Category: സിനിമ

മഴപ്പെയ്ത്ത്.

രചന : പ്രകാശ് പോളശ്ശേരി. ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽചെന്നുപതിച്ചുപ്രളയമാകുമിനിആർത്തലച്ചാഴി തിരമാലകൾ പൊക്കിതന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾഇട്ടു നിരത്തി കെട്ടിടം കെട്ടിയുംതട്ടുതട്ടായി നിന്നൊരു ഭൂമിയെതട്ടിനിരത്തി മൈതാനമാക്കിയും കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെപ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലുംഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾഇല്ല ഇനിപ്പെയ്ത്തു വെള്ളം…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊകിനിഞ്ഞിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും…

അവൾ.

രചന : ലിസ്സ ലിസ്സ ❣️ അവൾ എന്നും തനിച്ചായിരുന്നു..അവൾക്ക് ആരുമുണ്ടായിരുന്നില്ല..അവൾക്ക് കാമുകനും ഉണ്ടായിരുന്നില്ല..അവൾക്ക് അക്ഷരങ്ങളോടായിരുന്നു പ്രണയം..അവൾ അക്ഷരങ്ങൾകൊണ്ട് മാലകോർത്ത് കഴുത്തിലണിഞ്ഞുരസിക്കും..അവൾ കവിതകൾ കുറിച്ചിരുന്നു..അവൾ ആ മൂന്നക്ഷരത്തെ തൻ മാറോടുചേർത്തുതാലോലിക്കും..അവൾഒറ്റമുറിയിലെ മതിലുകളെ തൻകവിതചൊല്ലികേൾപ്പിക്കും..അവൾ നട്ടുച്ച സ്വപ്നങ്ങൾ മാത്രം കണ്ടു..അവൾ അതിമനോഹരമായി പാടുമ്പോൾ..അവളുടെ…

അടയാളം.

രചന : എം. എ. ഹസീബ്* സ്വത്വത്തെ വാക്കിൽകുരുക്കിയാലതിനുഅടയാളാമെന്നുപേരു ചൊല്ലാം.‘ഞാൻ’- എന്നെനിക്കുഞാൻ നൽകുമാകാരം,ക്ഷിപ്രമൊടുങ്ങും,അതുമുതൽ ഞാനുംഅടയാളമായ് മാറിടും!സൂര്യാംശു പോലെസ്ഫുരണം ചെയ്യുന്നസത്യ പ്രകാശിതംഇന്നുകളാണെന്റെനാളേക്കടയാളം.എന്റെ,കാല്പനീകാകാശം,അക്ഷരപ്പൂക്കളാൽകവിത കോർക്കുന്നചിന്തകൾക്കടയാളമാകുന്നു.ആകുലതകളിൽ,വ്യഥ വീഥികളിൽ,അതിജീവനപർവ്വങ്ങളിൽ,ആ കണ്ഠാന്ധകാരഏകാന്ത മൗനങ്ങളിൽ,ആൾക്കൂട്ടാരവങ്ങളിൽ,അഖിലാണ്ഡമണ്ഡലംഅടയാളങ്ങൾ..ദിന വട്ടങ്ങളെന്നിൽനിറക്കുംനൂറുനൂറായിരംഅടയാളങ്ങൾ.കാല ചക്രങ്ങളേറെകറങ്ങുമിനിയും,മരണം,മണൽവിരിപ്പിലുറക്കുമ്പോൾഓർമ്മ മറക്കുംപിന്നെയും പിറക്കുംപരമ്പരകൾതലമുറകൾപ്രപിതാവിനേയുംമറന്നിടാമെങ്കിലും,ആർക്കുമറിയാ-തടയാളമായ്,ഞാൻ പിറവികൊണ്ടേയിരിക്കും.!

മോരുണ്ടോ.

രചന : സജി കണ്ണമംഗലം* പണ്ടൊരു ചേട്ടൻ മദ്ധ്യാഹ്നത്തിൽകുണ്ടറയുള്ളൊരു വീട്ടിൽ ചെന്നൂകണ്ടില്ലാരെയുമെവിടെപ്പോയെ-ന്നുണ്ടൊരു ശങ്ക,വിളിച്ചൂ മെല്ലെഉണ്ട,പ്പോളൊരു നാദമകത്തൂ-ന്നുണ്ടാരാണ്ടാ,ച്ചേട്ടനറിഞ്ഞു!ചേട്ടൻ വേഗം ചൊല്ലീ ഞാനൊരുകൂട്ടം നോക്കാൻ വന്നതിദാനീംവിൽക്കാൻ പലവക മരമിവിടുണ്ടെ-ന്നാൾക്കാരൊക്കെപ്പറയുന്നതിനാൽനോക്കാനായിട്ടെത്തിയതാണേനോക്കിയുറപ്പിച്ചഡ്വാൻസ് നൽകാംവീട്ടിനകത്തൂന്നപ്പോളൊരുവൻനീട്ടിവിളിച്ചുപറഞ്ഞൂ, നിൽക്കൂഊണു കഴിച്ചിട്ടുടനെത്താം ഞാൻഉണ്ണുന്നോ താനെങ്കിലിരിക്കൂഅയ്യോ വേണ്ടാ പശിയില്ലേതുംവയറിനു സുഖമില്ലല്പം പോലുംഅതിനൊരു മറുപടി വന്നില്ലപ്പോൾഅതിയാൻ…

വേരുകൾ.

രചന : രാജുകാഞ്ഞിരങ്ങാട്* വേരുകളെപ്പോലെ സ്നേഹംവേറൊന്നിനുമുണ്ടാകില്ലമണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്വംശസ്മൃതികളിൽ ജീവിക്കുന്നുഅതുകൊണ്ടായിരിക്കണംആ പ്രാചീനമായ അടയാളങ്ങൾഇന്നും മരത്തിലവശേഷിക്കുന്നത് വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടുംബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്ഭക്ഷണമേകുന്നുവേര്മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെആഘോഷങ്ങളിൽമരങ്ങൾ വേരുകളെ ഓർക്കാറേയില്ല ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു –വേരുകൾആഴങ്ങളിലേക്ക് അരിച്ചിറങ്ങിഅടരുകളിലേക്ക് ആഴ്ന്നിറങ്ങിചോര വിയർപ്പാക്കിവിയർപ്പിൻ്റെ ഉപ്പേകിയാണ്വേരുകൾ മരത്തിനെ…

കുരിശുമരണം.

രചന : കൃഷ്ണൻ കൃഷ്ണൻ. ഗാഗുൽത്താമലയിലെ കാറ്റിൻതേങ്ങലുകൾ സാക്ഷികുരിശേറിയ പുത്രൻ പുണരുംവേദനകൾ സാക്ഷിപിടയുന്നോരമ്മയുടെ ചുടുകണ്ണീർകണികകൾ സാക്ഷിനിലവിളിയുടെ അലകൾചിതറിയ ആകാശം സാക്ഷി’ പിതാവു കൈവിട്ടകന്നു പോയോദേവകുമാരാ നിന്നെഅധർമ്മവിധിയുടെ വിളയാട്ടത്തിൽചോരത്തുള്ളികൾ ചിതറി തെളിനീരരുവികൾ മനുഷ്യനു ‘നൽകിയ നിറഞ്ഞ സ്നേഹനിലാവേകൈവിട്ടകന്നു പോവുകയാണോഹതാശരാംകുഞ്ഞാടു –കളെ കഥയറിയും കടലുകൾ…

കള്ളിമുൾച്ചെടീ.

രചന : പ്രകാശ് പോളശ്ശേരി. നിനക്കു വേണ്ടെൻ്റെ സ്നേഹമെന്നാകിലുംഎനിക്കു പെയ്യാതിരിക്കാനാവില്ല ഭൂവിൽനിനച്ചിരിക്കുന്നുണ്ട് സ്നേഹക്കൊതിയിൽനനുത്ത സ്നേഹത്തിനായി നിശാഗന്ധിയും നിനക്കു വേണ്ടെന്ന കാഴ്ചയിലാകാംകൂർത്തമുള്ളുകൾഒരുക്കിയ ദലങ്ങൾ നിന്നതുംദച്ഛദം വരണ്ടു നിർത്തിയ കാഴ്ചയിൽശുദ്ധ ചുംബനത്തിനെന്തു പ്രസക്തിയാണ് മുക്തകുഞ്ചകം പൊഴിച്ചിടാനായികൂർത്ത മുള്ളുകൾ കേമം തന്നെയുംരസിച്ചിടാനില്ല പാരിൽ അതൊക്കെയുംതിരിഞ്ഞു നോക്കില്ലുരഗങ്ങൾ…

പത്തായം വില്ക്കാനുണ്ട്.

രചന : മണ്ടൻ രണ്ടാമൻ* വാരിശ്ശേരി നകുലന്‍റെ അപ്പുപ്പന്‍റെ അമ്മുമ്മയുടെ കാലം മുതലേ തറവാട്ടിലുണ്ടായിരുന്ന ഈട്ടിപത്തായമാണ്, നാലുപേര്‍ വട്ടംനിന്നു പിടിച്ചാല്‍പോലും അനങ്ങില്ല, കട്ടിപ്പത്തായമെന്നാണ് വീട്ടുകാരതിനെ വിളിച്ചുപോന്നിരുന്നത്, പുതിയ വീട്ടിലേക്ക് താമസം മാറാനുളള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഗംഗയ്ക്ക് ഒരേയൊര് നിര്‍ബദ്ധമേ ഉണ്ടായിരുന്നുളളൂ, നകുലേട്ടാ…

നുണമാത്രം പറയുന്ന നേരുകള്.

രചന :Shangal G T . ഈ കാണായ നിശ്ചലതയെല്ലാംകല്ലുവച്ച നുണയാ… നുണയാഎന്നറിഞ്ഞപ്പോള്‍മുതലുള്ള അങ്കലാപ്പാ…എപ്പോഴും ചലിക്കുന്നെങ്കിലുംഭൂമി അതിന്റെ കള്ളക്കറക്കത്തില്‍എല്ലാം നിശ്ചലമെന്നു തോന്നിപ്പിക്കുന്നല്ലൊ ……ജീവപര്യന്തം തടവിലാഎന്നാല്‍ സര്‍വ്വസ്വതന്ത്രരെന്നുതോന്നിപ്പിക്കുന്നല്ലൊ ….പൊള്ളിക്കുന്ന ശാസനയാഎന്നാല്‍സാന്ത്വനമെന്നു തോന്നിപ്പിക്കുന്നല്ലൊ…..!ഇങ്ങനെ എപ്പോഴുമൊരു ചങ്കിടുപ്പാ…കൃഷിയ്ക്ക് വെള്ളം നനക്കുന്നുവെന്നു തോന്നിപ്പിക്കുംഎന്നാല്‍ കാലവര്‍ഷംകൊണ്ടുംതുലാവര്‍ഷംകൊണ്ടുംമുക്കിക്കൊല്ലാന്‍ നോക്കുന്നതാ…പാതിക്കാലം ഇരുട്ടുകാട്ടി…