Category: സിനിമ

ഓണമില്ല … Biju Karamoodu

ഓണമില്ലാഒരുക്കങ്ങളില്ലകാണമില്ലാ-പണങ്ങളുമില്ലപൂവിരിഞ്ഞില്ലപൂമുറ്റമില്ലതുമ്പയില്ലപൂത്തുമ്പിയുമില്ലതമ്പുരാ൯െറവരവൊന്നുമില്ലതുമ്പമില്ലതുയിലുണരില്ലവാക്ക് ചോദിച്ച്വാമനനില്ലതാണൊളിയ്ക്കുവാ൯പാതാളമില്ലചോറിലയില്ലചോദ്യങ്ങളില്ലഏറെയുണ്ടമയക്കവുമില്ലപക്കയും പറയായുമളന്ന്വിൽക്കുവാനൊരുസത്യവുമില്ലപായസമില്ലപാൽനിലാവില്ലപോയകാലപ്പുരാണങ്ങളില്ലഒന്നുപോലെന്ന്പൊങ്ങുവാനായികൂടെയാരുംമനുഷ്യരായില്ലഓണമോണമെന്നോരോ വഴിയുംതുള്ളിയോടിയകുട്ടിയുമില്ല

അനിഴപ്പൂക്കളം ….. Madhavi Bhaskaran

അനിഴപ്പുക്കള ചന്തം കണ്ടി-ട്ടയലത്തുള്ളോരമ്മൂമ്മചൊല്ലുന്നൂ നല്ലനിഴപ്പൂക്കളഭംഗിയിൽ. മിഴികൾ നട്ടിട്ട് !അനിഴം നാളിൽ വിരിഞ്ഞൊരു പൂക്കളിൽഏഴഴകൊത്തതറുത്തോ നീഏറെ മനോഹരമായൊരു നന്ത്യാർ —വട്ടപ്പൂ ഞാനിട്ടോട്ടെ.?അഴകേറ്റാനായ് മന്ദാരപ്പൂവെണ്മയിൽ ചുറ്റും നിരത്തിടാം.അനിഴംനാളായിട്ടൊരു പൂക്കള –മിടണം നല്ലൊരരിപ്പൂവാൽ !അനിഴപ്പൂക്കളഭംഗിയിൽ മുഴുകിഅനിയനുമരികത്തണയുന്നു.അകലെ നിന്നൊരു ഗാനം പാടിഅകതാരിൽ കുളിരേകാനായ്!കൂ -കൂ- കൂകി വരുന്നുണ്ടെന്നുടെചാരത്തണയാൻ…

രണ്ടു കുഞ്ഞിക്കിളികളുടെ രോദനം… Sathi Sudhakaran

രണ്ടോ മൽക്കുരുവികൾ കൂടുകൂട്ടിസന്തോഷത്തോടവർ കൂടിന്നു ചുറ്റിനുംപാറിപ്പറന്നു നടന്നിരുന്ന.ഒരു നാളാകൂട്ടിലെപട്ടിൻ്റെ മെത്തയിൽപെൺകിളി പൊന്നോമൽ മുട്ടയിട്ടു.മുട്ട വിരിഞ്ഞൊന്നു വന്ന നേരംതൂവൽമുളക്കാത്ത ,… മൂന്നു ,കുഞ്ഞുങ്ങളും.‘എല്ലാം മറന്നവർ ആടിയുംപാടിയുംകൂടിന്നു ചുറ്റും പറന്നിരുന്നു.കുഞ്ഞിച്ചിറകു മുളക്കാത്ത കുഞ്ഞിനെചിറകിന്നടിയിൽ അമ്മ,…ചേർത്തുവച്ചു.കുഞ്ഞിനു തീറ്റ കൊടുക്കുവാൻ വേണ്ടീട്ട്രണ്ടു പേരും മത്സരിച്ചോട്ടമായി….കുഞ്ഞിളം തൂവൽ മുളക്കുന്ന…

സ്വാസിക …. വിഷ്ണു പകൽക്കുറി

പ്രണയത്തിന്റെസൗന്ദര്യംമുഖക്കുരുവിൽആവാഹിച്ചു തിരശ്ശീലയിൽആടിതകർത്തവേഷങ്ങളിൽനിയെത്രയോസുന്ദരിയായിരുന്നു സീതയെപ്പോൽപ്രണയവിരഹനൊമ്പരങ്ങളും പേറിജീവതംവരച്ചിടുമ്പോൾനീയൊരുനിറവസന്തമായിരുന്നു ചെളിക്കുത്തുവീണനർമ്മങ്ങളിൽപോലുംചിരിക്കുമ്പോൾനിലാവുദിച്ചപോലെനിന്നഴകുവിരിഞ്ഞമിഴികൾതിളങ്ങിയിരുന്നു കാഴ്ചയുടെനീർമാതളംപൂത്തിരുന്നത്നിന്നിലായിരുന്നുസ്വാസിക വിഷ്ണു പകൽക്കുറി

കോട്ടയം പ്രസാദ് അരങ്ങൊഴിഞ്ഞു…. Kpac Wilson

പ്രിയപ്പെട്ട കൂട്ടുകാരാ…അരങ്ങ് നിശ്ചലമായതിൻ്റെ വേദനയിൽമനം നൊന്താണോ നീ യാത്രയായത്.നിൻ്റെ ജീവിതംനിൻ്റെ മനസ്സ്നാടകം നാടകമെന്ന് എത്ര വിങ്ങിയിരുന്നു എന്ന്ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു. യാത്രാമൊഴി പ്രിയപ്പെട്ടവനേ… (കോട്ടയം പ്രസാദിൻ്റ പോസ്റ്റ് ) എൻെറ നാടകമെന്നത് എൻെറ ജീവിതമായിരുന്നു, പതിനാലാം വയസ്സുമുതൽ എൻെറ ചിന്തയിലും രക്തത്തിലും…

നീയെൻ മനസ്സിൽ …. Suresh Pangode

നിലാവ് പൂത്തപോലെനീയെൻ മനസ്സിൽ വിടർന്നനേരംകിനാക്കൾ കണ്ടുഞാൻ മയങ്ങീ നിൻ പുഞ്ചിരിയിൽ ..നിർമ്മാല്യം തൊഴുതു മടങ്ങുമ്പോൾനിൻ മുഖം കണ്ടു ഞാൻ നിർവൃതിയിലാണ്ടു പോയി…മോഹിച്ചു പോയി നിന്നെ ആദ്യ ദർശനത്തിൽ..മരാളമായ് നീ പറന്നു പോകവേനിൻ ശ്രോണിയിൽ വള്ളികൾ ചുറ്റി വരിഞ്ഞനേരംഓടിയണഞ്ഞെത്തി നിന്നെ വാരിപ്പുണരാൻ വെമ്പലോടെ…

കൊറോണ ചാതി …. Mujeeb Rahman

തത്തയുടെപ്രവചനങ്ങൾകൊറോണ ചാതിയുടെസമ്പർക്കമില്ലാത്തനേരങ്ങൾ കാലത്ത്എട്ടുമണി മുതൽവൈകുന്നേരം അഞ്ച്മണിവരെകൊറോണ ചാതിപറക്കുകയില്ല വ്യാധിപകർത്തുകയില്ല കടകൾ തുറക്കാംവ്യാപാരം നടത്താംജനവാസം നടത്താംഅതിനുംപരിമിധികളുണ്ട്കടകൾക്കു മുന്നിൽവിലങ്ങനെ കയറു കെട്ടണംമാസ്ക് നിർബന്ധമാണ്ആവുന്നതും വിലകൂടിയതുംമോഡലുള്ളതുമായമാസ്ക് ധരിക്കുകഎല്ലാംകച്ചോടമല്ലെ നടക്കട്ടെ N Bസാധാരണക്കാരിലാണ്കൂടുതലുംകൊറോണ ചാതിയുടെപ്രവർത്തനംനടത്തുന്നത് കാരണംഅന്നന്ന് ജോലിക്ക് പോയികിട്ടുന്ന കാശു കൊണ്ട്അരി വാങ്ങാൻ ഒക്കൂലജോലി തീരുമ്പോഴേക്കുംകടകൾ അടച്ചിരിക്കണം…

സ്വാതന്ത്ര്യദിനാശംസകള്‍.🧡🤍💚.Lisha Jayalal

എന്നാണിനി നാംഅടിമത്ത്വത്തിന്റെചങ്ങലകൾ പൊട്ടിക്കുക ? സ്വാതന്ത്യത്തെകൈപ്പിടിയിലൊതുക്കിചങ്കുറപ്പോടൊന്നു പറയുകഞാൻ സ്വതന്ത്രയാണെന്ന് ! എന്നാണിനിപെറ്റ കുഞ്ഞിനമ്മിഞ്ഞനഷ്ടപ്പെടാതിരിക്കുക ? കെട്ടുതാലിയുടെസ്വാധീനത്തിൽപാമ്പിൻ വിഷംഏൽക്കാതിരിക്കുക ? വയറു വിശന്നവനെകള്ളനെന്നു മുദ്രക്കുത്തികൊല്ലാതിരിക്കുക ? പിഞ്ചു പൈതങ്ങളെവൃദ്ധയെപ്പോലുംകാമത്തിനിരയാക്കാത്തഒരു ദിനമെന്നാണുണ്ടാവുക? വൃദ്ധ സദനങ്ങളില്ലാതെമക്കൾ മാതാപിതാക്കളെനോക്കുന്ന ഒരു ദിനംഎന്നാണുണ്ടാവുക? ഇരുട്ട് നിറഞ്ഞൊരീവഴികളിൽ വിളക്ക് കത്തിച്ച്നമുക്കൊന്നായിപുതിയൊരുഭാവി…

കറുത്ത മാമി …. Kalakrishnan Uzhamalakkal

കറുത്തമാമീ കറുത്തമാമീ എന്റെദക്ഷിണേശ്വരത്തെ കറുത്തമാമീ കറുത്തമായി കറുത്തമായി എന്റെഹൃദയത്തിലേ,ക്കറുത്തമായീ വരട്ടുബീജപരമ്പര,മായിയിൽനിന്നകലത്തകലെ, യകലേ എറിഞ്ഞു പാഷാണങ്ങളെ ദിനസരിമനസാവാചാപൂജ നടത്തൂ കരിയുടലൊളിയാം ശാന്തസമുദ്രകരിമനസ്സിൽ സമുദ്രബീജം പ്രലയജലധീ,ലൊരു കണമായകണമൊരു ബീജഗുണമാണെന്റെ അനാദിയനന്ത കാളിമ മാതരേഎൻപ്രിയകാളിമ മാതരയേ എന്റെസുഷുപ്തി,യഗാധതലങ്ങളിൽഅന്നു,മിനിയു,മിടക്കിടയും ഇങ്ങനെ വന്നു ചുഴലം പൊതിയുമീഭദ്രകാളിമേ നീ ഭദ്രകാളീ…

സുവിശേഷങ്ങളിൽ പറയാതിരുന്നത്…. M B Sree Kumar

ഒരു ഓഫ് റോഡ് യാത്രയിൽജീപ്പിൽ നിന്നും മഷിക്കുപ്പി മറിഞ്ഞ്അക്കേഷ്യാ തോട്ടങ്ങളിൽ വീണു. കറുത്ത കാട്.മഷി പുരണ്ട ദിനപത്രത്തിലിരുന്നാണ്വിയർപ്പിൽ മുക്കിയെഴുതിയ പാട്ടുകൾ പാടിയത്. വെള്ളം വലിച്ചെടുത്ത അക്കേഷ്യാ മരണത്തണലിൽപേനയാൽമഷിയൊപ്പുകൾ മായാതെമാസവേതനം കാത്ത്നീണ്ട ഒറ്റവരിയിൽ വിയർക്കുന്നു. നിര നിരപെരുവഴികളിൽകൊടിയേന്തിയ ചോനനുറുമ്പുകൾ നീളേ പോകുന്നു.കുടുംബം പുലർത്താൻകാട്ടു…