കുന്നംകുളത്തെ വേശ്യ
രചന : ധന്യ ഗുരുവായൂർ ✍ എല്ലായിടത്തുമെന്നപോലെകുന്നംകുളത്തുംഒരു വേശ്യയുണ്ടായിരുന്നു പുസ്തകങ്ങളെന്നാൽജീവനായവൾവായനയെന്നാൽഹരമായവൾ കുമ്മായമടർന്നുവീണലോഡ്ജുമുറികളിലെഅരണ്ടവെളിച്ചത്തിൽഒളിച്ചും പതുങ്ങിയും വരുന്നആൺകോലങ്ങൾകാമത്തിന്റെ ദാഹംതീർക്കുമ്പോൾപുസ്തകങ്ങൾ ഉറക്കെയുറക്കെവായിച്ചു രസിക്കുന്നവൾ.‘നീയെന്നെയൊന്നു ശ്രദ്ധിക്കെ’ന്ന്ആർത്തിമൂത്തവർ പറയുമ്പോൾപുച്ഛത്തോടെഅട്ടഹസിക്കുന്നവൾപറ്റില്ലെങ്കിൽ കടന്നുപൊയ്ക്കൊള്ളാൻ ആക്രോശിക്കുന്നവൾ അവൾക്കുറപ്പായിരുന്നുപകലുണ്ടെങ്കിൽരാത്രിയുണ്ടാകുമെന്ന്മാന്യന്മാർ മുഖപടമഴിക്കുമെന്ന് .മാംസം തേടികഴുകന്മാർ വരുമെന്ന്… നീയെന്തിന്പുസ്തകങ്ങളെ ഇത്രമേൽസ്നേഹിക്കുന്നതെന്ന്ഒരാളുമവളോട് ചോദിച്ചില്ല പഠിക്കാൻ മിടുക്കിയായിരുന്നവളെസ്കൂളിലേക്ക് പോകുമ്പോൾപ്രണയം നടിച്ച്തട്ടിയെടുത്ത്…