Category: സിനിമ

ഇനിയും പിടിതരാത്ത ഓർമ്മകളുടെ മത്സരം.

രചന : കെ.ആർ.സുരേന്ദ്രൻ✍ ഓർമ്മകൾ ക്യൂ പാലിക്കാറില്ല.ഒന്നാം ഓർമ്മ,രണ്ടാം ഓർമ്മ,മൂന്നാം ഓർമ്മഎന്നിങ്ങനെകാക്കത്തൊള്ളായിരം ഓർമ്മകളുംസീനിയോറിറ്റിയിൽ വിശ്വസിക്കാറില്ല.ക്യൂ പാലിക്കൂ എന്ന്എത്ര ഓമനിച്ച് പറഞ്ഞാലും,എത്രയപേക്ഷിച്ചാലും,എത്ര ശാസിച്ചാലും,എത്ര ചൂരൽ പ്രയോഗംനടത്തിയാലുംഓർമ്മകൾസീനിയോറിറ്റിയിൽ വിശ്വസിക്കില്ല.ഡാമിന്റെ ഷട്ടറുകൾഉയർത്തുമ്പോഴുള്ളകുത്തിയൊഴുക്കുപോലെ,അല്ലെങ്കിൽമലവെള്ളപ്പാച്ചിൽ പോലെ,തിരമാലകൾ പോലെഓർമ്മകൾകണ്മുന്നിൽ മത്സരിച്ച്ഇരച്ചെത്തും.ചില ഓർമ്മകൾ വേദനിപ്പിക്കും,ചിലത് ചിരിപ്പിക്കും,ചിലത് കരയിപ്പിക്കും,ചിലത് ചിന്തിപ്പിയ്ക്കും.കണ്ണിറുക്കിയടച്ചാലും,തുറന്ന് പിടിച്ചാലുംമായാതെ,മറയാതെ ഓർമ്മകൾനമ്മെയിട്ട്…

സത്യ ഭാമ

രചന : ഹരിദാസ് കൊടകര✍ ഹിതം മുന്നോട്ടമാക്കി-പ്രളയവും വിട്ട്ഭാമ വായ് തുറക്കുന്നു.വെളുത്ത തൊലിയിൽകഴ കറുപ്പ് നാട്ടുന്നുകറുത്ത തൊലിയിൽമഴ വെളുത്ത് പെയ്യുന്നുചാലിഗദ്ദയും പ്രിയയുംകവിത ചൊല്ലുന്നുഅന്തരീക്ഷമില്ലെങ്കിൽസർവ്വം കറുപ്പ്.അതിയാനോട്* പറഞ്ഞാൽഅവാർഡ് പോലല്ലാ..ഒരു മുറം കൂടുതൽ തരുംപക്ഷെ.. പറയണംപറിയ്ക്കാൻ പറയണംപാളും പറച്ചിലെൻനിത്യരാഗങ്ങൾആളു വന്നാലുംആറു വന്നാലുംആളാതെ നിന്നാൽഎന്തേതു മിച്ചംസത്യവും…

കവിതാദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മനസ്സിലൊരു കെടാവിളക്കെന്ന പോലെമനുഷ്യത്വമെപ്പോഴും കരുതിവെച്ചാൽഹൃദയത്തിൽ നൈർമല്യ ഭാവങ്ങളായിസ്നേഹത്തെയൊരുപോലെ പങ്കുവെച്ചാൽഅകലെയാണെങ്കിലും അരികത്തുതന്നെബന്ധങ്ങൾ സദൃഢമായ് ചേർത്തുവെച്ചാൽപ്രപഞ്ചവും, പ്രകൃതിയും ജീവിതത്തിൽപ്രതീക്ഷതൻ തിരിനാളമാക്കി സ്വീകരിച്ചാൽമനുഷ്യനെ മനുഷ്യനായി കാണുവാനായ്മനസിനെ പാകപ്പെടുത്തി ശുദ്ധീകരിച്ചാൽഒരുനാളീജീവിതം തനിയെ നിലച്ചുപോകുംഅന്നൊന്നുമില്ലാതെ പോകേണ്ടതോർത്താൽമനുഷ്യനു മാത്രമായല്ലയീ മണ്ണും വിണ്ണുംഎല്ലാജീവനും തുല്യമാണെന്നതറിഞ്ഞാൽഎഴുതുന്ന…

☘️ നഷ്ട ബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ പുലർകാല മഞ്ഞിൻ്റെകുളിരിൽ കുളിച്ചൊരുരാപ്പാടിയെങ്ങോ മറഞ്ഞുഒരു തുണ്ടു പാട്ടിൻ്റെരാഗങ്ങൾ മൂളിയാരാപ്പക്ഷിയെങ്ങോ പറന്നുഅതു കേൾക്കേ മനസിൻ്റെഉൾക്കാമ്പിലെങ്ങോഒരു ആർദ്ര നാദം മുഴങ്ങിഅപ്പോളറിയാതെമനമൊന്നു തേങ്ങിഅജ്ഞാതമായൊരുവിരഹാർദ്ര നോവെൻ്റെഹൃദയത്തിനുള്ളിൽ നിറഞ്ഞുഒരു ദിവാ സ്വപ്നത്തിൻതേരിൽ കരേറി ഞാൻഎതോ വിഹായസ്സിലെത്തിഅവിടെ ഞാൻ കണ്ടൊരുവള്ളിപ്പടർപ്പുംകരുണയാചിക്കുന്ന മാൻപേടയുംനിദ്രവിട്ടുണരവേസ്വപ്നങ്ങളെല്ലാംഎന്നെയുപേക്ഷിച്ചു പോയിഎന്തിനെന്നറിയാതെഏതിനെന്നറിയാതെഹൃദയം…

🌹ചാരുത തന്നുടെ മൂർത്തിപ്രഭാവമേ!🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ചേറിൽ തലപൂഴ്ത്തിയെന്നാകിലും സർഗ്ഗചേതനയേകുന്ന കാർത്യായനീ …ചാലേ മകയിരം നാളിൽ കൊടിയേറിചെമ്മേയാ ഉത്രത്തിൽ കൊടിയിറക്കംചാരുവാമേഴു കുളങ്ങളിലാറാടിചേർത്തലയ്ക്കുത്സവമേകുന്നവൾചാരുതയേകുന്നു ജീവപഥങ്ങളിൽചേതസ്വിയായമ്മ ചിരകാലവുംചാമരം വീശുന്നു നിന്നുടെ മുന്നിലായ്ചാരുതയോടെ, കാവുടയോൻചൈതന്യമൂർത്തികൾ കൃഷ്ണശിവന്മാരുംചാഞ്ചല്യമില്ലാതെ കൂടെ നില്പൂചിത് പെരുമാളിൻ്റെ വാത്സല്യപാത്രമേചിന്മയീ, നിന്നിൽ ഗണപതിയുംചിന്താ…

പ്രണയം

രചന : എം പി ശ്രീകുമാർ✍ കുളിർചിരിയിൽ തളിർത്തുവന്നുകുളിർമയാർന്ന പ്രണയംനിറചിരിയിൽ വളർന്നുവന്നുതെളിമയാർന്ന പ്രണയംപുതുമഴയിൽ പുളകംകൊള്ളുംചൊരിമണലു കണക്കെഇളംചിരിയിൽ, പുലരി പോലെപൂക്കൾ ചൂടി ഹൃദയംനിറവസന്തം കതിർ മഴയായ്മെല്ലെയങ്ങനുതിരവെഹൃദയമലർ കവിഞ്ഞൊഴുകിനറുമധുരം നിറഞ്ഞുകളിചിരിയിലൊഴുകി വന്നുകവിത പോലെ പ്രണയംകനകമണിച്ചിലങ്ക പോലെസുവർണ്ണനടനമാടികഥകൾ മെല്ലെ മിഴികളാലെപറഞ്ഞിടുന്നു പ്രണയംകനൽവഴിയിൽ കലകൾ പോലെതരളിതമായ് തിളങ്ങിചെറുമരുത്തിൻ…

മലർന്നുകിടക്കുന്നു.

രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…

മറയുന്ന ഋതുഭേദങ്ങൾ

രചന : മംഗളൻ. എസ് (മംഗളൻ കുണ്ടറ)✍ ഋതുഭേതം കൃത്യമായ് വന്നൊരു കാലംഋഷിമാരോ തപസ്യയിലാണ്ട കാലംവസന്തം ഗ്രീഷ്മവും ശരത് ഹേമന്തവുംവർഷവും ശിശിരവും വന്നൊരു കാലം!പൂക്കൾ നിറയുന്നു പുവാടികൾ തോറുംപൂമധു നുകരാൻ മധുപനെത്തുന്നുസൂര്യാംശു ചെമ്പനീർ ജലകണം മുത്തിസൂര്യതേജസ്സുള്ള വജ്രങ്ങളാക്കുന്നു!പഞ്ചമലർ ബാണനമ്പുകളെയ്യുന്നുപഞ്ചമിപ്പെണ്ണോ പ്രണയിനിയാകുന്നുഞാറ്റുവേലക്കിളി പാട്ടുകൾ…

പെണ്ണാവരുത്!

രചന : സബിത ആവണി ✍ ഉടുതുണിയിൽ പൊതിഞ്ഞഎന്റെ ഉടലിനെ ഞാൻ ഭയന്നത്എന്നുമുതലാണ് ?അതിനൊരുകാലമെന്നൊന്നുമില്ല…പെറ്റുവീണപ്പൊള്‍ മുതല്‍പെണ്ണുടലിനെ പൊതിഞ്ഞ്സൂക്ഷിക്കുന്നവരാണ്…കാമാര്‍ത്തി പൂണ്ടവനൊക്കെപ്രായമോ ഉടലോഒന്നും തന്നെ നോട്ടമില്ല.പെണ്ണായിരുന്നാല്‍ മതി…എന്നിട്ടും …എന്നിട്ടും പൊതുവിടത്തിൽവിവസ്ത്രയായി പോയപെണ്ണായിരുന്നു ഞാൻ.എനിക്ക് ഭയമായിരുന്നുഅവരെ …പ്രണയമില്ലാതെസ്നേഹമില്ലാതെആ മനുഷ്യരെന്നെഭോഗിക്കുമെന്ന്ഞാൻ നിരന്തരം ഭയന്നു.സുരക്ഷിതമായൊരിടംതേടി ഞാൻഅലഞ്ഞു…ഇല്ല അങ്ങനെയൊരിടംഅമ്മയുടെ ഗർഭപാത്രത്തിലല്ലാതെമറ്റെങ്ങും…

മൗനത്തിന്റെ തിരുമുറിവുകൾ

രചന : മോഹൻദാസ് എവർഷൈൻ✍ മൗനത്തിന്റെ തിരുമുറിവുകൾ കാണാതെഒരു നിമിഷമിവിടെ കാതോർത്തു നില്ക്കുക…കാരുണ്യം വറ്റിയൊരാ മിഴികളും തുറക്കുക.വിശക്കുന്നവയറിലും നിറയൊഴിക്കുന്നലോകമെ നിന്നോടെനിക്ക് വെറുപ്പാണ്.അമ്മിഞ്ഞ പാലിനായ് കരയുന്ന കുഞ്ഞിന്റെചുണ്ടിലും അമ്മതൻ നിണമിറ്റുവീഴവെ,വിശ്വമാകെയും ചുടുചോര മണക്കുന്നു.അന്തിയുറങ്ങുവാനിടം തേടി വെയിൽതിന്ന്പലായനം ചെയ്യുവോരുടെ മുഖത്തേയ്ക്കുറ്റ് നോക്കുക,അല്പമാത്രയിൽ മനുഷ്യരായിടാം.ആതുരാലയങ്ങളിലും തീമഴ…