ല പൂത്തപോൽ മാനത്ത്താരകളൊക്കെ വിടർന്നുനിന്നുനീഹാര ബിന്ദുക്കൾ പൊഴിയാൻ വിമുഖരായ്നാണിച്ചു മിഴിപൂട്ടി നിന്നു പോയി. നാണിക്കവേണ്ടിനിയാവോളമുർവ്വിയിൽനിപതിച്ചു കൊൾകയെന്നപ്പോൾ കനിവോടെതാരാഗണങ്ങൾ തൻ മൊഴിമുത്തുകൾ കേട്ട –വരാവോളമാമോദമായ് പൊഴിഞ്ഞു. പൂത്തൊരു ചെമ്പക ചോട്ടിന്നരികിലായ്കൃഷ്ണപക്ഷ കുളിർ നിലാവിൽ മയങ്ങവേമന്ദാനില…

വൈകൃത സത്യങ്ങൾ

രചന : ഹരികുമാർ കെ പി✍ മീനത്തിൻ ചുടു ചുരുളുകളാലെഹൃദയം പൊട്ടി വിളിക്കുമ്പോൾകൊത്തിവലിയ്ക്കാൻ കഴുകന്മാരോതക്കം പാർത്തു പറക്കുന്നുഅരുതരുതേ എന്നിടറും നിലവിളിഅകലത്തേയ്ക്കു മറയുമ്പോൾആർഷത ചൊല്ലും കുലപതിമാതേചുടുചോരയ്ക്കായ് കാക്കുന്നുകണ്ണീർ രുധിരം അടവിയിലണിയാൻആകാതിഴയും പേക്കോലംമനുഷ്യത്വത്തിൻ മഹിമയറിയാമനുഷ്യനായി മരിക്കുന്നുഇരുമ്പുകല്ലിന്നടയാണികളാൽഉരുക്കുമുഷ്ടികൾ തീർക്കുമ്പോൾഉലതന്നാളിയ തീയിൽ ഉരുകുംപച്ചമനുഷ്യൻ പണിയാളോർഇറുകിയ കണ്ണിന്നിമകൾ നനയ്ക്കാൻപുഴകൾ…

നീതിപീഠമാണു ഞാൻ….

രചന : ഷാജി നായരമ്പലം ✍ എങ്ങനെ ലോകത്തിൻ്റെ-യുള്ളകങ്ങളെ നീറ്റുംതിന്മയെ തകർത്തിടും?ഭൂമി നൊന്തു കേഴുന്നു…വാനവും പാതാളവുംചുട്ടെരിക്കുവാൻ നീണ്ടതീ നഖങ്ങളിൽക്കോർത്തുവലിക്കും കഴുകിനെകണ്ണിലും കണ്ണീരിലുംചോരവാർന്നൊലിക്കുന്നകുഞ്ഞു ചേതനകളിൽകൊക്കു കോർത്തവർ,ക്രൂരമീ ലോകത്തിൻ്റെഗതിയിൽ ഗതാവേഗ-മാകവേ സ്വരുക്കൂട്ടി-ക്കുതിക്കും കരങ്ങളെആരൊടുക്കുമോ? വെന്തു-തീരുമോ സമൂലവും?പാരിലെ ദയാ സ്നേഹ-മൊക്കെയും കെടുന്നുവോ?കൂരിരുൾ പരക്കുന്നുഅഗ്നി ഭീകരാകൃതിപൂണ്ടിരമ്പുന്നു വീണ്ടുംമൗനമാകുന്നൂ…

ദേശാഭക്തി ഗാനം.

രചന : ബിനു. ആർ. ✍ നല്ലവാക്കുകളോതണംനന്മനിറഞ്ഞുവാഴണംഎന്നുചൊല്ലിപ്പഠിപ്പിച്ചൊരുനല്ലനാടിൻമക്കളല്ലോ,നമ്മൾപുണ്യവേദാന്തകഥകളിലെഭാരതത്തിൻമന്ത്രോച്ചാരണങ്ങൾനേടിയവർ അമാനുഷികർ! പല നാടിൻധീഷണതകൾഅനുഭവിച്ചവർ നമ്മൾപല തലയുടെ ക്രൗര്യമറിഞ്ഞവർഅടിമകിടന്നു കാടത്തത്തിൻപാത്രമായവർ,ഒരു ദിനംവന്നുസ്വാതന്ത്ര്യം ഭുജിച്ചവർ. നമ്മൾഏകോദരസാഹോദരരെ-പ്പോലെയിന്നുവാഴ്‌വവർനമ്മൾ അന്യരുടെയുച്ചിഷ്ടംഭൂജിക്കാത്തവർനമ്മൾ സ്വതന്ത്രചിന്തയി-ലഭിരമിക്കുന്നവർ! നമ്മൾക്കുറക്കേയുറക്കെ-പ്പാടിടാമതെന്നുംഭാരതമാതാവിൻ മാന്യതനിറയും മന്ത്രം ജന്മപുണ്യംനിറയുംമന്ത്രം ജൻമാരിഷ്ടതകൾമറന്ന മഹാമാന്ത്രംജന്മകാഹളമോതും ഗാനം. സഹ്യഹിമാലയസാനുക്കൾ-ക്കുള്ളിൽ നിറയുംതേജോഹരിതനാടിൻസ്വാതന്ത്ര്യഗാനം,എന്നും പാടാംനമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽജയഹേ……

മാതൃത്വം.

രചന : ബിനു. ആർ✍ അനാഥരാക്കപ്പെടുന്ന ജന്മങ്ങൾപലർതാൻതാൻ പോലുമറിയാതെ,പല കൈവല്യപിഴവുകളിൽസ്വന്തം മകളെന്നബാല്യം ചതിക്കപ്പെടവേജനഹൃദയങ്ങളിൽ മുഖംമൂടാതിരിക്കാൻമാന്യതയെന്ന മുഖാവരണംഎടുത്തണിഞ്ഞു മാലിനിയാകുന്നുഇന്നത്തെ മാതൃത്വം.. ഒട്ടുമേ സമയംപോലും ചിന്തിക്കാതെകൊണ്ടുവച്ചു മറയുന്നു, മാതൃത്വം,അമ്മത്തൊട്ടിലിൻ പടിവാതിൽക്കൽചിന്തകൾക്കറുതിവരുത്തിക്കൊണ്ടേ.. ഒട്ടുമേസമയംകളയാതെ,ചിന്തകളിൽഒരിറ്റുചന്തം പോലും നിറയ്ക്കാതെജന്മമേകുമ്പോൾ തന്നെ പിഞ്ചുകുഞ്ഞിനെകക്കൂസ്കുഴിയിൽ ആയൂസ്സെടുക്കുന്നകണ്ടാലറയ്ക്കുന്ന മാതൃത്വം.. ഒട്ടുമേ നേരം കളയാതെപിറന്നുവീണവരെ…

ആത്മായനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഒരു തിരിവെട്ടമതുള്ളതുനമ്മിൽ,പരനുവെളിച്ചം പകരാനായ്അരുതരുതതിനെത്തെല്ലു കെടുത്താൻ,പരിചൊടു മുതിരരുതാരോരുംപരമാത്മാവിൽ നിന്നല്ലോനാംപരമാണുവിലേക്കെത്തുന്നു!പരമാണുവിൽ നിന്നല്ലോനമ്മൾപരമാത്മാവിലുമെത്തുന്നു!ജീവിതമെന്നതിനുത്തരമേകാൻഭൂമിയിലാർക്കേ കഴിയുന്നുഎങ്കിലുമീനാം തിരയുകനിരുപമചിന്തകൾനെയ്തതു ചിരകാലംഇവിടീ,ജീവൻ പൊട്ടിമുളച്ചൊരുനിമിഷമതാരൊട്ടോർക്കുന്നു!ജീവനു,മിപ്രകൃതിയുമായുള്ളൊരുനോവുകളാരൊന്നറിയുന്നു!വിത്തായ് വിത്തിലിരിക്കുമനശ്വരസത്താണീശ്വര ചൈതന്യം!കേവലബുദ്ധികൾ കൊണ്ടതുചികയാ-നാവില്ലിങ്ങിവിടൊരുവർക്കുംആവുന്നതുനാം തമ്മിൽതമ്മിൽസ്നേഹോഷ്മളത പകർന്നേകാൻആവുന്നതു സമഭാവനയോടിവി-ടേവം വാഴ്‌വുപുലർത്തീടാൻഎല്ലാം തന്നിലണച്ചേനിർത്താൻമല്ലിട്ടേറുന്നൊരു കൂട്ടർഎത്ര നിരർഥകമാണീ,ചിന്തക-ളത്രേ,യൊന്നോർത്തീടുകിൽ ഹാ!അറിയുന്നില്ലിവരണുവിടപോലുംഅറിവിൻ ദീപ്താകാശത്തെ!ഹൃദയവിശുദ്ധിയൊടെന്നെന്നും പര-നുപകാരങ്ങൾ ചെയ്‌തീടാംഒരുമയൊടൊരുമയൊടതിനൂതനമാംചരിതമുറക്കെപ്പാടീടാംതന്നെ,താനെയറിഞ്ഞീടാനായ്മന്നിലൊരൽപ്പം മുതിരൂനാംഉള്ളിന്നുള്ളിൽ…

🥃 ലഹരിയും,രചനയും🥃

രചന : കൃഷ്ണമോഹൻ കെ പി ✍ അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോംഅല്പം ലഹരി നുകർന്നുവെന്നാൽഅജ്ഞത പേറുന്ന മാനവൻ പിന്നെയുംഅല്പത്വമോടെ രസിക്കും അല്പമല്ലുന്മാദ പാരമ്യമെത്തുവാൻഅല്പർ മദിര കുടിക്കുംഅല്ലയീ ജീവിതം എൻ്റെയല്ലായെന്നഅർത്ഥ വിഹീനതയോടെ അല്പം മധുവതു വിദ്യക്കു നന്നെന്ന്അറ്റകൈ ക്കാരോമൊഴിഞ്ഞൂഅന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്അജ്ഞാതരാരോ…

ഉൾക്കടൽ

രചന : റെജി എം ജോസ ഫ് .✍ (ഒരു ട്രെയിനിംഗ് വേളയിൽ, മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബത്തിൽ നിന്നും വന്ന ഒരു സഹപ്രവർത്തകൻ പറഞ്ഞ അനുഭവ കഥ)ഉൾക്കടലിൽ മീൻ വലയിലാക്കാൻ മാതൃ വഞ്ചിയിൽ നിന്നും ചെറുവള്ളത്തിൽ വലയുടെ ഒരറ്റവുമായി മീൻ കൂട്ടത്തെ…

മണി മുഴക്കം

രചന : ശ്രീ കുമാർ എം ബി ✍ സമയം രാവിലെ അഞ്ചു മണിതണുപ്പ് കോറിയ കാറ്റ്.എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽനാൽക്കവലയിൽഉപേക്ഷിച്ച നിമിഷം .അവരെൻ്റെ സമീപം വന്ന്എന്നെ അറിഞ്ഞ നേരത്താണ്അവരും ഈ ഭൂമിയിലിയാണെന്നതിരിച്ചറിവുണ്ടായത്.സമയം ഏഴു മണി.സൂര്യൻ എൻ്റെ മേൽപ്രഭ വീണ്ടെടുത്തിരിക്കുന്നു.ആളുകൾ…

പുരസ്കാരത്തിൻ്റെ പിന്നാമ്പുറങ്ങൾ(വഞ്ചിപ്പാട്ട്)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഗ്രന്ഥ,മാരെക്കൊണ്ടും പത്തുചമയ്ക്കേണ,മവാർഡുകൾസ്വന്തമായിത്തന്നെ തരപ്പെടുത്തിടേണംപത്രത്താളുകളിൽ പടംവരുത്തീടുവാനോ പിന്നെ,എത്ര കഷ്ടപ്പെട്ടുമഹോ ശ്രമിച്ചിടേണംപഴികളൊത്തിരിക്കേൾക്കാ-മേതുമേ കേൾക്കാത്തമട്ടിൽമിഴികൾപൊത്തിക്കൊണ്ടേയങ്ങിരുന്നിടേണംനൂറുസംഘടന വേണംനൂറിലുംസ്വാധീനം വേണംനാറിയാലുംനാറ്റം പാടേ സഹിച്ചിടേണംപറ്റുമെങ്കിൽ പണം വാരി-യെറിഞ്ഞൊട്ടു നേടുവിൻ നാംഇറ്റും മടിച്ചുനിൽക്കാതെ കീർത്തികൾ നീളേകീർത്തി ലഭിച്ചീടുകിലോ,ഞെളിഞ്ഞേവം നടന്നിടാംതീർത്തുംമനുഷ്യരെയപഹാസ്യരായ്മാറ്റി!പാവം,പത്തുമണ്ടൻമാരെ-ക്കൂടെക്കൂട്ടി നടത്തുന്നപാതകങ്ങ,ളൊട്ടൊന്നുമല്ലിക്കൂട്ടരയ്യോ!കെട്ടിപ്പിടിച്ചും പുണർന്നുംപൃഷ്ടം താങ്ങിയും നേടുന്നൂ,നാട്ടിലുള്ള പുരസ്കാരങ്ങളിവരൊന്നായ്!അക്ഷരമാലകൾ…