ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

തീർത്ഥ കണങ്ങൾ

രചന : ശ്രീകുമാർ എം പി✍ മനസ്സിലുണ്ടാഴമുള്ളനീലത്തടാകം !നീരജങ്ങൾ വിടർന്നു നില്ക്കുംനീലത്തടാകംനീർമണികളൊത്തുകൂടുംനീലത്തടാകംനീന്തി നീന്തി മീൻ തുടിയ്ക്കുംനീലത്തടാകംആനന്ദം നുരഞ്ഞുയരുംനീലത്തടാകംആത്മഹർഷ നിർവൃതിയായ്നീലത്തടാകംആത്മദു:ഖ മലിഞ്ഞടിയുംനീലത്തടാകംരോദനങ്ങൾ വിതുമ്പി മായുംനീലത്തടാകംആശ്വാസക്കാറ്റ് വീശുംനീലത്തടാകംആഗ്രഹങ്ങൾ നാമ്പുനീട്ടുംനീലത്തടാകംആരോരുമറിയാത്തനീലത്തടാകംആഴത്തിൽ സത്യമുള്ളനീലത്തടാകംആത്മദീപം ജ്വലിച്ചു നില്ക്കുംനീലത്തടാകംപ്രചണ്ഡ കോളിളക്കങ്ങളിൽപെട്ടുഴറാതെശിഥിലമായ മോഹങ്ങളിൽപെട്ടുഴലാതെചിതറിയ ചിന്തകൾക്കടിമയാകാതെമൃദുല വികാരങ്ങളിലുലഞ്ഞു വീഴാതെവിരുതുള്ള നാവികനായ്നിവർന്നു നില്ക്കണംഅമരത്തിരുന്നു, നൗകലക്ഷ്യം…

ചുരുൾവലയം

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ) ✍ ഒരുച്ചമയക്കക്കനവിൽഏതോയൊരുരാത്രിയുറക്കത്തിൽ ഒരമ്മസ്വാതന്ത്ര്യം തോണി തുഴഞ്ഞകലുന്നസ്വപ്നം കാണുകയാണെന്നുകിനാവ് കാണുന്നു..ആ കിനാവിനുള്ളിലൊരുഞാൻ വൈര്യങ്ങളില്ലാത്തരാഷ്ട്രത്തിൽഗണിത ചിഹ്നങ്ങളില്ലാത്തകണക്കു പുസ്തകത്തെകനവ് കാണുന്നു..ജ്യാമീതീയ രൂപങ്ങളെല്ലാംകൂട്ടിച്ചേർത്ത് ഭൂപടംവരയ്ക്കുന്നുവെന്നുംഅതിൽ ഉടലഴകുകളെക്കാൾവയർവളവുകളാണെന്നുംകിനാവ് നെയ്യുന്നുആ കനവിലെന്റെച്ഛൻജ്യാമിതിയിലെസൂത്രവാക്യങ്ങളെജന്തുശാസ്ത്രത്തിലെപാമ്പുകൾ വിഴുങ്ങിയസ്വപ്നത്തെ പെറ്റിടുന്നുഅമ്മയുറങ്ങുമ്പോൾവിശപ്പുണരുമെന്ന്അത് മൂത്ത് കലാപമുയരുമെന്ന്സ്വപ്നത്തിലച്ഛൻഅമ്മയുടെ കനവറുക്കുന്നുഎത്ര കനവുകൾക്കുള്ളിലാണ്കനിവുറവുകളുരുവാകുന്നതെന്ന്ഓർത്തോർത്ത്മുറിഞ്ഞുപോയൊരുസ്വപ്നത്തിലെ അടർന്നുപോയൊരുതാളിലാണ് കുറിച്ചതെന്ന്ഓർമ്മകെട്ടവന്റെ സ്വപ്നത്തിലവൻവെറുതെ…

ജീവമുകുളങ്ങൾ.

രചന : ബിനു. ആർ. ✍ കൽപ്പാന്തകാലത്തിൽകാലത്തിന്നെറുകയിൽമാമുനിയാകുമീശൻകറുത്ത കൺമിഴികൾകണ്ടുവിലോചനനായ്..കാലത്തോടേറ്റുമുട്ടാൻപൊന്നിൻ ഹൃദയവുമായ്പൂത്താലത്തിൽ നെയ്നാളവുമായികാത്തുനിന്നു,അവൾമലരമ്പനെ കാത്തുനിന്നു.ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽചിത്രവദനവുമായി കത്തിരുന്നവൾമാന്മിഴിയാൾ,ചിലമ്പിച്ചചിന്തകളാൽ കണ്ടുനിന്നുമാരനെന്നു ഗണിതം ചൊല്ലിയവനെപലവട്ടം കണ്ടുനിന്നു.യാമം നിലാവിൽ മുങ്ങിയനേരംനക്ഷത്രവിളക്കുകൾ കണ്ണടച്ചനേരംപകർന്നു കിട്ടിയ ജീവമുകുളവുമായ്തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞുഅവൾ അനുരാഗലോലയായ് മൂളിനിന്നു.ആരുമേ കാണാതിരുന്നരാവിൽആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്അനുരാഗലോലയായ് അവളിരുന്നുഅരികിൽ രാഗരേണുക്കളുമായ്ആരാനുമറിയാതെ…

ദേശാടനം

രചന : ജയേഷ് പണിക്കർ✍ തേടിയലഞ്ഞു നടക്കുന്നു ഞാനെന്നുംമഴ പോലെ തോരാമിഴി നീരുമായിശാന്തമായിന്നൊരു തീരത്തണയാൻശാശ്വത സ്നേഹത്തണലിനായിദേശങ്ങളേറെയായ് താണ്ടിയെന്നുംദേഹമങ്ങേറെ തളർന്നു പോയിആത്മ സംഘർഷത്തിന്നലയാഴിതന്നിലിന്നാഴ്ന്നുപോവുന്നിതായിരങ്ങൾകണ്ടെത്തിയില്ല ഞാനെങ്ങുമേ ശാന്തിതൻ വെള്ളരിപ്രാവുകൾ വിസ്മൃതിയായ്വെയിലറിയാതെ തണലറിയാതെവഴിയേറെ യങ്ങു കടന്നു പോകെഅറിയുന്നു ഞാനൊരു സൂര്യനെവിടേയുംഒരു നിലാവൊരു നദി ,പൂക്കളതുംകാഴ്ചകളെല്ലാമേ മിഥ്യയെന്നുള്ളതുംയാഥാർഥ്യമെന്ന…

പഞ്ഞിമരത്തിൻ്റെ പ്രേതം

രചന : ഷീബ റെജികുമാർ✍ തൊടിയിലിപ്പോഴുംതനിച്ചലഞ്ഞു നടക്കാറുണ്ട്പണ്ടത്തെ കളിക്കൂട്ടാംപഞ്ഞിമരത്തിൻ പ്രേതം…നിറയെ വവ്വാൽക്കൂട്ടംതലകീഴായ്ത്തൂക്കിക്കൊണ്ട്…കറുമ്പൻമേഘങ്ങളെതോളത്തിരുത്തിക്കൊണ്ട്…കലി കേറിയ കാറ്റിൻകയ്യുകളുണങ്ങിയ കായകൾതല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,കഥകൾ പറയുന്ന മുത്തി തൻതലമുടിച്ചിടപോൽപഞ്ഞിത്തുണ്ടാൽമെത്ത വിരിച്ചും കൊണ്ട്….ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽഗൃഹാതുരം, ചിണുങ്ങുമ്പോൾചെല്ലും കിഴക്കേയതിരിൽ ഞാൻ….ഇരുട്ടു വീഴും തൊടിമൗനത്തിലാഴും നേരം,എനിക്കു ദർശനം നൽകുംപഞ്ഞിമരത്തിൻ പ്രേതം….കവിത ദംശിച്ചതാം കുട്ടിഞാനതിൻ…

വ്യർത്ഥവൃത്തം

രചന : സുരേഷ് പൊൻകുന്നം✍ നീ വിളിച്ചതും ഞാൻ കേട്ടില്ലഞാൻ വിളിച്ചതും നീ കേട്ടില്ലനാം വിളിച്ചതും നാം കേട്ടില്ലകേട്ടതും കേട്ടതും നാം കേട്ടില്ലകേട്ടില്ല നിന്റെ പരിദേവനങ്ങൾകണ്ടില്ലയെന്റെ മിഴിനീരുകൾമാറാലകെട്ടുംമനസ്സുമായി നാംആരാധനാ വാതായനങ്ങളിൽകുമ്പിട്ട് നിൽപ്പൂഇല്ല മാമ്പൂ വിരിഞ്ഞതും കണ്ടില്ലകണ്ണിലെകൈത്തിരി നാളവും കണ്ടില്ലകണ്ണു കാണാതെകാത് കേൾക്കാതിരിക്കുവാൻവീണ്ട…

കാത്തിരിപ്പ്..

രചന : ദീപക് രാമൻ.✍ നീ എവിടെയാണ്…ഒരിക്കലെങ്കിലുംഎന്നെ കാണണമെന്ന് നിനക്ക് ആഗ്രഹമില്ലേ…നമ്മൾ അവസാനമായി കണ്ട ദിവസംനീ എന്നെത്തന്നെ നോക്കിയിരിക്കുന്നതും,കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു.കാത്തിരിക്കണമെന്ന് പറഞ്ഞിട്ടല്ലേ അന്ന് നീ പോയത്…ഞാനിപ്പോഴും നിന്നെയും കാത്തിരിക്കുകയാണ്…എൻ്റെ ഹൃദയാങ്കണത്തിൽനിനക്കുവേണ്ടി പൂക്കുന്നവാകമരങ്ങളുണ്ട്…എൻ്റെ ഹൃദയാംബരത്തിൽനിനക്കുവേണ്ടി തെളിയുന്നനക്ഷത്രങ്ങളുണ്ട്…എൻ്റെ ഹൃദയ സാഗരത്തിൽനിന്നെ പുണരാൻ…

കാത്തിരിപ്പ്*

രചന : സതീഷ് വെളുന്തറ✍ എൻ രാഗ മല്ലിക നിന്നിൽ വിടരുവാൻആരെ തപം ചെയ്യേണ്ടതുണ്ട് ഞാൻ ചൊല്ലുമോവർഷങ്ങൾ കൊഴിയുന്നു നാമറിയാതേറെവർഷവും പൊഴിയുന്നു കാത്തു നിന്നീടാതെസംവത്സരങ്ങൾ കൊണ്ടേറെ ഞാൻ ദാഹിപ്പൂസ്നേഹ മധുര മധുവുണ്ടുറങ്ങുവാൻകാലമിനിയേറെയില്ല യെന്നോർക്കണംപാരിതിൽ പാറി ക്കളിച്ചീടുവാൻമുറ്റത്തു തുമ്പികൾ നൃത്തമാടിക്കൊണ്ട്പൂന്തേൻ നുകരുന്ന കാഴ്ച…

കടലലപ്രണയം (നാടൻ പാട്ട്)

രചന : മംഗളൻ എസ് ✍ കറുത്തഴകുള്ള പെണ്ണ് കുളിക്കണ്കടലിളക്കിയോൾ മുങ്ങിക്കുളിക്കണ്കടൽത്തിരകള് മാനത്ത് മുട്ടണ്കരിമിഴികളിൽ പ്രണയമേറണ്കടക്കണ്ണാലവളെന്നെയെറിയണ്കടക്കണ്ണമ്പെന്റെ നെഞ്ചിത്തറക്കണ്കടലിരമ്പണ് കാറ്റടിക്കണ്കടക്കാറ്റടിച്ചെന്റെ മനം കുളിരണ്കടലിച്ചാടുവാൻ മോഹമേറണ്കരളിനുള്ളിൽ പ്രണയമേറണ്കരയിനിന്നുഞാൻ സ്വപ്നം കാണണ്കരിമിഴിയാളെൻ കൈപിടിക്കണ്കടക്കണ്ണമ്പാലെൻനെഞ്ചുതുളക്കണ്കരൾ പിടക്കണ് മനം കുളിരണ്കടലിൽ ഞങ്ങള് നീന്തിക്കുളിക്കണ്കരിമിഴിയാളെക്കെട്ടിപ്പുണരണ്..

നൃത്ത സപര്യയക്ക് വിരാമം

രചന : അനിയൻ പുലികേർഴ്‌ ✍ കേളിയേറുന്ന കേരളത്തിൻകലവിശ്വവിഖ്യാതമാക്കി മാറ്റികാൽചിലങ്കയുടെ നൂപുര ധ്വനിആവാഹിച്ചേറെ വളർത്തിമോഹിനിയാട്ടത്തിൻ വേരുകൾതേടി മലയാള നാട്ടിലണഞ്ഞുമലയാളിയല്ലാതിരുന്നിട്ടുമവർമലയാളത്തെയറിഞ്ഞുമോഹിനിയാട്ടത്തിൻ വേരുകൾആഴത്തിൽ തന്നെ ആഴ്ത്തിമോഹിനിയാട്ടത്തിൻ വേരുകൾലോകത്താകെ പടർത്തിവേരുകളിലൂന്നിയാ നൃത്തത്തെവേറിട്ട കാഴ്ചയുമാക്കിനൃത്തരൂപത്തെ നവീനമാക്കിപുതുമയും പുതുഭാഷ്യമായിനെറ്റി ചുളിച്ചു ഉത്തരം തേടി യോർക്ക്ലാസ്യത്തിൽ മറുപടിയേകിചെറുപ്പത്തിൽ ചുവടു വെച്ചില്ലെങ്കിലുംഅടവുകളൊട്ടു…