ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

Category: സിനിമ

നർത്തകി

രചന : ലീന ദാസ് സോമൻ ✍ ചടുല താളത്തിൻ നൃത്ത ചുവടിന്റെചടുല നർത്തകി നീയോ സഖിനീയെൻ അകതാരിൽ നിറയുന്ന നിറദീപമായിമികവുറ്റമിഴിവുറ്റ നിൻ മുഖകാന്തിഎൻ ഹൃദയ നാദമായി എന്നും തുടിക്കുന്നുകാലത്തിൻ മികവേകി കാലോചിതമായിചിന്തതൻ താളത്തിൽ നൃത്തച്ചുവടുമായിവർണോചിതമായി വർണ്ണിച്ചിടവേലാസ്യഭാവത്താൽ വിരിയുന്നു നിൻ മന്ദസ്മിതംപാരിൽ…

തിരുപ്പിറവിയുടെ കുന്തിരിക്കം.

രചന : ജയരാജ്‌ പുതുമഠം.✍️ ഹൃദയത്തിൻ മിഴിവാതിൽഒരുങ്ങിനിൽപ്പൂനിൻ ദിവ്യദീപ്തി കണ്ടുണരാൻകാതോർത്തു മാനവർനെഞ്ചിൽ തളിർത്ത ചന്ദനക്കൂടുമായ്സ്നേഹരാഗത്തിൻതാരകപ്പൂക്കൾക്കായി തമ്പേറ് കേൾക്കുന്നുദിവ്യനിശയുടെകുന്തിരിക്കഗന്ധം പൊങ്ങി വാനിൽആധികൾ പൂക്കുന്ന ജീവിതവാരിധിദാനമായ് നൽകിയ വ്യാധികളേറിഞങ്ങളും നിൽപ്പുണ്ട്അന്ധകാരദ്വീപ്യിൻ അങ്കണത്തിൽ ജെറുസലേം മണ്ണിലെ ഉണ്ണികളേറെനൊന്തുകരിഞ്ഞതിൻഗന്ധഗോപുരം കുന്തിരിക്കപ്പുകയിൽമറയ്ക്കാനാകുമോസഹന നാഥാ… നിന്റെ ശിരസ്സിൻ മുറിവിനെവിനോദമായ് കാണുംലോകരാക്ഷസ…

തൊട്ടാവാടി

രചന : തോമസ് കാവാലം✍️ മാനസവാടിയിലന്നേപോലിന്നും നീമൗനിയായിരിയ്ക്കും,തൊട്ടാവാടീ,മുള്ളാണു നിൻദേഹമാകെയെന്നാകിലുംമേനിയിൽ തൊട്ടു ഞാൻ സായൂജ്യമായ്. മാരുതൻ വന്നുനിൻ മേനി തലോടവേമൗനമായ് നീ നിന്നു തേങ്ങിയില്ലേ?സൂര്യൻതൻ ചേലയാൽ ചൂടി മറച്ചുകൊ-ണ്ടരിയ ചുംബനം നൽകിയെന്നോ? ഇത്ര മനോഹരിയാകിലുമെന്തിനുസൂത്രവിദ്യകൾ നീ കാട്ടീടുന്നുഅത്രമേൽ ദ്രോഹിക്കും കാട്ടാളർ മുമ്പിലുംമാത്രനേരംകൊണ്ടു കൈകൂപ്പുന്നു.…

താരാട്ട്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ജനിച്ചത് ഞാൻ കൊതിച്ചല്ലജനനവും ഞാനറിഞ്ഞില്ലജന്മം തന്നമ്മ തൻഉദരത്തിൻ അകത്തളംസ്വർഗമാണെന്നറിഞ്ഞില്ലവേറൊരു സ്വർഗ്ഗമില്ലെന്നറിഞ്ഞില്ലകണ്ണു തുറന്നതും ഞാൻ കേണീട്ടല്ലകണ്ണു തുറന്നത് ഞാനറിഞ്ഞില്ലകണ്ണു തുറന്നപ്പോൾ കൺമുന്നിൽ കണ്ടത്ദൈവമാണെന്നറിഞ്ഞില്ലദൈവം എന്നമ്മയാണെന്നറിഞ്ഞില്ലപാൽ പകർന്നത് ഞാൻ ചോദിച്ചല്ലപാൽ നുണഞ്ഞതും ഞാനറിഞ്ഞില്ലകാലം കടന്നപ്പോൾ അറിയുന്നു ഞാനിന്നുജീവാമൃതം…

മറക്കില്ലെന്ന് വാക്ക് തന്ന

രചന : ജിഷ കെ ✍️ മറക്കില്ലെന്ന് വാക്ക് തന്ന അവസാന ഋതുവുംകൊടും തണുപ്പേറിയവിഷാദം സമർപ്പിച്ച് കടന്ന് പോയി…തണുപ്പ് വകഞ്ഞു മാറ്റിഒരുനാൾ അത് തിരുത്തി പറയുമെന്നഒരു കാത്തിരിപ്പിന്റെ വക്കിൽഞാൻ തീ കായുന്നു…ചൂടേൽക്കുമ്പോൾഉടലിനെന്ന പോലെഓർമക്കൾക്കുംകാണില്ലേ ഉരുകുന്ന തിളനിലകൾ…വിസ്മയങ്ങൾ ഒന്ന് പോലും അവശേഷിക്കുന്നില്ലഎന്നറിഞ്ഞിട്ടുംഎന്റെ വഴിവിളക്കുകൾകണ്ണു…

മോഹം

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍️ വിണ്ണിൻ്റെ ദൂരം ദൂരമാകേമണ്ണിൻ്റെ മാറിൽ പടർന്നുറങ്ങേകൺകലർപ്പു ചിരിച്ചു നിൽക്കാംവാക്കുകൾചേരും അടുപ്പുകൂട്ടിഎൻ ഭാവികൂട് കെട്ടി വെയ്ക്കാം.ഒരു മരത്തിൽ നിന്ന് അടർന്നു വന്നൂപുതുകിനാക്കൾ പിറക്കും വിത്തായ്പുതുനാമ്പുകൾ തൻ ഗുണത്തിനാലെപുതു പൂക്കൾ എന്നിൽ വിടർന്നുവന്നുആടുവാൻ പാടുവാൻ കൊക്കുരുമ്മാൻചേലുള്ള പെൺകിളി…

ചാരുമുഖി

രചന : എം പി ശ്രീകുമാർ✍️ “ചാരുമുഖി നിൻ്റെ കണ്ണിൽപൂ വിടർന്നതെന്തെചന്തമോടെ പൂങ്കുലപോൽനീയ്യുലയുന്നല്ലൊ !ചെന്താമരപ്പൂക്കൾ നിൻ്റെകവിളിൽ പെയ്യുന്നല്ലൊചിന്തയിൽ വന്നാരുനിന്നെതൊട്ടുണർത്തി മെല്ലെ !”” ചേലിലെൻ്റെ മുന്നിലൊരുചേകവനും നില്ക്കെപൂത്തുപോയി ഞാനറിയാപൂങ്കുലകളേറെ.”” കുങ്കുമങ്ങൾ പെയ്തിറങ്ങിനിന്നെ നനച്ചെന്നൊഇങ്ങനെ നീ തുടുക്കുവാ-നെന്തതിനു കാര്യം ?”“പൂങ്കിനാവിലെന്നപോലെഎൻ്റെമേനിയാകെപൂക്കൾ വിടരുന്നുവല്ലൊഞാനറിഞ്ഞിടാതെ.”ചന്തമേറും പൂവുകളിൽതേൻ നുകരാനായ്വണ്ടുകൾ…

മനുഷ്യനെന്നാൽ

രചന : ഗീത മുന്നൂർക്കോട്✍️ ചിരിക്കുമ്പോൾസ്നേഹമണികളാണ്കിലുങ്ങുന്നതെന്നആത്മഗതം പോലെകൺചെരാതുകൾതിരിയിട്ടുകത്തുമ്പോൾസ്നേഹക്കൊഴുപ്പിലെന്നൊരുസ്വപ്നത്തിളക്കം പോലെനാവിൻതുമ്പുകൾവരച്ചിറ്റിക്കുന്ന സ്വനങ്ങൾസ്നേഹമധുവിലലിഞ്ഞവാങ്മാധുരിയുടെസ്വാന്തനം പോലെ….ഒരാലിംഗനത്തിലേക്ക്വഴുതിയടുത്ത്ഒട്ടിനിൽക്കുന്നനെഞ്ചിൻതുടിപ്പു പോലെ…അടർന്നാൽചുവന്നുപടർന്നൊഴുകുന്നചോരക്കണങ്ങൾനോവിക്കും പോലെ….നമ്മളെല്ലാംഅങ്ങനെയാണല്ലോഎന്നൊന്നാശ്വസിച്ചോട്ടേ…

നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽ

രചന : ജലജ സുനീഷ് ✍️ നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽഞാനൊരു പ്രണയം തരാം.അവസാനത്തെ ചുംബനം നൽകാം.ഒരുപിടി മണ്ണ്,ചന്ദനവും വെളളവും തൊട്ട് –കറുകയിൽ പൊതിഞ്ഞൊരുരുള,വിശപ്പു മാറ്റാൻപോന്ന പ്രണയത്തിൻ്റെഒറ്റത്തിരി നിലവിളക്ക്’ഒരു നിശാഗന്ധി വിരിഞ്ഞ് –സുഗന്ധം പൊഴിഞ്ഞ് –സ്വപ്നങ്ങൾ കെട്ടടങ്ങുമ്പോഴേക്കുംനിനക്കു തരാനുള്ള വസന്തംവൈകിപ്പോയിരിക്കും.ദാഹം തീരാത്ത ഇലകൊഴിഞ്ഞ…

ഹരിതമഠത്തിലെ പാദചാരികൾ

രചന : ഹരിദാസ് കൊടകര✍️ മുറിവുകൾ മറവിയെചുംബിച്ചതെന്ന് ?പ്ലാശിൻ വനത്തിലെതീ തീരുവോളം.. അന്നവിടെ ഇരുളിന്-അതിരു മുളച്ച നാൾ..വിരൽവെച്ചു വായിച്ചശീഘ്രങ്ങളൊക്കെയുംഗർഭരസങ്ങളാൽഹരിതകണങ്ങളിൽ. വെയിലിലുണക്കിയജപമാലസഞ്ചികൾ-പിൻപറ്റി മിഴിവുമായ്ആരണ്യരശ്മിയിൽ. ഇതുമാത്രമല്ല..വെളിച്ചം കുറഞ്ഞവഴിയമ്പലത്തിലെസന്ധിയിലെത്താത്തഉദ്ഗതികളെത്രയോ.. ഉൾക്കൺ വെളിച്ചമേ..വിത്തിലെ വീര്യമോനൂറുഷസ്സിൻ മലർവൃക്ഷശീലങ്ങളിൽ. പാതിരയാകണംവട്ടം കിടത്തിയകാട്ടുമരങ്ങളെനാവേറ് ചൊല്ലുവാൻ രാവേറെയാകുന്നുകാനനപ്പാതയിൽനൽവിളക്കേതുംപറിച്ചു നടേണ്ടു ഞാൻ. ഉള്ളോളമുള്ളപാത നിരപ്പിലെവാസനാപ്പാതിയുംവാർന്നു…