Category: സിനിമ

“അബലയല്ല നമ്മൾ

രചന : ജയചന്ദ്രൻ ശൂരനാട് ✍ കുടുംബശ്രീ രജതജൂബിലി പ്രമാണിച്ച് ജനുവരി 26സംസ്ഥാനമാകെ നടക്കുന്നചുവട് 2023 ലേക്ക് വേണ്ടി ഞാൻ എഴുതിയ കവിത “അബലയല്ല നമ്മൾഅടിമയല്ല നമ്മൾഅടിയുറച്ച് ചുവടുവെച്ചശക്തിയാണ് നാം.സ്ത്രീശക്തിയാണു നാം..അടുക്കളച്ചുമരിലും,അടുപ്പിനുള്ളിലുംഅടച്ചിടാനുള്ളതല്ല നമ്മൾ, ജീവിതംകരിപുരണ്ട ചേലകൾ,കരഞ്ഞു വീർത്ത കണ്ണുകൾ,പഴങ്കഥകൾ മാത്രമായ്സ്ത്രീകളിന്നു ശക്തരായ്പഞ്ജരത്തിനുള്ളിലെ…

വർഷാവസാനം അവളൊന്നു വിളിക്കും..

രചന : ഷാ ലി ഷാ ✍ വർഷാവസാനം അവളൊന്നു വിളിക്കും..‘ഹലോ’യ്ക്കിപ്പുറം അഞ്ചു മിനിറ്റ്ശ്വാസങ്ങൾ മാത്രം മിണ്ടും..ഇടക്കൊരു മൗനമുനമ്പ്വഴിതെറ്റിക്കയറിയിട്ടെന്ന പോലെമൂക്കൊന്നു ചുവക്കുംഅയാളൊരു തുമ്മലിൽ ഞെട്ടും“അച്ചായൻ ഓക്കെയല്ലേ..?”തൊണ്ടയിലിറക്കിയ ഒച്ച്തിരിച്ചു കയറും പോലെനേർത്ത് വലിഞ്ഞൊരൊച്ചഇത്തിരിയുയിരോടെ വീണു പിടയ്ക്കുംകൊഴുപ്പ് പുരണ്ടാവണംശബ്ദത്തിനിത്തിരി പഴക്കമെന്നോർക്കും..അയാൾ മെല്ലെ ചിരിക്കുംഒറ്റക്കയ്യിലൂന്നിഞെരിഞ്ഞെണീക്കും..വടക്കോട്ട് വേച്ചു…

ഞാനും നീയും

രചന : മനോജ്‌.കെ.സി.✍ ഞാനെന്തിന് നിന്നുടെ പാഴ്മൊഴി കേട്ടു രസിക്കേണംഞാനെന്തിന് നിന്നുടെ വൈകൃതമൊക്കെ കണ്ടു മടുത്തു ക്ഷമിക്കേണംഞാനെന്തിന് നിന്നുടെ വരയിൽ വരിയായി ചേർന്നു നടക്കേണംഞാനെന്തിന് വെറുതെ നിന്നുടെ പൂതിയ്ക്കൊത്തു ചരിക്കേണംഞാനെന്തിന് നിന്നുടെ വരവുകൾ കാത്തെൻ കണ്ണു കഴയ്ക്കേണംഞാനെന്തിന് നിന്നുടെ കളവുകളെല്ലാംമൂടിമറച്ചു പിടിക്കേണംഞാനെന്തിന്…

‘നൻപകൽ നേരത്ത് മയക്കം’

അവലോകനം : ചാക്കോ ഡി അന്തിക്കാട് ✍ ലിജോ ജോസ് പല്ലിശ്ശേരി & മമ്മൂട്ടി കൂട്ടുകെട്ടിൽഒരു മാജിക്കൽ-റിയലിസ്റ്റിക്ക് ക്ലാസ്സിക്‌ ഫിലിം!ജനുവരി 19ന് പാലക്കാട്‌ ന്യൂ ആരോമയിലെ ഹൗസ് ഫുൾ 1st ഷോ, കുടുംബസമ്മേതം കണ്ടപ്പോൾ തോന്നിയ എളിയ ആസ്വാദനംഇപ്പോൾ തിയറ്ററിൽ ഓടുന്ന,…

അക്ഷരയാത്ര .

രചന : അജികുമാർ നാരായണൻ! ✍ അക്ഷരമഗ്നി,യായറിവിൻ തെളിച്ചമായ്അക്ഷീണമുയരട്ടെ മന്നിടത്തിൽ .അപ്രമേയങ്ങളെ തല്ലിക്കൊഴിക്കാൻഅക്ഷരപ്പടയാളിക്കൂട്ടമാകാം ! ആവതില്ലാത്ത കാലത്തുമക്ഷരംആശയേറ്റുന്നൊരു ദീപമല്ലോ!ആടിയുലയുന്ന ജീവിതയാത്രയിൽആർക്കുമേ കൈവരും ധൈര്യമല്ലോ! ആയുധമായി ധരിച്ചിടാമക്ഷരംആരാധനയ്ക്കൊരു ഭാവഗീതംആഴികൂട്ടുവാൻ അക്ഷരമരണിയുംആഴികടക്കുവാൻ ഓടമായ് ! ഭാഷതന്നാത്മാവിൻ താളമായ്ഭാവനയാർന്നിട്ട് ചേലുവിടർത്തിടാംഭാവിതന്നിലെയാകാശ സീമയിൽഭാവതീവ്രമായ് ചിറക് വിരിച്ചിടാം! വങ്കത്തരങ്ങളെ…

നടത്തക്കാർ

രചന : ഡോ .സുഷമ ബിന്ദു ✍ രാവിലെഒരുപറ്റം അവയവങ്ങളെ ആട്ടിത്തെളിച്ചുകൊണ്ട്അവൾ നടക്കാനിറങ്ങുന്നു.മെരുങ്ങുന്നില്ലവ തീരെഅവളുടെവേഗത്തിനൊപ്പമെത്താൻകൂട്ടാക്കുന്നുമില്ല.ഈയിടെയായിഒരെണ്ണത്തിനുമില്ല ഉത്സാഹം.പുലിവന്നാൽപോലുമില്ല വേഗം.കാലെത്തുമ്പോഴേക്കുംഓമനിച്ചതിനെ കടിച്ചെടുത്ത്കുറുക്കൻതിരിച്ചു പോകുന്നു.കയ്യെത്തുമ്പോഴേയ്ക്കും ചോര കുടിച്ച് വീർത്ത്കൊതുക് പറന്നു പോകുന്നു .മുന്നോട്ടു മുന്നോട്ടെന്ന് വയർഅവൾക്കു മുമ്പേ കുതിച്ചു ചാടുന്നുഅനുസരണക്കേട് നന്നല്ലആർക്കായാലും .മുടി കെട്ടാൻ പറഞ്ഞയച്ച…

വീടുപണിയാനറിയാത്തവന്‍ വീടുപണിയുമ്പോള്‍.

രചന : ശങ്കൾ ജി ടി ✍ വീടുപണിയാനറിയാത്തവന്‍വീടുപണിയുമ്പോള്‍മുഴുവന്‍ സാങ്കേതികവിദ്യയോടുംകൂടി പ്രപഞ്ചം അവനോടു കൂട്ടുചേരുന്നുഅവനില്‍നിന്നുംഒരു തരംഗം പുറപ്പെട്ട്ചെന്ന്പ്ലാന്‍ വരക്കാനറിയാവുന്ന ഒരെന്‍ജിനീയറുടെഅറിവില്‍പോയി മുട്ടുന്നുഎന്‍ജിനീയറിലെപ്ലാന്‍സംബന്ധിയായ എല്ലാ അറിവുകളും സടകുടഞ്ഞഴുന്നേറ്റ്അവനായിനല്ലൊരു പ്ലാന്‍ വരച്ചുവയ്യ്ക്കും.പ്ലാന്‍ വരപ്പിച്ച്പ്രപഞ്ചംകൈകഴുകുന്നില്ലവീടുപണിയാന്‍ അവനിൽനിന്നുംപ്രപഞ്ചം ഒരു കോണ്‍ട്രാക്ടറിലക്ക് തരംഗങ്ങളെ പായിക്കുകയായി..കോണ്‍ട്രാക്ടറില്‍നിന്നുംവിവിധ തരംഗങ്ങള്‍പാഞ്ഞുപാഞ്ഞു ചെന്ന്വാനമെടുക്കാനും മണ്ണുചുമക്കാനുംകല്ലുകെട്ടാനുമറിയാവുന്നവരെകൂട്ടിവരുത്തുംതറകെട്ടി…

അബോർഷൻ

രചന : നിയാസ് സലിം✍ വരണ്ട മണ്ണിൽനാലടി വ്യാസത്തിലൊരുവൃത്തം വരച്ചു.നാല്പതടിതാഴ്ത്തണമെന്നൊരാൾ.തൊണ്ടയറുത്ത്,ഹൃദയം തുരന്നുനോക്കി.നിലച്ചുകൊണ്ടിരിക്കുന്നജീവശ്വാസംമാത്രമവിടെ!ആരോ പറഞ്ഞു ,വീണ്ടുംകുഴിച്ചാ –ലാമാശയത്തിലെത്തു –മവിടെയുണ്ടെന്ന്.അങ്ങനെയാണയാൾവന്നത്!കുഴലിറക്കിയത്..ആദ്യമൊരു വലുതുംപിന്നതിൽ ചെറുതും .ഗർഭപാത്രവും തുരന്നതുതാഴോട്ടിറങ്ങി,ചെഞ്ചോര തുമ്മിത്തുമ്മി –യൊരുതുണ്ട് വെള്ളംപുറത്തോട്ടു തെറിച്ചു.മണ്ണൊന്നു പിടച്ചു,ഹൃദയം നിലച്ചു.

അവസാനനിദ്ര

രചന : മംഗളാനന്ദൻ ✍ രാവുകൾ തോറും നമ്മൾനിദ്രതൻ മടിത്തട്ടിൽമേവുമ്പൊളാശിക്കുന്നുവിസ്മൃതി നുകരുവാൻ.ഇരുളിൻ പുതപ്പിന്റെകീഴിലെ സുഖം തേടിഇരവിലെന്നും നമ്മൾഉറങ്ങാൻ പഠിക്കുന്നു.നിദ്ര, തൻ മടിത്തട്ടി-ലൊരുക്കിത്തരും ശയ്യ,ഭദ്രമാണതിൽ നമ്മ-ളിടയ്ക്കു സ്വപ്നം കാണും.കേവലം മധുരിമമാത്രമല്ല,തിന്നൊപ്പംനോവിന്റെ കിനാക്കളുംനിദ്രയിൽ വിരിയുന്നു.പേക്കിനാവിനെ പേടിവേണ്ടല്ലോ,യുണരുമ്പോൾരാക്കിളിപോലെ പറ-ന്നകലും പുലരിയിൽ.ഈവിധമുണർവിലെഓർമ്മതൻ തുടർച്ചയെജീവിതമെന്നു നമ്മൾപേരിട്ടു വിളിക്കുന്നു.ഒരുനാളതിൻ നേർത്തകണ്ണികൾ…

അമ്മ

രചന : തോമസ് കാവാലം ✍️ അമ്മേപ്പോലവനിയിലാരുംജനിച്ചിട്ടില്ല ജനിക്കില്ലനമ്മേപ്പോലെ നമ്മേക്കണ്ട്നന്മവിളമ്പാനറിയുന്നോൾ. അമ്മിഞ്ഞപ്പാലമൃതം തൂകിജന്മം സഫലമാക്കുന്നോൾഅമ്മമനസ്സിനുണ്മ നിറയെകണ്ണിമ തെറ്റാതുഴിയുന്നു. സന്മനസ്സാകെ സുന്ദരചിന്താസുമങ്ങളാകെ വിടർത്തുന്നുതുമ്പപ്പൂവിൻ ശുദ്ധതയാണാ-യമ്മ മനസ്സിനുള്ളറയിൽ തുമ്പികൾ പോലെ പാറിപ്പാറുംഅംബ,യീശ്വര തിറയാണ്കുമ്പിട്ടവളെ മുമ്പിൽ നിർത്തുംജഗദീശ്വരനും ധരണിയിതിൽ മാമുണ്ണാനായ് മക്കളെയെല്ലാംമടിയിലിരുത്തുന്നൻപോടെകണ്ണും കാതുമെന്നതു പോലെകരുതലവളോ നൽകുന്നു.…