Category: സിനിമ

ഒരുനെടുമുടി വേണു സ്മരണ.

എൻ സമീഷ് 🙏🏻 ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോൽ.. അഭിനയശേഷിയുടെവൻമരത്തണലായിരുന്നുവേണുവേട്ടൻഅവിടെയെപ്പൊഴുംഅഭിനയത്തികവിന്റെഏകലോചനങ്ങൾനിഴലിലും വെളിച്ചത്തിലും പച്ചകുത്തിനിരന്തരംപകർന്നാട്ടം നടത്തിയിരുന്നുഅത് കണ്ട് വിചാരം പൂണ്ടനിത്യതയൊട് വിൽആ തീരുമാനമെടുത്തുഅവൻ പറഞ്ഞുകുഞ്ഞേ വേണുനീ നിന്നിലിനിയവശേഷിച്ചകാറ്റിന്റെയും ജലത്തിന്റെയുംചിലമ്പുകളുംപൂക്കളുടെ നിശ്ശബ്ദതയിലൂറുംരഹസ്യങ്ങളുംമേഘസ്വപ്നങ്ങളുംപ്രഭാതനഭസ്സിന്റെ –യത്ഭുതം കൂറുംനോട്ടങ്ങളുമായ്ഇങ്ങു പോരികനിന്റെ നടനനെടുമുടിയിനിഎന്റെയരങ്ങിലായിക്കോട്ടെഇവിടമാണല്ലോസാക്ഷാൽതിരുവരങ്ങ്….അത് കേട്ടവേണുവേട്ടൻ പ്രതിവചിച്ചുദേ ….. എത്തിപ്പോയ്ഭാവ ചിന്മയ പ്പൂക്കൾവിശ്വനടനവേദിയിൽകൊഴിക്കാനായിരുന്നുഭാവപ്പകർച്ചകളുടെ…

നടൻ നെടുമുടി വേണു (73) അന്തരിച്ചു.

Bijukumarmithirmala* കണ്ണീർ പ്രണാമംനെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ! ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും…

ലിൻഡൻ മെമ്മറി

ജോർജ് കക്കാട്ട്* വലിയ ലിൻഡൻ മരത്തിന്റെ തണലിൽ,അവിടെ മരത്തിനടിയിലെ ബെഞ്ചിൽ,ഞങ്ങൾ ഒരുമിച്ചിരുന്നു ; നേരിയ കാറ്റ്മൃദുവായി സുഗന്ധം കലർത്തിഒരു വേനൽക്കാല ദിന സ്വപ്നം പൂക്കുന്നു.ഇവിടെയും സ്നേഹം ഞങ്ങളെ ലാളിച്ചു,ഹൃദയം ഇപ്പോഴും വളരുന്നു.ഞങ്ങൾ ചെറുപ്പമായിരുന്നു, സന്തുഷ്ടരായിരുന്നു;റോസാപ്പൂക്കൾതിളങ്ങണം, നഷ്ടപ്പെടരുത്മുള്ളു കെട്ടുകളിൽ പടർന്ന് .യുവത്വത്തിന്റെ സ്നേഹംലിൻഡൻ…

നിനക്കുവേണ്ടി

സുദർശൻ കാർത്തികപ്പറമ്പിൽ* ഒരു പാട്ടുപാടാം നിനക്കുവേണ്ടിമറുപാട്ടുനീ മൂളിയില്ലെങ്കിലുംഒരു നോട്ടമൊന്നതേ,യോമലാളേ,പരിഭവമെന്നിൽ നിന്നൊട്ടുനീങ്ങാൻഒരുനാളെനിക്കെൻ ചിറകുനീർത്താൻ,ഒരുപാടുസ്വപ്നങ്ങൾ നീപകർന്നു!ചിരകാല മോഹശതങ്ങളാലെൻ,കരളിൽ കവിതയായ് നീയുണർന്നു!ഹൃദയത്തിലാകെക്കുളിർ ചുരത്തി,മൃതിയിൽനിന്നെൻ കൈപിടിച്ചുയർത്തി!നിറപുഞ്ചിരിക്കതിർ മാലചാർത്തി,അറിയാത്തൊരേതോതലത്തിലേറ്റി!പ്രണയപരാഗങ്ങൾ തൂകിയാത്മ-പ്രഭയായ്തിളങ്ങി നീയെന്റെയുള്ളിൽതിരുമിഴിതന്നിൽ പ്രതിസ്ഫുരിക്കുംപ്രതിബിംബമായ് ഞാൻ പുലർന്നുനിന്നിൽ!അരിയപ്രതീക്ഷകളെത്ര നെയ്തു,നിരുപമ ഭാവനാലോലരായ്‌നാംഇരുമെയ്യുമൊന്നെന്ന തോന്നലോടെ;ഒരുവേള നമ്മൾ നടന്നതോർപ്പൂകലയും കവിതയുമായിപാരംസുലളിതസ്വപ്നങ്ങൾ കണ്ടതോർപ്പൂ!അഴൽമുറ്റി നിൽക്കുന്നൊരെന്റെയുള്ളം,തഴുകിയൊരിറ്റു കുളിർമയേകാൻ,അഴകിന്നഴകേ,യൊരുനിമിഷം;അരികേവരിക…

ഒരു ഗാനം

ദിനീഷ് ശ്രീപദം വാകയാട് ❤ എൻ വഴിത്താരയിൽനീ വന്നണഞ്ഞത്ഞാൻ പോലുമറിയാതെയല്ലോനിൻ മുഖശ്രീയിലെ സൂര്യോദയംഎന്റെ പുഞ്ചിരിപ്പൂക്കളാണെന്നോ?കളിയായ് ചിരിയായ്പരിഭവമഴയായ്!ഇളമാൻ മിഴിയായെൻകരളിലെ കിളിയായ്!കവിതകളായ് നല്ലമൂളിപ്പാട്ടുകളായ്!കടങ്കഥയായ് തളിർചൂടും സാന്ത്വനമായ്!നീയീമനച്ചില്ലയലങ്കരിച്ചുഎന്റെ സ്നേഹത്തളിർമുല്ലയേ നനച്ചൂ…..!സഖീ….. സഖീ……സഖീ…മൗനത്തിൻ മുള്ളുകൾനീക്കിമാറ്റി നമ്മൾസ്നേഹത്തിൻഗാഥകൾ തീർത്തൂ…!വെള്ളമയൂരങ്ങൾനൃത്തമാടും ചേലിൽവെൺതിരമാലകൾനോക്കി നിന്നൂ….!തുടരാം… തുടരാമീ-ജീവിതനൗകയെ തുഴയാം….!!

ഈശരന്റെ ഇഞ്ചൻതറ

റഫീഖ് ചെറവല്ലൂർ* വറ്റുന്നതിൻ മുമ്പേവറ്റിക്കുന്ന കായലിൻ,വണ്ടുവരമ്പിലുണ്ടൊരുവമ്പനാമിഞ്ചൻതറ !പനങ്കുറ്റിയുമോലയും,പിണഞ്ഞു കിടന്നിട്ട്മണ്ണും മനവുമായ്…പിറന്നൊരിഞ്ചൻതറ !ചെറു ചാറ്റൽ മഴയിലുംകുളിരുന്ന കാറ്റിലുംപെട്ടിമ്പറ മുരളുന്നപഴഞ്ചനാമൊരിഞ്ചൻതറ.പെട്ടിമ്പറ മോന്തയിൽമൂട്ടിയ വലയിലായ്,മീൻ മുട്ടി നിറയുന്നപെരുന്തോട്ടിലെയിഞ്ചൻതറ.കല്ലുത്തിയും കോലാനുംപരൽമീനും, പൂട്ടയുംകൊട്ട നിറയുന്ന കുണ്ടാച്ചിക്കൂട്ടവുംചിക്കിത്തിരയുന്നൊരീശരൻ കേശവൻ!പെരുമീശ പിരിക്കുന്നാ…പെരുവിരലിപ്പൊഴുംപേടിയുടെ പെരുമീനായ്,കാവലുള്ളൊരിഞ്ചൻതറ.വാറ്റു മോന്തുന്നവർഅന്തിക്കു കൂട്ടുമായ്,തല പെരുത്തിരുന്നൊരുഇരുളാണ്ടൊരിഞ്ചൻതറ.

ഭൂമി പുത്രി

രചന : ശ്രീകുമാർ എം പി* ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത ദു:ഖങ്ങൾഘനീഭവിച്ചു…

🖤തടവറകൾ തീർക്കുന്നപ്രണയം🖤

സിജി സജീവ് 🌺 തടവറയിലാണ് ഞാൻ,,പ്രണയമെന്ന മരണത്തിന്റെ,തടവറയിൽ….നീ എനിക്ക് ചുറ്റും തീർത്തമായിക വലയംഅതിന്റെ പ്രവർത്തനംആരംഭിച്ചിരിക്കുന്നു..കൂരിരുട്ടിലും നിനക്കായി മാത്രംകണ്ണുകൾ മിഴിക്കെ തുറന്നു..തടവറയുടെ ചുവരുകൾപ്രാചീന ലിപികളാൽ നിറഞ്ഞു,,നിന്നെയൊർത്തെഴുതിയപരാതികൾ,പരിഭവങ്ങൾ..സമാധാനത്തിന്റെപ്രണയ രാഗങ്ങൾപകലും രാത്രിയുമറിയാതെ,ദിക്കറിയാതെ ഉറക്കെ പാടി…ഊണും ഉറക്കവുമില്ലാതെകൺതടങ്ങൾ ഇരുണ്ടു,കവിളുകളൊട്ടി,,യൗവനത്തിന്റെ തുടിപ്പുകളിൽചുളിവുകൾ വീണു,,,നീണ്ട വഴികൾകാത്തിരുന്ന പാദങ്ങൾ,ചുഴിയിലകപ്പെട്ടപോലെചുവടുകളിടറി ചുറ്റിത്തിരിഞ്ഞു…ചിന്തകൾക്ക് മേൽ,,ചിലന്തി…

അടിവരയിടുന്നു…

Shangal G T* അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരുതോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന പ്രണയത്തിലുംഒന്നും തെറ്റല്ലായെന്ന്അടിവരയിടുന്നു…..

പനിനീർച്ചമ്പകം

സാബു കൃഷ്ണൻ എന്റെ ചെമ്പകത്തെ ഇപ്പോളൊന്നു കാണണം,വളർന്ന് പന്തലിച്ച്‌ തലയിൽ വൈര കിരീടം ചൂടിയ ഒരുരാഞ്ജിയെപ്പോലെ ശോഭിക്കുന്നു.ഇത്രമാത്രം പുഷ്ടിപ്പെടുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചില്ല.കഴിഞ്ഞ രണ്ട്‌ വർഷംമുമ്പ് കണ്ട ചെടിയല്ല. വളമിട്ട് ദിവസവുംജലസേചനം നടത്തുന്നതു കൊണ്ടുള്ളമെച്ചമുണ്ട്.അതിന്റെ വളർച്ചക്ക് തടസ്സമായി നിന്ന ഒരു തെങ്ങും…