Category: സിനിമ

പൂങ്കുല ….. ശ്രീകുമാർ എം പി

പൂത്തിലഞ്ഞിച്ചോട്ടിൽ ഞങ്ങൾപുള്ളിക്കുടിൽ കെട്ടികൊച്ചു ചുള്ളികൾ നിരത്തിപുള്ളിക്കുടിൽ കെട്ടിപച്ചിലകൾ കൊച്ചു പൂക്കൾചുട്ടികളായ് കുത്തിചുള്ളിക്കുടിൽ ഞങ്ങളൊരുപുള്ളിക്കുടിലാക്കിചന്തമേറും പൂങ്കുലകൾനാലു ചുറ്റും തൂക്കികൊച്ചു തെങ്ങിൻ കുരുത്തോലതോരണമായ് തൂക്കിപ്ലാവിലകൾ ചേർത്തു കുത്തികിരീടങ്ങൾ ചൂടികൊച്ചു രാജകൊട്ടാരത്തിൽഞങ്ങളങ്ങു വാണുഉതിരു മിലഞ്ഞിപ്പൂക്കൾപരിമളം തൂകിപിന്നെയവ കോർത്തു ചാർത്തിഇലഞ്ഞിപ്പൂമാലസ്വർണ്ണവർണ്ണ മാർന്നിലഞ്ഞി-പ്പഴങ്ങൾ പെറുക്കിവിഭവങ്ങളാക്കി ഞങ്ങൾനല്ല സദ്യയുണ്ടുനാട്ടിലൊരു സ്വർഗ്ഗം…

ചേച്ചി …. Madathil Rajendran Nair

(ഇതിലെ ബിംബങ്ങളെല്ലാം ചേച്ചിയുടേത് മാത്രം. വാക്കുകൾക്ക് മാറ്റം വന്നിട്ടുണ്ടാവാം.) ഒരു രാത്രിമഴ പെയ്തൊഴിഞ്ഞപോലെനിൽപ്പാണുമലയാണ്മ മൂകംവെട്ടേറ്റുവീണമരവുംകാട്ടിലെക്കൂട്ടിൽ മരിച്ചോരുപക്ഷിയുംതേങ്ങുന്നു ഹൃദയാന്തരത്തിൽ വഴിവക്കിൽ നിൽപ്പാണനാഥയാം പെങ്കൊച്ച്കീറിപ്പറിഞ്ഞ പാവാടചുറ്റിസ്വയംവിറ്റ് പണ്ടീമണ്ണിൽമറഞ്ഞതാംഅമ്മ വരുന്നതും കാത്ത്നാണമില്ലാത്തോരു മാനവൻ കൈനീട്ടി-യെത്തിപ്പിടിക്കാൻ ശ്രമിക്കുംചന്ദ്രതാരങ്ങളെനോക്കിപശിയുടെയഗ്നി വയറ്റിലേന്തിനാളത്തെ പാതിരാപേക്കിനാവിൽകാമാർത്തർക്കാഹാരമാകാൻ അമ്മയില്ലാത്തോരു ലോകംഅച്ഛനില്ലാത്തോരു ലോകംരാത്രിമഴ തീർന്നുവെന്നാലുംകണ്ണീർതുടക്കുന്നലോകംഇനി ചോദിക്കാനാരുമില്ലാതെഒരു…

ഒരു ദേശം അപ്രത്യക്ഷമാകുന്ന വിധം …. Shaju V V

താഴ്‌വരയ്ക്കിരുപുറംധ്യാനശില്‍പ്പങ്ങള്‍ പോലെപരസ്പരം മുഴുകിയിരിക്കുന്നപര്‍വ്വതങ്ങളിലൊന്നാണ്ആദ്യം അപ്രത്യക്ഷമായത്.(ആ മനോജ്ഞ താഴ്‌വരയായിരുന്നുഅവര്‍ക്കിടയിലെടേബിള്‍)പൊടുന്നനെ ഒരു പര്‍വ്വതംകണ്ടുകൊണ്ടിരിക്കെ കാണാതായിഅന്‍വര്‍ എന്ന ആട്ടിടയന്‍മോഹാലസ്യപ്പെട്ടുപോയി.ഒരു ലോങ് മാര്‍ച്ചിനിടെഏതോ മാന്ത്രികനായഛായാഗ്രാഹകന്റെക്ലിക്കില്‍ഉറഞ്ഞുപോയമഞ്ഞുടുത്തപൈന്‍മരങ്ങളിലൊന്ന്അമര്‍ത്തിവെച്ച നിലവിളിയോടെഅന്തര്‍ദ്ധാനം ചെയ്യുന്നതിനുസാക്ഷികളായതടാകത്തില്‍ മീന്‍ പിടിക്കുന്നമൂന്നു കുട്ടികള്‍ചൂണ്ടലില്‍ കുരുങ്ങിയമീനുകളെപ്പോലെ പിടച്ചുപോയി.പള്ളി മിനാരത്തിന്‍മേല്‍ എപ്പോഴും കാണപ്പെടാറുള്ളആ ദേശാടനപ്പക്ഷി(ആ താഴ്‌വരയില്‍ എത്തിയതോടെസ്വധര്‍മ്മം മറന്നുപോയആ ദേശാടനപ്പക്ഷി)ഇനിയൊരിക്കലും മടങ്ങിവരില്ലെന്നുപിറുപിറുത്തുപറന്നുപോയി.ചിട്ടയിലും…

തിരുവാതിര ഓർമ്മകൾ … Rajesh Chirakkal

ശിവൻറെ ഭൂതഗണങ്ങൾ ,വന്നിരുന്നു ഇന്നലെ …ഭക്തിയോടെ ,വരവേറ്റവരെ,നിലവിളക്കും കൊളുത്തി,ഓർക്കുന്നു ചെറുപ്പത്തിൽ,ഒരു മുറത്തിൽ മാതാവ്..ഇളനീരും പഴവും,നിലവിളക്കു കൊളുത്തി ,,,അനിയത്തി…. വെള്ളമുണ്ട്‌മുറുക്കിയുടുത്തു..അച്ഛനും ഞാനും,വാഴയുടെ കരിയിലകൾ,മുറുക്കിയുടുത്താണ്,വേഷങ്ങൾ ഭൂതഗണങ്ങൾ…കാലനുംവരും അവസാനം,മറന്നു പോയ് നല്ല ആ പാട്ടും,ആകെ ബഹളമാണ് ,തിരുവാതിര രാത്രിക്ക്‌പിന്നെ രാവിലെ തുടിച്ചു…കുളിക്കുവാൻ അമ്മയും ,പെങ്ങന്മാരും ,ഐശ്വര്യത്തിനത്രെ…

തിരുവാതിര …. Pattom Sreedevi Nair

ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രി വിരുന്നു വന്നു ,ഇന്നലെ വിരുന്നുവന്നു ….!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായി എന്റെ മുന്നിൽ വന്നു !…മനസ്സില് ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റി നോമ്പെടുത്തു…

ജനുവരി…………. Raju Kanhirangad

തേൻ മഞ്ഞുതുള്ളി തലോടുംപുലരിയിൽഇരു മുഖത്താലെ നോക്കുന്നു ജനുവരിഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പംഓർത്തുനോക്കുന്നു പുതു ദിനത്തിൽഎന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾകാണുവാനിനിയുമെന്തൊക്കെയുണ്ട്കരളു പറിക്കുന്ന കാഴ്ച്ച കണ്ടുകണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടുവറ്റിവരണ്ട പുഴകൾ കണ്ടുവെട്ടിത്തെളിച്ചുള്ള കാടു കണ്ടുപൊട്ടിക്കരയും ബന്ധങ്ങൾ കണ്ടുപട്ടിണി പേറും വയറുകണ്ടു.കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾകുളിരു കോരുന്നൊരു…

എന്റെ ഡിസംബർ …. വിഷ്ണു പകൽക്കുറി

ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ്‌ പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!മഞ്ഞണിഞ്ഞ മൗനത്തിന്റെനേർത്ത പുകമറയ്ക്കുള്ളിൽകാലിത്തൊഴുത്തില്‍പിറന്നവന്റെഓര്‍മ്മയില്‍ വർണ്ണാഭമായൊരുക്രിസ്തുമസ്…

കത്തി …. ഷാജു. കെ. കടമേരി

എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊല വിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ ചോരക്കറകളാൽഅശാന്തിയുടെ ഭൂപടം വരയുന്നു.ചെറുപ്പം മൊട്ടിട്ട വേരുകൾപിഴുതെടുത്ത്,പ്രതീക്ഷകളറുത്തെടുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിന്മടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന് മുഷിഞ്ഞമനസ്സുകൾ കുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽ നിലവിളികളായ്പൂക്കുന്നു.കത്തുന്ന മഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷര,സാംസ്കാരിക കേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകിതുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്, അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക്…

തെണ്ടികൾ …. Bijukumarmithirmala

തെരുവിൽകൈനീട്ടിഒരു നേരത്തെഭക്ഷണംയാചിക്കുന്നവന്ആരോ ഓമനപേരുചേർത്തുവച്ചുതെണ്ടിപെണ്ണിൻ്റെസ്നേഹം യാചിച്ചുചെന്നവനെ അവളുംഓമന പേരു ചേർത്തുവിളിച്ചുപോടാതെണ്ടി.പക്ഷേവോട്ടുയാചിച്ച്ചിരിച്ചുനിന്നവനെആരും വിളിച്ചില്ലതെണ്ടിയെന്ന്പേര് മാറ്റി പറഞ്ഞുസ്ഥാനാർത്ഥിതെണ്ടിയുടെപര്യായപദം:ചാർത്തിവച്ചുഒത്തിരി പേർയാചിച്ചു വോട്ടിന്.കരുണയുള്ളവർഎല്ലാവർക്കുംവീതിച്ചുനല്കി .അങ്ങനെ കൊടുത്തത്അസാധുവത്രേ.അമ്മയുടെമുലപാല് തേടിയാണ്ഞാനാദ്യംതെണ്ടിയായത്പിന്നെ ഓരോ കാര്യങ്ങൾക്ക്തെണ്ടി കൊണ്ടേയിരുന്നു.ഇപ്പോഴും തുടർക്കഥഓരോരുത്തരുംഓരോ കാര്യങ്ങൾനേടാൻയാചിച്ചു കൊണ്ടേയിരിയ്ക്കുന്നുഅതിനയാണ്തെണ്ടികൾതെണ്ടികളെന്ന്വിളിച്ചു കൊണ്ടേയിരിക്കുന്നത്. ബിജുകുമാർ.മിതൃമ്മല

ഒരമ്പലക്കാഴ്ചയിൽ ….. Prakash Polassery

പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽപ്രാർത്ഥനാനിരതയായിരുന്നവൾദേവ, പ്രഭാവം ഏറെയുണ്ടെന്നാണാദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരംക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽഎന്നിട്ടുമവൾ അടിവച്ചടിവെച്ചുംഎങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻകരളിലെന്തായിരുന്നെന്നറിയില്ലഭക്തി തൻ പാരവശ്യം, പിന്നെയോഭക്തയുടെ കടാക്ഷമോ ! അറിയില്ലഓർത്തിരുന്നൊരു നേരമവളെ പണ്ട്ഓർമ്മയിലാ വിടവുള്ള പല്ലിൻ നിരവിരിഞ്ഞ മാറിൽ…