Category: സിനിമ

പ്രണയചിഹ്നം

രചന : രാജു കാഞ്ഞിരങ്ങാട് ✍ സന്ധ്യ ഒരു കറുത്ത ചോരക്കട്ടയായി!ദിക്കുകൾ ചോരക്കട്ട പിഴിഞ്ഞ്ഇരുട്ടിനെ എങ്ങും ഇറ്റിച്ചു !! ഇരുട്ടിൽ നിലാവെളിച്ചംവെള്ളത്തിലെ മീനിനെപ്പോലെകളിച്ചു കൊണ്ടിരുന്നു വെള്ളം ഒഴുകുന്നില്ലകാറ്റ് വീശുന്നില്ല ,എങ്ങും ഒച്ചയില്ലഅറ്റുപോയ ഒച്ചകൾഒറ്റി കൂക്കാനെന്നോണംമറഞ്ഞു നിന്നു നിലാവ് നെയ്തെടുത്ത ശീലകൾമഞ്ഞിൽ ഉണങ്ങാനിട്ടുതണുത്ത…

നദിയുടെ ജന്മം

രചന : മായ അനൂപ് ✍ കള കളം പാടുന്ന കുഞ്ഞലക്കൈകളുംപൊട്ടിച്ചിരിക്കും പൊന്നോളങ്ങളുംലാസ്യ മനോഹരിയായിട്ടൊഴുകുമാനദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ ആരിലുമൊന്നിലും തങ്ങി നിന്നീടാതെആരിലും ആശ്രയം കണ്ടിടാതെവെള്ളിചിലങ്ക തൻ മണികൾ കിലുക്കികുണുങ്ങിയൊഴുകുമാ നദിയായെങ്കിൽ മൂകം വിതുമ്പാതെ കരയാതെ തേങ്ങാതെനിശ്ചലം മൗനമായ് നിന്നിടാതെപൊട്ടിച്ചിരിച്ചങ്ങൊഴുകി അകലുമാനദിയായി ഞാനൊന്ന്…

ന്യൂയോർക്കിൽ പൂർണമായി ചിത്രീകരിച്ച “ലോക്ക്ഡ് ഇൻ” മലയാള ത്രില്ലെർ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്യുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടായി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി സമ്പൂർണ ചിത്രീകരണം നിർവഹിച്ച കുറ്റാന്വേഷണ ത്രില്ലെർ സിനിമ “ലോക്ക്ഡ് ഇൻ” (Locked In) ആഗസ്ത് മാസം മൂന്നാം വാരത്തിൽ പ്രദർശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസർ ജൂലൈ…

സദാചാര പോലീസ്

രചന : രാജു കാഞ്ഞിരങ്ങാട്✍ ചുംബിച്ചതിൻ ബാക്കിചുംബിക്കാം നമുക്കിനിസദാചാര പോലീസ്വരില്ലെന്നുറപ്പിക്കാം ഹൃദയം കൊണ്ടല്ലൊ നാംചുംബിച്ചതന്നുംയെന്നുംചതിയെ ചിതമാക്കിനടന്നതില്ലല്ലോയെന്നും ഇനി ചുംബിച്ചീടുവാൻതിടുക്കം വേണ്ടേ വേണ്ടമതമുള്ളിൻകൂർപ്പിൽനാംപിടഞ്ഞ് ഒടുങ്ങില്ല അവർ ഏറ്റിവന്നുള്ളവടിയും കല്ലും ചോര –ക്കണങ്ങൾകൊണ്ടു ചിത്രംമെനഞ്ഞു കഴിഞ്ഞല്ലോ മരണമില്ലിനി നമ്മൾഅനശ്വരരായല്ലോനഗ്നമായ് നാണിക്കാതെചുംബിക്കാം നമുക്കിനി.

പെരും ചാത്തൻ

രചന : ബാബുരാജ് കെ ജി ✍️ ഞാൻ ചാത്തൻപെരുംചാത്തൻ – ………..അറിഞ്ഞു ചെയ്താൽ ഞാൻകനിവുള്ളവൻ !അറിയാതെ ചെയ്താൽഞാൻ കുലം മുടിക്കും!കിട്ടുന്നതിൽ പാതി ചോദിക്കും!?കാരണം പറിച്ചിലുകളുംകടം പറിച്ചിലുകളും വേണ്ട!നിക്ഷേധങ്ങളുടെ നീരുറവകൾ പോലെചാത്തനങ്ങനെ ഒലിച്ചിറങ്ങും!!ഞാനൊന്നിലുമൊ-തുങ്ങുന്നില്ല ?കാറ്റിലും, കടലിലും, കനലിലും,കറുത്ത മേഘങ്ങളിലും,പെരുംമ്പറയാ – കുന്ന…

വിഷാദപ്പൂക്കളോട്

രചന : റഫീഖ്. ചെറുവല്ലൂർ✍ വിഷാദം പൂക്കുന്ന തീരങ്ങളിൽഞാൻ, നിന്നെത്തിരയില്ലൊരിക്കലുംവസന്തം നിന്നിൽ പൂത്തൊരുങ്ങും വരെമരുപ്പച്ച തെളിയുവാൻ കാത്തിരിക്കാം.കണ്ണീരുപ്പുറഞ്ഞ കടൽകരയിലുംനിന്റെ കാൽപാടുകളെ പിൻതുടരില്ല ഞാൻ.പ്രണയോന്മാദങ്ങൾ തിരയടിക്കുമ്പോൾ,തിരമാലത്തുഞ്ചത്തൊരുതുഴയില്ലാതോണിയായ് വരാം.വിണ്ടുണങ്ങിയ വിളനിലങ്ങൾക്കു മേൽ,ആർത്തു പെയ്യാതെത്ര നാൾകൽതുറുങ്കിലടച്ച കാർമേഘപാളിയായ്… !കണ്ണീരുണങ്ങിയ കവിൾത്തടങ്ങളിൽ,ചുംബനങ്ങൾ വിതറി ചിത്രങ്ങളാകുവാൻ,ചിത്രശലഭങ്ങളെ മധുവൂട്ടിനു വിളിക്കുവാൻ,കാലമെത്രയിനി…

” വിൽപ്പത്രം “

രചന : ശ്രീലകം വിജയവർമ്മ✍ ആരും വരേണ്ടയെൻ ചാരത്തണയേണ്ട,ചേരാത്തതൊന്നും മൊഴിഞ്ഞിടേണ്ട..ആരുമെൻ പേരിന്റെയർത്ഥത്തിലൂളിയി-ട്ടാഴപ്പരപ്പിൽ തിരഞ്ഞിടേണ്ട..ആരുമെൻ മേനിയിൽ മാലകൊണ്ടന്ത്യമാ-യാപാദചൂഡം നിറയ്ക്കവേണ്ട..ആരും കരയേണ്ട കണ്ണീരുകൊണ്ടെന്റെ,മേനിയിൽ തോരണംചാർത്തവേണ്ട..ആടിത്തളർന്നൊരെൻ ദേഹത്തിലാകവെ,മോടിയിൽ മാറ്റം വരുത്തിടേണ്ട..താഴെക്കിടത്തിയെൻ ചുറ്റും ചിരാതിനാൽ,പാഴായി, ദീപം കൊളുത്തിടേണ്ട..മിഴിവുള്ള നിലവിളക്കവിടെ ക്കൊളുത്തിയി-ട്ടഴകുള്ളതിൻ ശോഭ മായ്ക്കവേണ്ട..തൂവെള്ളവസ്ത്രം പുതപ്പിച്ചണി യിച്ചു,കേവലം ശൂന്യമായ്…

പാഠം ഒന്ന്
പഞ്ചഭൂതങ്ങൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ കുഞ്ഞുങ്ങൾക്ക്ആദ്യത്തെ അദ്ധ്യാപകർരക്ഷിതാക്കളാണ്.കുഞ്ഞിന്റെ സംശയത്തിന്അമ്മ മനോഹരമായി മറുപടി നൽകുന്നത് കേട്ടുനോക്കൂ…എന്റെ വരികൾ…വായനദിനത്തിൽഷീജടീച്ചറുടെ ആലാപനം. സ്പർശാധാരമദൃശ്യം വായുശീതസ്പർശം ജലമത്രേഗന്ധം ഭൂമി, ചൂടാമഗ്നിഏകം നിത്യതയകാശം.*ഗുരുവോതുന്നിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർത്തെന്ന്എങ്ങനെയാണിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർക്കുന്നു..?അഞ്ചും ചേർന്നൊരു വാക്കിന് നാമംപഞ്ചഭൂതങ്ങൾസത്യം നന്മ എന്നിവ ചേർന്നൊരുവിശ്വാസം…

നീ വരുവോളം…

രചന : രാമചന്ദ്രൻ, ഏഴിക്കര.✍ ഉറങ്ങുന്നു,നീ തനിയേ,ശാന്തമായൊരുനാളു, മുണരാത്ത മൃത്യു ഭൂവിൽ…കൺപീലികൾ മെല്ലെ നനഞ്ഞിരുന്നോനിന്റെ കണ്ണാം കുരുന്നിനെ കണ്ടുവോ നീ..ആറ്റുനോറ്റുണ്ടായൊരുണ്ണിക്കു ചാർത്തു-വാനേറെ തുകിൽപ്പട്ടൊരുക്കുമ്പോഴുംആശകളായിരം മാരിവിൽ വർണ്ണത്തിൽആകാശഗോപുരം തീർക്കുമ്പോഴുംകാതിൽ രഹസ്യം നീ ചൊല്ലിയില്ലേ,എൻകാതരയായെന്നും അരികിലില്ലേ..ആരോരും കാണാതെ, യമൃതേത്തിൻപാൽനുര,തുള്ളികൾ കുഞ്ഞിളം ചുണ്ടിൽനൽകേ..കണ്ണു തുറന്നവൻ നിന്നിളം…

മരിച്ചവരുടെ പ്രണയം

രചന : ദിലീപ്✍ ഇരുണ്ടമഴമേഘങ്ങളിൽഞാൻ നിന്റെ പേരെഴുതിച്ചേർക്കട്ടെ,നീ പെയ്യുന്ന രാവുകളിൽഒറ്റയാക്കപ്പെടുന്നതിന്റെഅസ്വസ്ഥതകളെഒഴുക്കിക്കളയട്ടെ,വരിതെറ്റിയ ഒരുകവിതയായി ഞാൻപച്ചമണ്ണിൽ മഴയ്ക്കുതാഴെനിശ്ചലമാവട്ടെ,നീയറ്റുവീഴുന്ന മണ്ണിൽമരണവുംഎനിക്ക് കവിതയാണ്,വ്യാമോഹങ്ങളുടെഎഴുതിച്ചേർക്കലുകളില്ലാത്തകാല്പനികതയുടെഅതിമനോഹരമായൊരു കവിത,ഖബറിൽ മുളച്ചുപൊന്താൻലാവണ്ടർ പൂക്കളുടെസുഗന്ധം വേണ്ട,ചുവന്നു കത്തുന്നഗുൽമോഹറും വേണ്ട,പടർന്നുപിടിക്കുന്നശവംനാറി പൂക്കളുണ്ടാവുംഅവയെനിക്ക് പുതപ്പാവും,ഇരുട്ടിന്റെ ഒളിയിടങ്ങളിൽഎന്റെ ഓർമ്മയുടെമൺപുറ്റുകളുയരും,ഖബറിലെ കവിതതിന്ന്ചിതലുകൾക്കുംചിറകുമുളച്ചേക്കാം,അവ രാപ്പാടികളുടെഈണത്തിന്കാത്തിരുന്നേക്കാം,നിലാവ് ഞെട്ടറ്റു വീഴുമ്പോൾകടൽ, തീരങ്ങളെ പ്രാപിക്കുമ്പോൾനദികൾ മൗനം…