Category: സിനിമ

തികച്ചും പുതിയ ഒരുപദേശം.

ബിജു കാരമൂട്* ജീവിതവണ്ടിയുരുണ്ടുവരുമ്പോൾവട്ടം ചാടിമരിക്കാൻ നോക്കൂ …ചാടുകയെന്നാൽപുത്തൻ കയറിൽകെട്ടിയ വട്ടംപാഴാവില്ലേപാഴായെന്നാൽകിണറാഴത്തിൽചാടിയ മോഹംചത്തു മലയ്ക്കുംരുചിനോക്കാതെയിറക്കാനായിക്കൊണ്ടുനടന്നൊരുവിഷമെന്താവുംകടലിൽ ചാടിയകാമനയെല്ലാംവലയിൽ പെട്ടുതിരിച്ചുനടക്കുംതീവണ്ടിയ്ക്കാണീത്തലയെങ്കിൽനേരം വൈകിമടുത്തു മടങ്ങും….വെറുതെയെന്തിനുപാഴാക്കുന്നുഒന്നല്ലെങ്കിൽമറ്റൊന്നിനെയുംജീവിതവണ്ടിയുരുണ്ടുവരുമ്പോൾകൈ കാണിക്കൂ…കയറിപ്പോകൂ…..

ഭ്രാന്തിപ്പെണ്ണ്.

ജോളി ഷാജി…. ✍️ ദൂരെ എവിടെയോനെഞ്ചുപൊട്ടി കേഴുന്നുണ്ട്സ്വാതന്ത്ര്യം നിഷേധിച്ചൊരുഭ്രാന്തിപ്പെണ്ണ്…മൗനം തളം കെട്ടി നിന്നഅവളുടെ ചുറ്റിലുംപാറിനടന്ന്ഓർമ്മകൾ അവളെവേദനിപ്പിച്ചുരസിക്കുകയാണ്..ഹൃദയത്തിൽ നിന്നുംതള്ളിയിറക്കിവിട്ടിട്ടുംപിന്നെയും പിന്നെയുംഓടിയെത്തുകയാണ്വേദനിപ്പിക്കാൻമാത്രമായ് ഓർമ്മകൾ..ഒരിക്കൽ മഴയായ്പെയ്തിറങ്ങിയഇഷ്ടങ്ങൾ പ്രളയമായ്ഒഴുകിമാഞ്ഞപ്പോൾഉറക്കം നഷ്ടമായിഭ്രാന്തിയായി മാറിയത്അവൾ മാത്രമായിരുന്നു..അവനെന്നഒറ്റമരത്തിൽവള്ളികളായിപടർന്നുകയറിഎന്നും വസന്തംതീർക്കാൻകൊതിച്ചവൾ..അത്രമേൽസ്നേഹിച്ചവൻഅതിർവരമ്പുകൾസ്രഷ്ടിച്ചു തുടങ്ങിയപ്പോൾമുതലാണ് അവളിൽപ്രണയം ഭ്രാന്തായിമാറീതുടങ്ങിയത്…അവളുടെമാത്രമായഭ്രാന്തുകളെഒരിക്കൽപോലുംപ്രിയപ്പെട്ടവരോനാട്ടുകാരോകൂട്ടുകാരോഅംഗീകരിച്ചില്ല..അവളുടെ ഭ്രാന്ത്‌അവളെ കൊണ്ടെത്തിച്ചത്ഇരുളടഞ്ഞ ആമഴക്കൂട്ടിനുള്ളിലും…പല്ലിയുടെ ചീവിടിന്റെയുംചിലപ്പുകൾക്കിടയിൽപരസ്പരം കടിച്ചുഓടിനടക്കുന്ന എലികളുംപാറ്റകൾക്കുമൊപ്പമാണ്അവളുടെ…

ഉത്തിഷ്ഠത, ജാഗ്രത.

എൻ.കെ അജിത്ത്* ഇഷ്ടക്കേടുകൾ പറയുന്നവരെതട്ടിക്കളയാൻ നോക്കുമ്പോൾചെറ്റുതിരുത്താൻ കഴിയാത്തെറ്റതുതെറ്റിനു മുകളിൽ തെറ്റാകും!താഴ്മ നടിച്ചാലുത്ഥാനം, ഇതുനാടിൻ വഞ്ചന സംസ്ക്കാരംഉന്നതി പൂകിയ പ്രഭൃതികൾക്കോഇല്ലാ കാശിനു വിനയമത് !കുതിരക്കൊമ്പുമുളപ്പിക്കാൻകോഴിയ്ക്കയ്യോ മുലവയ്ക്കാൻവാഗ്ദാനങ്ങൾ നല്കി രമിപ്പൂരാഷ്ട്രീയക്കാർ ചുറ്റിലുമായ്!അന്തിവെളിച്ചം കാണുമ്പോഴ_ന്തികെയിരുളുണ്ടെന്നോർക്കാൻശങ്കരപീഠം കയറണമോശങ്കയതെന്തിനു കുഴിമടിയാ?താണ നിലത്തായ് നീരോടും,താണു കിടന്നാൽ മതിയാമോ?തേച്ചു ചവിട്ടിപ്പോകും കാലംതാഴ്ച്ചയിലങ്ങന്നെ…

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല.

കവിത : അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും…

മറന്നോ എന്നത്.

കല ഭാസ്‌കർ* മറന്നോ എന്നത്ചിലപ്പോഴൊക്കെ പരസ്പരംവിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.മറവിയിലേക്കുള്ള അവസാനവണ്ടിയിൽകയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,ഓർമ്മയുടെ പൂക്കെട്ടല്ലാതെസ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽആ വണ്ടിയിൽ കയറാത്തവർ ,രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !വിൽക്കാനല്ലെന്നറിഞ്ഞ്ഒന്നോ രണ്ടോ പേർ ആപൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.വണ്ടിയിൽ കയറും മുമ്പ്ധൃതിയിൽ തിരിച്ചു തന്നേക്കാം.ഉണ്ട്; ഇല്ല എന്ന്ഇതളിതളായി പൂക്കളെ…

വിൽക്കാനുണ്ട് കാടുകൾ .

വി.ജി മുകുന്ദൻ* കണ്ണുണ്ടായിട്ടുംനഗ്നത കാണാത്തരാജ്യസ്നേഹികളുടെസ്തുതിവചനങ്ങൾക്കിടയിലൂടെമരിച്ച കാടുകൾചുരമിറങ്ങുന്നുണ്ട്കടലിലും മഴ പെയ്യുന്നുണ്ട്പിന്നെ കാടെന്തിനെന്ന്ചിതലരിച്ച മനസ്സുകളിലെചലനമറ്റ ചിന്തകൾപുലമ്പുന്നുണ്ട്ജന ആധിപത്യ ശ്രീകോവിലിൽകാടുകളുടെ ദീർഘായുസ്സിനായ്പ്രത്യേക പൂജയും വെടി വഴിപാടും!കാടിറങ്ങിയ മരങ്ങളെല്ലാംകസ്റ്റഡിയിൽ!!നടപ്പുവിലയുടെ നാലിരട്ടിഖജനാവിലോട്ടു കിട്ടും;പാർട്ടി ഭണ്ഡാരത്തിൽനടപ്പുവില പൂർണ്ണമായുംമുൻങ്കുർ കിട്ടി ബോധിച്ചിരുന്നു.എന്റെ സ്വീകരമുറിയിലുംചത്തൊടുങ്ങിയ കാടിന്റെആത്മാക്കൾഇരുന്ന് പല്ലിളിക്കുന്നുണ്ട്…!!

മനസുതുറന്ന് നടന്‍ പ്രകാശ് പോള്‍

കടമറ്റത്ത് കത്തനാര്‍ പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കത്തനാറിന്‌റെ വരവിനായി ടിവിക്ക് മുന്‍പില്‍ കാത്തിരുന്നിട്ടുണ്ട്. എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്‍. കത്തനാരിന് പുറമെ…

മുതലപ്രതികാരം.

കവിത : മംഗളൻ കുണ്ടറ* മുതല:മുതല ഞാനൊരു ക്രൂരയെന്നുംമറ്റുംമുമുറുക്കുന്ന നാട്ടുകാരറിയണംകുഞ്ഞു മുതലയെ പെറ്റൊരുപെണ്ണുഞാൻകുഞ്ഞിനെ പൊന്നുപോലെവളർത്തി ഞാൻകുഞ്ഞിനന്നം തേടി ഞാൻ പ്പോയനേരമെൻകുഞ്ഞിനെക്കൊത്തി വിഴുങ്ങിയീവൻപക്ഷി.“കാത്തിരുന്നു ഞാൻ നീവരും-നാളിനായ്കാല യവനികയ്ക്കുള്ളിലാക്കാൻനിന്നെ.വീണ്ടുമൊരു കുഞ്ഞു മുതലയെപെറ്റു ഞാൻവീണ്ടുമെത്തി നീ വായിലാ-ക്കീടുവാൻവീണ്ടുമെന്റെയീ കുഞ്ഞിനെറാഞ്ചാതെവീഴുകെന്നുടെ വായിൽ നീഈക്ഷണം”.“ഈ പുഴയിലെ മീനുകളെത്ര നീഈവായിലാക്കി…

അനുഗമനം.

കവിത : ജനാർദ്ദനൻ കേളത്ത്* ഒരു വാക്കവസാനം മിണ്ടുവാനാളില്ലാതെസ്വന്തവും തേടി കോരൻ കുമ്പിളോടലയുന്നു.ഒരുവീർപ് ശ്വാസത്തിനായേങ്ങിവിങ്ങുന്നു നാമി ന്നാമസോൺ കാട്ടിൽ,ഓൺലൈൻ പരതുംവിരൽത്തുമ്പിൽ.പട്ടിണിപ്രവേശങ്ങൾപട്ടട തീർക്കും, കാലഗതിയാണിന്നീ നാട്ടിൻസംഭ്റമങ്ങളും, നോവും.വ്യോമ യാനങ്ങൾ വാങ്ങിഭൂപ്രദക്ഷിണം വെക്കും.മന്നർക്കോ പ്രജാക്ഷേമദർശനമേറെ ലുപ്തം.ഭൂതലമാളാൻ മർത്ത്യ – നാവതില്ലെന്നും സത്യശോചനമാണാരോഗ്യശാസ്ത്രവും ശീലായ്മയും.ഭൂമിയോ ഗോളാകാരവൃത്തത്തിൽ…

റൂമി 3.

കവിത : സുദേവ്.ബി* “ജലാൽ കരിഞ്ചായ പകർന്നിട്ടേപുതയ്ക്കുവാൻ കമ്പിളി വേണമോ? തീകുറഞ്ഞുവോ കൊള്ളിയെടുത്തുനോക്കൂകിഴങ്ങു ഞാനിട്ടതു വെന്തു കാണും”ചുടുക്കനേ കോപ്പയിലൂതിയൂതികുടിച്ചവൻ ചുട്ടതുതിന്നിടുമ്പോൾചിരിച്ചവൾ, ചാരെയിരുന്നതിൻതോ –ലുരിച്ചു നൽകുന്നു, രുചിച്ചിടുന്നൂ” ജലാൽ നിനക്കെന്തൊരു ഭംഗിയാണീവെളിച്ചമീരാവു പുതച്ച പോലെ !മുസല്ലയേമാന്ത്രികമാക്കിടൂ വാപറന്നു പോകാമവിടേയ്ക്കു വീണ്ടും ““അലാവുദീനല്ല ജലാലിവൻ…