Category: സിനിമ

മകൾക്കൈത്തണുപ്പ്.

രചന : കുട്ടുറവൻ ഇലപ്പച്ച. എൻ്റെ മകളുടെ മാഷുംഎൽ പി സ്കൂളുവിടും വരെഅവളെ കൊണ്ടുപോയി വരുംസ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു.അവളുടെ കുഞ്ഞിക്കൈകൾഅരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണംഅതിവേഗതയും അപകടവും പിടിച്ചപാതകൾ മുഴുവൻ ഞാൻ താണ്ടി.അവൾ പുറകിലുള്ളപ്പോൾഞാൻ ഒരിക്കലും വീണില്ലഅവളില്ലാത്തപ്പോൾ പല തവണ വീണു. നീണ്ട ഇടവേളയ്ക്കു ശേഷംമകളുടെ…

ഓമനപ്പൈതലെ.

രചന: ശ്രീകുമാർ എം പി. ഓമനപ്പൈതലെഓടി വരിക നീഓരോ പുലരിയുംനിനക്കായ് വരുന്നു ഓമനപ്പൈതലെആടി വരിക നീആൺമയിൽ പോലവെയാടി വരിക നീ ഓമനപ്പൈതലെപാടി വരിക നീനിൻ മൊഴിയൊക്കവെയഴകായ് മാറട്ടെ ഓമനത്തുമ്പി പോൽതുള്ളി വരിക നീഓരോ നറുംപൂവ്വുംനിനക്കായ് വിടർന്നു ഓമനപ്പൈങ്കിളിപാറി വരിക നീഓരോ പഴങ്ങളുംനിനക്കായ്…

അക്ഷരവടിവുകൾ.

രചന : ഉഷ ഭവാനി. കല്ലുപെൻസിൽതിരുകിയ കുഞ്ഞിക്കൈയ്യ്വാത്സല്യച്ചൂടുള്ളൊരുകൈത്തലത്തിലൊതുക്കിവടിവില്ലാത്തവരകളെത്രയെഴുതിയീസ്ലേറ്റിലായീ….എഴുതിത്തന്നവരകൾക്ക് മേലേതെറ്റാതെയെഴുതിയെഴുതിഉരഞ്ഞു തേഞ്ഞു തീർന്നെത്രകല്ലുപെൻസിലുകളീഅക്ഷരപ്പെരുമനേടാനായി നമ്മൾ….. പിന്നെ..വള്ളിയും പുള്ളിയുംതെറ്റാതെയെഴുതിഒന്നാമതെത്തുമ്പോൾമറന്നുവോ നമ്മളീകല്ലുപെൻസിലിനെ…. അതുകഴിഞ്ഞീ-മഷിനിറമുള്ളഅക്ഷരവടിവുകൾക്ക്അന്നമായതുംകല്ലുപെൻസിലല്ലേ…. ഇന്ന്…ഞാനൊരു കല്ലുപെൻസിലുംനീ എന്റെതോന്ന്യാക്ഷരങ്ങൾക്കുള്ളസ്ലേറ്റുമായി…..പ്രണയാക്ഷരികളെഴുതിയുംമായ്ച്ചുംമുനതേഞ്ഞുതീർന്നി_ല്ലാതെയാവോളമിങ്ങനെഎന്നുമെന്നും ഒപ്പമുണ്ടാകണം.

സ്വായംഭുവനും ശതരൂപയും.

രചന : ഹരിദാസ് കൊടകര . നാവിണങ്ങാൻ നാളെടുക്കുംനടനലിപിയിൽ നാടകം തിരമുപ്പാരുവിട്ടൊഴിഞ്ഞിടം വേദിബ്രഹ്മജംവൃദ്ധി കണ്ടുകാഴ്ചകൾ കരുണാഭരം ഉത്പതിഷ്ണുപൊൻകിണ്ടിയിൽ ദാനനീർനിത്യതയ്ക്കായ് ശരശയനംകാമദംജ്വരം സർഗ്ഗലീലകൾ തന്നിബോധം അഴിപ്പാങ്കഥനദിയൊഴുക്കിന്നാഗോളവേഗംഅതിലെഴും ചുഴിക്കിനാവ്കുതിരുമണ്വംശ നാദരാഗം നാടകാംഗമോർക്കാൻ വരിപ്പ്ഓർക്കാപ്പുറത്താറംഗവും തപംഏഴാംഗനായ് ദേശദിനം പാരംഅനുബന്ധം നഗ്നനിയതം രതി ആദിവസ്ത്രമായുടൽ ശീലംപുതഞ്ഞിരിക്കാൻ ഗൃഹംകൂട്സൗരാംശനായ്…

മഹാശിവരാത്രി ആശംസകൾ.

രചന : വിനോദ്. വി. ദേവ്. ഒരു ഭക്തിഗാനം . പരമവിശുദ്ധിതൻ തിരു-ശംഖംമുഴങ്ങുമ്പോൾ…പടനായർകുളങ്ങര വാഴുന്ന ദേവ,നറുകൂവളത്തിലപോലെനീ മാറ്റണേ…പൂജയ്ക്കെടുക്കാത്തപൂവായൊരെന്നേ …! (2)( പരമവിശുദ്ധി തൻ )മുപ്പുരവൈരേ നീ…മുപ്പാരിനെക്കാത്തുകാളകൂടംകുടിച്ചവനല്ലേ …!കാലാരി നീ ..കാളകൂടം കുടിച്ചവനല്ലേ …!സ്വർന്നദിഗംഗയെകേശത്താൽ ബന്ധിച്ച ,മൂർത്തിത്രയോത്തമനല്ലേ …!കാമാരി നീ ..മൂർത്തിത്രയോത്തമനല്ലേ …!…

” വഴി നനയുമ്പോൾ “

രചന : ഷാജു. കെ. കടമേരി അനുഭവത്തിന്റെനട്ടുച്ച മഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെഅവസാന വരികൾക്കുംതീ പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്ന വഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറി വീണചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്നിരന്ന്നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരു പക്ഷിപാതി മുറിഞ്ഞ ചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന…

തീവ്രവാദിയുടെ സ്വര്‍ഗ്ഗം.

ഇസബെല്ല ഫ്ലോറ തീവ്രവാദിയും തോക്കുംമരിച്ചു സ്വര്‍ഗ്ഗത്തിലെത്തിവിചാരണാവേദിയിലേക്ക്ചിറകുള്ളോരു സ്ത്രീവഴി കാണിച്ചു .ഭൂമിയിലെഎല്ലാ വിത്തുകളുംനീലിച്ചു കിടന്നഗര്‍ഭപാത്രമവളുടെകൈയിലുണ്ടായിരുന്നുമതനിന്ദയ്ക്ക്തൂക്കിലേറ്റിയകവി ഹൃദയങ്ങള്‍അറിവിന്‍റെ വൃക്ഷത്തില്‍പഴുത്തു ചുവന്നു കിടന്നുക്രുദ്ധനായി അയാള്‍ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചുപ്രകാശം കണ്ട തോക്കു തലകുനിച്ചുവെടിയുണ്ട ദിശ മറന്നുആത്മഹത്യചെയ്തതിനാല്‍സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു.

അരുമയ്ക്കായ്

രചന : ഹരിഹരൻ എൻ കെ നാലുനാളായ് ഇതേവരേയ്ക്കുംതിരിച്ചെത്തിയില്ലെന്റെ മ്യാവു മ്യാവു ;ഒട്ടിയവയറുമായ് അവസാനമായെന്റെഅരികത്തുവന്നതു ദുഃഖസ്മൃതികളോ !തറവാട്ടിൻ പറമ്പിലെ ഭാഗങ്ങളിലൊന്നിൽജന്മം ലഭിക്കയാൽ ഇളയമ്മ നോക്കിടും;എങ്കിലും ഈ നാലുവീട്ടിലും വസിക്കുന്നുനമ്മുടെ പുന്നാര വളർത്തുപൂച്ചക്കുട്ടി !ഓരോ ദിവസവും ഓരോരോ വീട്ടിലാ-ണാഹാരമെങ്കിലും അന്തിയുറങ്ങുവാൻ ;ചെറിയമ്മയ്ക്കരുമയായ് നിത്യവും…

സമയമായി.

രചന : ലത അനിൽ. സമയമായില്ലെന്നോ സഖീ ഇനിയുംഇടയുന്നെൻ ദേഹവും ദേഹിയു० തമ്മിൽ.നോവു മാത്രമറിയുമീ നേരത്തു०ഒന്നു കാണാൻ കൊതിക്കുന്നു ചിത്ത०.കാഞ്ചനത്തിളക്കവു० പദവിയും കരുത്തുംകവർന്ന കാതരസ്വപ്നങ്ങളെഉണർത്താനൊരിക്കലന്നാദ്യമായ് കണ്ടൂകൺകൾ പറിച്ചെടുക്കാനാവാതങ്ങു നിന്നുപോയി.ഈയാ०പാറ്റകൾ വീഴുമെന്റെമോഹപ്രഭാവലയമന്നൊന്നു മങ്ങിയോ ?പെരുങ്കളിയാട്ടങ്ങൾ കനവിനെ തെല്ലുപൊള്ളിച്ചുവോ?നീഹാരമുതിരു० രാവുകളിലല്ല,പ്രണയസോപാനഗീതികൾശ്രവിക്കുമ്പോളല്ല,വിരസമാമേകാന്തനിമിഷങ്ങളിൽമിന്നലൊളിയായ് വന്നുപോയതൊരേ മുഖം.ഏതു വികാരപ്പൂമൊട്ടുകൾ…

നിമിഷം.

രചന : തോമസ് കാവാലം . ഒരുനിമിഷം നീ ചിന്തിക്കുകിൽ,മനമേ !ചന്തമേറിടും നിൻ മനുഷ്യജന്മംസത്യത്തിലേയ്ക്കു നീ അടുത്തീടിൽ നിത്യ-ജീവനിലെത്തും ഒരുനിമിഷം. കന്മഷംകലരാത്ത ചിന്തയും പ്രവർത്തിയുംഅപരനു നന്മയ്ക്കായുതകീടണംമാലകറ്റുവാൻ മനുഷ്യരാശിയ്ക്കു നാളകൾസൗഭാഗ്യമായിടാൻ യത്‌നിക്കേണം. ഒരുനിമിഷമീശ്വരവിപഞ്ചിക മീട്ടിയോര-പൂർവരാഗമെൻജന്മമീധരണിയിൽശ്രുതിശുദ്ധമായതു പാടുവാനാകുമോ,ദൈവകൃപയാകുമോ ഈ നിമിഷം ? അനുനിമിഷം ഇനൻ…