Category: സിനിമ

ഗാന്ധിയുടെ ചിരി

രചന : ജനാർദ്ദനൻ കേളത്✍ ലക്ഷ്മിയുടെതട്ടകത്തിൽതനിക്കൊപ്പംസരസ്വതിയേയുംഗണപതിയേയുംപ്രതിഷ്ഠിക്കണമെന്നജൽപനം കേട്ട്നിസ്വാർത്ഥംചിരി തൂകി –രാഷ്ട്രപിതാവ്!സ്വാർത്ഥതയുടെഇരുട്ടറകളിൽതടവിൽ കിടന്ന്ചിതലരിക്കുന്നധന-ലക്ഷമിയെ,പുരോഗതിയുടെവഴികൾക്കായി,മോചിപ്പിക്കാൻവിദ്യയുടെ വെളിച്ചവുംവിഗ്നേശൻ്റെ വിവേകവുംതുണയായെങ്കിൽ!, എന്ന്ദിവാസ്വപ്നം കണ്ട്ചിരിച്ചവതാവാം –…പാവം പിതാവ്!

മറുകര തേടി

രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്‌കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…

കാരുണ്യത്തിന്റെ കൈ

രചന : ടി എം നവാസ് വളാഞ്ചേരി✍ പരാതിയാണ്. പരിഭവമാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന്. ദൈവത്തിലഭയം തേടുംമുമ്പ് നാംഅഭയമാകണം .സ്നേഹമാവണം. സഹജനും സഹജീവികൾക്കും. തെറ്റ് പൊറുത്തു കിട്ടാൻ ശഠിക്കുന്ന നാം കൂട്ടിന്റെ കൊച്ചു തെറ്റുകൾ മാപ്പാക്കാൻതയ്യാറല്ല പോലും. കഴുകണം. കഴുകിക്കളയണം മനസ്സകം.…

നിശബ്ദകാമുകൻ

രചന : ജോയ് പാലക്കമൂല ✍ ഔചത്യമില്ലാതെ കടന്നുവന്നവൻഔദാര്യമെല്ലാം മാറ്റിവച്ചുഉപചാരമില്ലാത്ത ദൂതനെൻ്റെയുൾച്ചൂട് മെല്ലെ കവർന്നെടുത്തു. വിധിയുടെയെഴുത്തോലവായിച്ചുറച്ചവൻവിളിച്ചുണർത്താതെയെൻവീട്ടിലെയഥിതിയായ്. മൂടൽമഞ്ഞൊഴുകുമിമൂവന്തിയാത്രയിൽമൂകാഭിലാഷങ്ങൾ മെല്ലെമൂടിത്തണുപ്പിക്കുന്നവൻ കാര്യം പറയാതെകണ്ണുകൾമൂടുന്നവൻ്റെകണക്കിലെ കണിശതകളിതമാശയല്ലന്നറിയുന്നേരം. കണ്ടു കണ്ടിരുന്നവൻ്റെകഥയൊരുകോലംവരച്ചുകൊണ്ട്.കപടലോകത്തിനൊരണ്ണം കുറക്കുന്നു.കടമകൾ കൊണ്ടാമൗനിയിന്ന്.

വർത്തമാനം

രചന : സുരേഷ് പൊൻകുന്നം✍ നമുക്കല്പം വർത്തമാനംപറഞ്ഞിരിക്കാം,നാട്ട്കാര്യംഅതുവേണ്ടഅല്പം രാഷ്ട്രീയംഅതെനിക്കിഷ്ടമില്ല,ദാ.. ആ വാകമരച്ചോട്ടിലിരുന്ന്അല്പം പ്രണയമന്ത്രങ്ങൾ,അയ്യോ വയ്യാ അതൊക്കെകാലം കഴിഞ്ഞ ചിന്താഗതി,നമുക്ക് ശാസ്ത്രത്തെക്കുറിച്ച്സംസാരിക്കാം,പുത്തനറിവുകളുമായിഅതങ്ങനെ വളരുകല്ലേ,അത് വേണ്ട,അറിവധികമായാൽ കുഴപ്പമാണ്അറിഞ്ഞതൊക്കെ മതിതൃപ്തിപ്പെട്ട് ജീവിച്ചോളാം,നാട്ടുകാര്യം വേണ്ടരാഷ്ട്രീയം വേണ്ടപ്രണയം വേണ്ടശാസ്ത്രം വേണ്ടഎങ്കിൽ നീ പോയിപൊങ്കാലയിടുകഞാൻ പോയി മല ചവിട്ടാം,അതാണ് നല്ലത്,എന്റെ…

പ്രണയമുറിവുകൾ

രചന : അൻസാരി ബഷിർ✍ വെട്ടിപ്പിളർന്നിട്ട ജീവൻ്റെ ഉച്ചിയിൽരക്തം കിനിയുന്ന പച്ചമുറിവ് നീഒട്ടുമുണങ്ങാൻവിടാതെയാ മുറിവിനെകുത്തിച്ചികഞ്ഞ് പിടയ്ക്കുന്നതെൻ സുഖം പ്രണയം നുരഞ്ഞ നാൾതൊട്ട്, സയാമീസ്-ഹൃദയങ്ങൾ ഉള്ളിൽ ചുമക്കുന്നവർ നമ്മൾഒന്ന് തളർന്നാലടുത്തതിൽ നിന്നൂർജ്ജ-മെന്നും വലിച്ചൂ പുലർന്നിരുന്നോർ നമ്മൾഎന്നിട്ടുമെന്തു നീ തീക്കനൽപ്പായയിൽഎന്നെ തനിച്ചാക്കി പോയ്മറഞ്ഞുഎന്നിട്ടുമെന്തെൻ നിശ്ശബ്ദമാംനിലവിളി…

നിരാശാദലങ്ങൾ📒

രചന : മനോജ്‌.കെ.സി.✍ നാക്കിലയിൽ വിളമ്പിയിട്ട നിരാശകൾകലങ്ങിമറിഞ്ഞ കണ്ണുകളുമായെന്നേ…ഒളിക്കണ്ണിട്ട് നോക്കുമ്പോൾ… കാലത്തിനും കാലാവസ്ഥയ്ക്കും മുന്നേഎന്നോ ഉള്ളിൽ കോറിയിട്ടഎന്റെ പഴമൊഴി കിലുക്കങ്ങൾക്ക്സത്യത്തിന്റെ ഛായ… മോഹങ്ങളുടെ വെള്ളാരംകല്ലുകൾഒന്നിനു മീതെ മറ്റൊന്നായിഅടുക്കിവെച്ചും സ്വപ്‌നങ്ങൾ നെയ്തുംഞാൻ നടന്നു നീങ്ങിയ വഴികളിന്നുംഓരം ചേർന്ന് കിടപ്പുണ്ട്…ആശയുടെ വിത്തുകൾ… അതിനുള്ളിൽ ഒരു…

കുരുക്കുകൾ വിൽപനക്ക്

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച …. നാളേറെയോടി പുറം നാട്ടിലൂടവൻ നാടിതിൽ…

അവളവളാകുമ്പോൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ സ്വപ്ന സൗഗന്ധികങ്ങളെനേർത്ത നിലാച്ചിന്തുകൾചുംബിച്ചുണർത്തുന്നനീലരാവുകളിലാണ്ഗന്ധർവ്വഗന്ധംഅവളെ ചുറ്റിവരിയുന്നതുംരസരേണുക്കളുടെകടുംകെട്ടുവീണകുചാഗ്രങ്ങളിൽഉന്മാദത്തിന്റെകനൽപ്പൂക്കൾ വിരിയുന്നതുംദന്തക്ഷതങ്ങളാൽഅധരങ്ങളിൽരുധിരരുചിപടരുന്നതും .നിദ്രാന്തരങ്ങളിലാണ്കൊഴിഞ്ഞുപോയകിനാവിന്റെശലഭചുംബനങ്ങളാൽഉടൽപ്പെരുക്കങ്ങളുടെവെള്ളിടിവെട്ടുന്നതുംരോമകൂപങ്ങളിൽ പ്പോലുംതൃഷ്ണകൾ തെഴുത്ത്മിഴിക്കോണുകൾവാകപ്പുല്ലുകളെപ്പോൽസൂര്യനെത്തിരയുന്നതുംരാമപാദം തേടുന്നൊരുമോഹശിലയായ്പെണ്ണുമാറുന്നതുംപ്രകൃതിപരിണാമത്തിന്റെകവിതപാടുന്നതും.കാലംകനച്ചുനാറിയപഴന്തുണിക്കെട്ടുപോൽഅടുക്കളപ്പടിയിൽപ്രതിഷ്ഠിക്കുമ്പോൾഅവളെച്ചുറ്റിയിരുന്നത്ശ്വാസം മുട്ടിക്കുന്നപുകച്ചൂര് മാത്രമാകുന്നു .സ്ഥൂലകുചകുംഭങ്ങൾനീരുവറ്റിത്തീർന്നപേരില്ലാഫലമാകുന്നു .മിന്നൽദ്യുതിചിതറിയിരുന്നഉടൽച്ചുഴികൾനിശ്ശബ്ദതടാകങ്ങളെപ്പോൽശാന്തമായ് തീർന്നിരിക്കുന്നു .,ആർദ്രസ്നേഹത്തിന്റെഅഴകുനിറഞ്ഞിരുന്നമിഴിയിണകൾതുളുമ്പിയൊഴുകുന്നഅഴൽപ്പുഴകളായ്‌തീർന്നിരിക്കുന്നു .,ഇന്ന് ,പാമ്പു പടംപൊഴിച്ചപോൽഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്പരിവർത്തനത്തിന്റെപുതു മേലങ്കിയണിയുമ്പോൾപൊള്ളുന്നതാർക്കാണ് ..?അവളവളിടങ്ങളിൽഅവൾ അവളാകുമ്പോൾനോവുന്നതാർക്കാണ് ?കർമ്മണ്യേ ദാസി എന്നതിൽനിന്നുംകർമ്മണ്യേ…

യക്ഷി

രചന : മഞ്ജുഷ മുരളി✍ എന്നോ മൃതിയടഞ്ഞോരെൻഹൃദയം ജീവൻവെടിയാതിപ്പോഴുമീമണ്ണിലനാഥമായി സഞ്ചരിക്കുന്നു.പാലപ്പൂക്കളുംസുഗന്ധവുംഹേമന്തരജനിയും സാക്ഷിയായികറ്റവാർക്കുഴലിയെൻതങ്കവിഗ്രഹത്തിനുചുറ്റും ആരാധകർ.അവർതൻ മിഴികളിൽഭയകൗടില്യങ്ങളോ പ്രേമമോയക്ഷി, സൗന്ദര്യത്തിന്റെസർവ്വസ്വമാകും യക്ഷിഅഗ്നിസൗന്ദര്യം,അഗ്നിച്ചിറകിൽപറക്കുമെൻ സർപ്പസൗന്ദര്യംകാൺകെ വിസ്മരിക്കുന്നൂലോകം |അറിവീലാരും എൻമനോദുഃഖംനഗ്നസത്യത്തിൻ ഗുഹാമുഖമജ്ഞാതംലോകം പൊയ്മുഖംമാത്രംകാണ്മൂ.പ്രേമോഷ്മളമാം എൻഹൃദയത്തിൻസ്നിഗ്ധസുന്ദരഭാവം ആരറിവൂവനദുർഗ്ഗയാണവർക്കു ഞാൻപേടിസ്വപ്നമാണെന്നുമെന്നോർമ്മ.മധുരംവീണാനാദംനൂപുരകളനാദംചടുലംപാദം ചുവടുവയ്പിന്റെഉന്മാദവും എന്നിൽതുടിയ്ക്കുന്നു.ഞാനൊരു കലാകാരിഎന്റെയാത്മാവിൻജതിസ്വരമാരറിവൂ…!!