Category: വൈറൽ ന്യൂസ്

കാപാലികർ

രചന : ബി-സുരേഷ് കുറിച്ചിമുട്ടം✍️ കാത്തിരിക്കയാണുദൂരെ പെറ്റുപോറ്റുവോർ,കടമിടംവാങ്ങി മക്കളെ നഗരത്തിലയച്ചവർ.കാലംകടന്നുപോകവേതങ്ങളിൻകോലമാവാതിരിക്കാൻ!കണ്ണുകീറിത്തെളിയും പുലരിയിലുണർന്നു പായുന്നവർ. ആരോടുമാദരവോടെ ചേർന്നുനിൽക്കാൻ,ആരിലും കനിവിൻ്റെ കടാക്ഷമേകുവാൻ;ആയുസ്സറ്റുപോകുമൊരുവൻ്റെ ജീവനെ,ആതുരസേവനത്താൽ പൊതിഞ്ഞു പിടിക്കാൻ! നന്മതൻ മനസ്സോടെ കഴിയുന്നവരാകാൻ,നല്ലിളം പ്രായം അവർക്കേറെ ഗുണമെങ്കിലും,നരകാധിപൻ കാലനായ് മാറി മക്കൾ!നല്ലൊരാകലാലയത്തിൽ കാപാലികരായ് !! മറ്റൊരുവൻ്റെ മനവും…

ലൈക്ക് കിട്ടാൻ..

രചന : ജിബിൽ പെരേര ✍ സോഷ്യൽ മീഡിയയിൽജീവിച്ചതു മുഴുവൻലൈക്കിനു വേണ്ടിയായിരുന്നു.സമയം നഷ്ടമായി നിരാശനായ അയാൾഒടുവിൽ കാടുപിടിച്ച് കിടന്നതന്റെ പറമ്പിലേക്കിറങ്ങി.വെട്ടിത്തെളിച്ചുകിളച്ചുവിയർത്തുകൊളസ്ട്രോൾ ഉരുകിപ്രമേഹം മിണ്ടാതായിരക്തസമ്മർദം ഒളിച്ചോടിശരീരം കൊടുത്തു ആദ്യത്തെ ലൈക്.വിത്തുപാകിവെള്ളമൊഴിച്ചുവളമിട്ടുപൂവിട്ടുകായ് നിറഞ്ഞുകരളു നനഞ്ഞുമണ്ണു കൊടുത്തു രണ്ടാമത്തെ ലൈക്ക്.കായറുത്തുകറിവെച്ചുരുചിയറിഞ്ഞുമനം നിറഞ്ഞുസ്വന്തം വയറു കൊടുത്തുമൂന്നാമത്തെ ലൈക്ക്.ചന്തയിൽ…

അമ്മമലയാളം

രചന : കൃഷ്ണമോഹൻ കെ പി . ✍ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീ ഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂ ഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ…

കുടിനീര് തേടി..

രചന : മംഗളൻ. എസ് ✍ കുടിനീരിനായി ദാഹിക്കുന്നു ചിലർകുടിവെള്ളം നിത്യം പാഴക്കുന്നു ചിലർകുഴൽക്കിണർ മുന്നിൽ വരിയായി ചിലർകുടമേന്തി ദൂരെ പോകുന്നതാ ചിലർ!! കുടുകുടെ പെയ്ത മഴവെള്ളമല്ലൊംകുത്തൊഴുക്കിൽപ്പെട്ടൊലിച്ചങ്ങുപോയതുംകുടംപോലെ തുള്ളികൾ വീഴുന്നേരവുംകുടപിടിച്ചന്ന് മഴയെപ്പഴിച്ചതും!! കുന്നും മലയുമിടിച്ചു നിരത്തി നാംകുടിവെള്ള സ്ത്രോതസ്സ് മുഴവൻ തകർത്തുംകുളവും…

ദൈവ നാട്ടിലെ സാത്താൻമാർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിദ്യാഭ്യാസ പരമായി ഏറെ ഉയർന്ന് നിൽക്കുന്ന കേരളം സാംസ്കാരികമായും ധാർമികമായും എത്രത്തോളം അധപതിച്ചു എന്നതിൻ്റെ നേർക്കാഴ്ചയാണ് റാഗിംഗ് എന്ന നീച പ്രവർത്തിയിലൂടെ പുതുതലമുറ ചെയ്തു കൊണ്ടിരിക്കുന്നത്. അറിവ് നേടാനായ് വന്നൊരു കൂട്ടിനെഅറവുമാടിനെപ്പോലെ വലിച്ചവർഅറക്കുന്ന വാക്കിനാൽ…

കലികാലം

രചന : കെ ബി മനോജ് കുമരംകരി.✍ ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയരാക്ഷസാ..നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനംപകയാണറപ്പാണ്ഹൃദയം പൊള്ളുമീവാർത്ത കേൾക്കാൻമടുപ്പാണ്.കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..കാട്ടാളരാക്ഷസാനിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.ഒരിടത്തുതീക്കളിഒരുതുണ്ടുഭൂമിക്കായ്അച്ഛനേ – അമ്മയേ കൊന്നൊടുക്കിവാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കുംനാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്തകാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേഅമ്മയാക്കിയചെറുബാല്ല്യംപ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻഅറിയുന്നുവോ…പരിശുദ്ധ പ്രണയംമരിക്കില്ലൊരുനാളും.അഗ്നിസാക്ഷിയായൊരു പെണ്ണിനെകൊത്തിനുറുക്കിയുംനാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയുംകഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.കടൽതിരകളെണ്ണിമണൽതരികൾവാരിയുംപ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേഭയമാണെനിക്ക്നാളത്തെ…

എന്റെ വാലന്റൈൻ സുന്ദരി“

രചന : നവാസ് ഹനീഫ് ✍️ 🌹ഇതളൂർന്നു വീഴുമീ വഴിത്താരയിൽ….ഹൃദയങ്ങൾ പൂത്തുലഞ്ഞൊരാ വാകമരച്ചോട്ടിൽ..മനസ്സുകൾ കൈമാറിയനിമിഷത്തിന്റെ അനുഭൂതിയിൽനിൻ നിശ്വാസമുതിർത്തകുളിർകാറ്റെന്നെ തഴുകുമ്പോൾജന്മാന്തരങ്ങൾ കഴിഞ്ഞാലുംപ്രണയാദ്രമാം നിൻ ഗന്ധമെന്നിൽപ്രാണനായി നിലനിൽക്കും!ഞാൻ കണ്ട കനവുകളിലൊന്നുംനിനക്കിത്രയും സൗന്ദര്യമില്ലായിരുന്നു…ഞാൻ നെയ്തെടുത്ത ചിന്തകളേക്കാൾചന്തമേറിയിരുന്നു നിൻചലനങ്ങൾ…ഞാൻ സ്വരുക്കൂട്ടിയ സ്വത്തുക്കളെക്കാൾവിലപിടിച്ചതായിരുന്നു നീയെന്ന സ്വത്ത്‌ഞാൻ വാരിത്തേച്ച ചായങ്ങളിലൊന്നിലുംനിൻ…

പറക്കുന്ന ഹൃദയങ്ങൾ

രചന : ജോർജ് കക്കാട്ട് ✍ വീഞ്ഞു പോലെ ചുവന്ന റോസാപ്പൂക്കൾ, തൂവെള്ള മഞ്ഞിൽ,തണുത്തുറഞ്ഞ രാത്രിയുടെ ശ്വാസം പോലെയാണ്.ആദ്യം ചുംബിച്ചു, സ്നേഹത്താൽ ഉണർന്നു,സ്വർഗ്ഗീയ നീലയിലേക്ക് തലകൾ നീണ്ടുകിടക്കുന്നു.പനിപിടിച്ച സ്വപ്നങ്ങൾ, നിന്നിലും എന്നിലും,എല്ലാ ഇല്ലായ്മകളും സ്വീകരിക്കുക.സന്തോഷ മുത്തുകൾ ഇവിടെ ശേഖരിക്കൂ.സ്നേഹത്തിന്റെ ഒരു അടയാളം…

മുറിവേറ്റവർ

രചന : സെഹ്റാൻ✍ എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംഅതിവിദഗ്ധമായി അവർമുറിവുകളെ മറച്ചുപിടിക്കുന്നു.വിണ്ടുകീറിയ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ അവർ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.ഇലപൊഴിക്കുന്ന കാലത്ത്വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെവിയർപ്പുതുള്ളികൾ ചേക്കേറുന്നു.മുറിവുകൾ പക്ഷേ അപ്പോഴുംഉണങ്ങാതിരിക്കുന്നു!മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണംനേർത്തൊരു വിലാപം…

അത്താണി

രചന : ദിവാകരൻ പികെ.✍ വിളറിയമുഖവുമായി തിരക്കിട്ടോടുന്നവരിൽപ്രസന്നമുഖമുള്ള സോദരാ……ഇത്തിരിനേരമീ തണലിലെന്നോടൊത്ത്ഇരിക്കാമൊ നെഞ്ചിലെ ഭാരമിറക്കിവെയ്ക്കാൻ ഇത്തിരി കനിവ് കാട്ടുമോ ?നെഞ്ചിലെ വിങ്ങൽ ഇറക്കി വെയ്ക്കാൻഅത്താണി തേടി അലയവെ കനിവാർന്ന,നോട്ടമെൻ കരളിളാണ് പതിച്ചതെന്നറിയുകആരിലും കാണാത്ത മുഖ പ്രസാദത്തിൻ,പൊരുളെന്തെന്നറിയാനെൻകാതുകൾകൊതിക്കുന്നു.എൻ കണ്ണീരൊപ്പിയ കൈകൾചേർത്തു പിടിച്ചു ഞാൻ മാപ്പുചോദിക്കുന്നുവിലപ്പെട്ട…