Category: സിനിമ

അറിയാതെ പോയത് …. Manoj Kaladi

നാടിനെ തഴുകി വരുന്ന കാറ്റിൽ പിച്ചി ചീന്തിയെറിയപ്പെട്ട എത്രയോ പെൺകുട്ടികളുടെ രോദനം അലിഞ്ഞു പോയിട്ടുണ്ടാകാം… അറിയാതെ പോയത് ഞാനും നിങ്ങളുമുൾക്കൊള്ളുന്ന സമൂഹത്തിന്റെയും വീഴ്ചയാണ്.. പെണ്ണെ നീ തൊട്ടാവാടിയല്ല….ചിന്തകൾ അഗ്നിയാക്കുക…ഉത്തർപ്രദേശിലെ ആ സഹോദരിക്ക് വേണ്ടി……അറിയാതെ പോയത്… ഹൃദയത്തിൽ നീറുന്ന നോവുമായുണ്ടൊരുഅമ്മ കരയുന്നു അകലങ്ങളിൽ.പെൺമക്കൾ…

നടി മിഷ്തി മുഖർജി അന്തരിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിയ്ക്കെയാണ് മിഷ്തി മുഖർജിയുടെ മരണം. തടി കുറയ്ക്കുന്നതിനായി മിഷ്തി കീറ്റോ ഡയറ്റിലായിരുന്നു എന്നും ഇതുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളാണ്…

ഹൃദയം…. ജോർജ് കക്കാട്ട്

വിവേകമുള്ള ഹൃദയം, വിശ്വസനീയമായത്ഹൃദയംഓർമ്മിക്കുന്ന മനസ്സ്ഹൃദയം, ഒഴിച്ചുകൂടാനാവാത്തഹൃദയംഅനശ്വരമായ ആത്മാവ്ഹൃദയം, അളക്കാനാവാത്തഹൃദയംഈ യാത്രകളുടെയെല്ലാം ഭാഗമായിരുന്നു എന്റെ ഹൃദയം,വികാരങ്ങൾ വിവരിക്കുന്ന ഓരോ വാക്കിലും എന്റെ ലോകത്തിലൂടെ,അവസാന വിശദാംശങ്ങൾ വരെ അത് വിവരിച്ചു.ഓരോ വാക്കും വ്യക്തമായ എല്ലാ വാക്യങ്ങളുംഹൃദയമിടിപ്പ് സ്നേഹം മുതൽ വെറുപ്പ് വരെസന്തോഷത്തിൽ നിന്ന് കരയുന്നതിനുമുമ്പ്.വ്യക്തമായ…

കല്ലറയിലെആത്മഹത്യ …. വിഷ്ണു പകൽക്കുറി

അശാന്തിയുടെശവക്കല്ലറതുറന്നുനഗ്നതയിലേക്ക്മിഴികൊരുത്തിരുന്നുവെളുത്തമാറിൽനിന്നൊരുഇരുണ്ടപഴുതാരഇഴഞ്ഞിറങ്ങിപ്പോയിചുളിഞ്ഞുപോയമൂക്കുകൾഅടിവസ്ത്രംതിരഞ്ഞുപിടിച്ച്പൊട്ടിച്ചിരിച്ചിരിക്കുന്നത്ചിതലുകൾ നോക്കിനിന്നുഅടർന്നുതുടങ്ങിയമാംസത്തിൽപഞ്ഞികെട്ടുകളാൽതലോടിരസിക്കുമ്പോൾമരണപെട്ടത്ഒന്നല്ലെന്നും രണ്ടാണെന്നുംമൊഴിഞ്ഞനേരംഅവിഹിതത്തിൻ്റെചിരിപിന്നെയും പടർന്നുപിടിച്ചുമാംസകൊതിയന്മാർകരണ്ടുതിന്നുടൽകാഴ്ചയ്ക്കുവയ്ക്കുമ്പോൾകുഴിഞ്ഞുപോയകണ്ണുകളിൽപുഴു നുളച്ചിരുന്നുകാഴ്ചകൾഅസ്തമിച്ചുപോയവർപൊള്ളിപ്പിടഞ്ഞുമിഴിനീരുതിർത്തുകല്ലറയിലേയ്ക്കെത്തിനോക്കിആത്മഹത്യ ചെയ്തു. വിഷ്ണു പകൽക്കുറി

പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.

നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നോടെ അദ്ദേഹത്തിന്റെ അന്ത്യം.എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ…

രാഗമാല്യം ….. Sreekumar MP

വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊഒലിച്ചിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും നിൻരാജകുമാരനാരെന്നറിയാമൊവിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് !മറഞ്ഞിടാത്തനിറഞ്ഞ നിൻ…

ഡയോജനീസിന്റെ വിളക്ക് ….. Joy Palakkamoola

പ്രിയ ഡയോജനീസ്കാലത്തിൻ പൊയ്മുഖങ്ങളിൽനിൻ മാന്ത്രികവാക്കുകളെനിക്ക് ഹ്യദ്യംഏഥൻസിലെ തെരുവുകളിലെന്നോമുഴങ്ങിയ നിൻ വാക്കുകൾവീണ്ടും പെയ്തിറങ്ങാൻകൊതിക്കും കാലമിന്ന്വിവസ്ത്രനാം രാജാവുംപ്രജയുമൊരുപോലെന്ന്മൊഴിയുവാൻഭയമേറിയവർമനസ്സിന്റെ ഇരുട്ടിലേയ്ക്ക്നാട്ടുച്ചക്ക് വിളക്ക് തെളിച്ച്അന്ധകാരത്തിന്റെമൂടി തുറന്നതുംനായയോടൊത്ത് ശയിക്കിലുംമനുഷ്യമഹത്വംഇടിയില്ലന്ന്തെളിയിച്ചതുംമനുഷ്യരെ വിളിച്ചപ്പോൾഓടിയടുത്തവർചാണകക്കൂനകളെന്ന്പരിഹസിച്ചതുംസ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴിഭയമല്ലന്നറിയിച്ച്ഉറക്കെചിരിച്ചതുംനീ മാത്രം പ്രിയനെആർത്തിയിൽ ഗതിതെറ്റുമീകപട ലോകത്തിൽഅന്ധനാം മനുജനിൽനിന്റെ ചിരി ചിതറുന്നു.അഹന്തയും ശാസ്ത്രവുംവഴി തെറ്റിയ കാലത്തിലെല്ലാംമിഴിയടച്ചവരിലേയ്ക്ക്നിന്റെ വിളക്ക് തെളിയുന്നു..

കാടിൻ്റെ വിളി …. Adv. V.S.Deepu

കർക്കിടക വാവു രാത്രിയിൽ ബലിച്ചോറിനായ്പിതൃക്കളണയുന്ന കാലടി ശബ്ദവും ഓരിവിളികളും…കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്നകുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറക്കുന്നുപേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്നഅന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നുഅറിക നീ നാവുനനക്കുവാൻ കണ്ണൂനീരിറ്റുംപവിത്രത്തിൽ നിന്നിറ്റു വിഴുന്ന പുണ്യതീർത്ഥവുമില്ലാതെപുത്രകർമ്മ ദോഷത്തിൻ്റെ മൺകുടമുടയില്ല.മരണകാല രാമായണം നേർത്തുനീളുമീഈറൻ സന്ധ്യയിൽ യാത്രയാകുന്നുനിറനിലാവിൻ്റെ പൗർണമി…

ചിത്തഭ്രമം …..ബേബി സബിന

കരളിൽ ഇരുട്ടുനിറഞ്ഞും,ഉന്മാദത്തിലാണ്ടും,ഇന്നുഞാനലയുന്നീ,തെരുവീഥിയിൽ!കളിപറഞ്ഞും,സ്നേഹം നടിച്ചും,മോഹിപ്പിച്ചും, എന്തിനെന്നെനീയൊരുന്മാദിനിയാക്കി.എൻമനവും,തനുവും കവർന്നെടുത്തു നീ!ഒടുവിലീ,പാതയിൽതനിച്ചാക്കിയകന്നെന്തിന്?ഈവഴിത്താരയിൽഉന്മാദത്തിലാണ്ടലയുമ്പോഴും,നിന്നോർമ്മകളാണെനിക്ക് പ്രിയം!മറഞ്ഞും,മറയാതെയുംനോക്കിനരന്മാരെന്നെ,ഭ്രാന്തിയെന്ന നാമകരണത്താൽ വാഴ്ത്തി.സഹിയാതെ തപമാർന്നെൻ മനവും,സ്വയം മടുത്തും, അശ്രുവർഷിച്ചും,ബോധമണ്ഡലംവിട്ടലയുന്നു ഞാൻ! ബേബിസബിന

തേൻമാവ് …. Sathi Sudhakaran

മുറ്റത്തെ തേൻ മാവ് ആദ്യമായ് പൂത്തുമോഹങ്ങളെന്നിൽ പൊട്ടിവിടർന്നു.ആദ്യമായ് കായ്ക്കുന്ന മാങ്കനി കാണാൻനോക്കിയിരുന്നു ഞാൻ നാളുകളെണ്ണിമാവിൻ്റെ കൊമ്പിലെ ചില്ലയിൽ വന്നുകുഞ്ഞു ക്കുരുവികൾ കൂടൊന്നു കൂടി.പാറി നടന്നവർ തേൻ കനിയുണ്ണാൻമാവിൻ്റെ കൊമ്പിലിരുന്നൂ ഞ്ഞാലിലാടിതൈമാവിൻ. കൊമ്പിലെപൂങ്കുലയിന്മേൽ പച്ചനിറമുള്ള മാങ്ങയായ് മാറി.മൂത്തുപഴുത്തുള്ള മാങ്കനി കാണാൻമാവിൻ ചുവട്ടിൽ ഞാൻ…