ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

പരിഹസിച്ചതാരാണ്?

ബീഗം* പാൽപായസവുംചക്കരച്ചോറുംപെസഹാപ്പവുംഇന്നും ഒരു പാത്രത്തിലിരുന്ന്ചിരിക്കുന്നു……ഡിസംബറിലെ കേക്കിൻകഷണങ്ങൾക്ക് കയ്പാണെന്ന് വൃശ്ചികമാസം പറഞ്ഞില്ല.,,,,,,,നോമ്പ് കഞ്ഞി കുടിച്ചവൈകുന്നേരങ്ങൾദഹിച്ചില്ലെന്നും പറഞ്ഞില്ല……എപ്പോഴാണ് ഒരു പെട്ടിയിലടുക്കിയചട്ടയും മുണ്ടും സെറ്റുമുണ്ടുംകുപ്പായവും വലിച്ചെറിയപ്പെട്ടത്…..കൃഷ്ണ ഗീതികൾ ശ്രവിച്ചപ്പോൾബാങ്കൊലികൾ മുഖം ചുളിച്ചില്ല പള്ളിമണികൾ അടക്കം പറഞ്ഞില്ല…കൂപമണ്ഡൂകമായതുംമത വിത്ത് മുളപ്പിച്ചതും ആരാണ്?മൈലാഞ്ചിയിട്ട കൈകൾമുത്തമിടാൻ കൊന്ത ചൊല്ലിയചുണ്ടുകൾ മടി…

അനശ്വരപ്രണയങ്ങൾ.

മനോജ്.കെ.സി.✍️ അനന്യമാം പ്രണയം നറുനിലാപോൽ മധുരം മനോജ്ഞംഅടരാതെ ചിതറാതെ ചരിക്കുമീമാനസങ്ങൾയുഗ്മദളങ്ങൾ പോലിപ്പാരിൽ നിറവാർന്നുവർണ്ണാഭമായ്ആത്മഗഗനാന്തരങ്ങളിൽപടർന്നും പിണഞ്ഞും ആത്മശിഖിരങ്ങളിൽ ചൂഴ്ന്നിറങ്ങിധന്യതാലോലമാം ജന്മജന്മാന്തര സുകൃതി പോലെഅകലാനൊരിക്കലുമാവാതെയീ ശ്വാസോഷ്മമാം പുതപ്പിനുള്ളിൽമയങ്ങും ചുരുണ്ടീക്കിനാവല്ലിയിൽ വിടരാൻ കൊതിക്കുന്ന മൊട്ടുപോലെഇടയില്ല പേമനസ്സെന്നപോലെ കുരക്കില്ലൊരിക്കലും ശ്വാനനായ്പ്രണയാർദ്രമാം ഇണക്രൗഞ്ചങ്ങളെന്ന പോലെകാലതാമസങ്ങളും കാലഭേദങ്ങളും ഗതിമാറ്റങ്ങളോ അതൊട്ടുമേയില്ലാതെഅദൃശ്യമാം…

ഏഴു വർണ്ണങ്ങൾ.

ശോഭ വിജയൻ ആറ്റൂർ* മേഘ രഥത്തിൽഎങ്ങു പോയ്‌മറഞ്ഞു നീ മഴവിൽക്കൊടി നീ.നിതാന്തമാംനിശീഥിനിയിൽജലബാഷ്പമായ്പൊഴിയവെ.മാനത്തെ ജാലകംമെല്ലെ തുറന്നുമന്ദസ്മിതം തൂകിതിങ്കൾക്കലനിഴലും നിലാവുമായ്.നിലാ വിലുദിച്ച സ്മൃതികൾവാടാ മലരായ്നിറഞ്ഞു നിന്നെൻമനസ്സിൻ പൂവാടിയിൽ.പാതി മിഴി തുറന്നു നീവെൺ ചന്ദ്ര പ്രഭാവർഷത്തിൽ എങ്ങുമാഞ്ഞു പോയ്‌അതിരുകൾ ഇല്ലാത്തആകാശ ക്കോട്ടയിൽനിന്നുതിർന്നമഴയിൽ ജീവ കണികകൾമിഴി നീരായ്പുൽനാമ്പുകളെ…

പിൻവിളി.

രചന : ശ്രീകുമാർ എം പി* പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കുന്നയമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ…

കിനാവ്.

രചന -സതി സുധാകരൻ. മരുഭൂമിയായുള്ള മനതാരിലേക്കു നീകുളിർ മഴയായി പെയ്തിറങ്ങി.വിത്തുകൾ പാകി മുളക്കുന്ന പോൽ എൻ്റെ മനവും പൂവനമായി നിന്നു.ഓരോ നിനവിലും നിന്നിലേക്കൊഴുകുന്ന സ്നേഹക്കടലായി മാറി ഞാനും .നിൻ മൃദു ലാളനം ഏൽക്കാൻ കൊതിച്ചെൻ്റെ മോഹങ്ങൾ തൊട്ടുണർത്തീടാൻ.എന്നെ പ്പിരിഞ്ഞു നീ പോയ്…

വേണം സഹജീവികൾക്കും സ്വാതന്ത്ര്യം.

ഹരിഹരൻ* സ്വതന്ത്രഭാരതം’ അഭിമാനികൾ നാംപിറന്ന മണ്ണെവിടെ !പിറന്ന മണ്ണെന്നൂറ്റം കൊള്ളാൻത്യാഗം ചെയ്തീടാം !നമ്മുടെയുള്ളിൽ വെച്ചുപുലർത്തും‘ഞാൻ’ അതു വേണ്ടിനിമേൽഅതു ത്യജിച്ചിടാതൊരു സ്വാതന്ത്ര്യംനാം കൊതിച്ചു പോകരുതേ !നമുക്കു കിട്ടും സ്വാതന്ത്ര്യം അതി-നർഹതയുള്ളോർക്കുംപകുത്തുനല്കി സ്വാതന്ത്ര്യത്തിൻഅമൃതു നുകർന്നീടാം !അമ്മമാരെപ്പീഡിപ്പിച്ചോനമ്മുടെ സ്വാതന്ത്ര്യം ?സഹജീവികളെ ബലിനല്കീടാൻഅധികാരികളോ നാം !അറിയുക നമ്മുടെ…

ലളിതഗാനം.

ശ്രീരേഖ എസ്* കാൽവിരലാലൊരു ചിത്രമെഴുതി,കാതരമിഴിയവളെന്നെ നോക്കി.അനുരാഗഗീതം മൂളിയ ചൊടികളിൽപ്രണയത്തിൻ അരുണിമ വിരിഞ്ഞു.(കാൽവിരലാലൊരു….) നീരവമിന്നും നിൻകവിളിണയിൽകുങ്കുമം ചാർത്തുവതാരോ?വ്രീളാവിവശം മിഴികളിൽ നോക്കികവിത രചിയ്ക്കുവതാരോ?…… മധുരംകാതിൽ മൊഴിയുവതാരോ?(കാൽവിരലാലൊരു….) ചിന്തയിൽ വിടരും കവിഭാവനകൾരുചിരം നിന്നിലുണർത്താംമധുമൊഴികൾ പൂമഴയാവുമ്പോൾപ്രണയകവിതകളെഴുതാം,…… മധുരംപ്രണയകവിതയായ് മാറാം.(കാൽവിരലാലൊരു….)

വ്യസനകാണ്ഡം.

ജലജാപ്രസാദ്* പ്രിയമാനസാ ,ഞാനാരായിരുന്നു എന്ന്അങ്ങയെഒരു വട്ടം കൂടിഓർമിപ്പിക്കണമെനിക്ക് ..എല്ലാവരാലും എന്നും മറക്കപ്പെട്ടവളാണീഊർമ്മിളരാമായണം സീതായനവു മാണെന്ന് ഏവരെക്കൊണ്ടും പറയിച്ചവാത്മീകിയാണെന്നെആദ്യം മറന്നത്.ജനകപുത്രിയായിട്ടുംജാനകിയെന്ന പേർ .എനിക്കു തരാൻഅച്ഛൻ മറന്നു!സ്വയംവരപ്പന്തലിൽമണവാട്ടിയാക്കാൻമറന്ന്പ്രിയനേ,എന്നെ നിനക്ക്താതൻ ദാനമായേകിജ്യേഷ്ഠനൊപ്പം മരവുരിയുടുത്തപ്പോൾനീയും വരുന്നോ കൂടെയെന്നെന്നോടു ചോദിക്കാൻ നീ മറന്നു, !പാദുകാഭിഷേക വേളയിൽകൊട്ടാരത്തിലേക്ക് ഭരതൻവശംഒരു സ്നേഹക്കുറിമാനം…

യാത്രാമൊഴി.

പള്ളിയിൽ മണികണ്ഠൻ* വിട്ടകന്നീടുവാനാണെങ്കിലന്നു നീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം നീ നിന്നിൽ വരച്ചുവച്ചു.പിരിയുവാനാകാതെ തിരപോലെ ഞാൻ നിന്റെവിരിമാറിലേക്കോടിയെത്തിയിട്ടുംകരയുന്നൊരെന്നെ നീ കരപോലെ പിന്നെയുംതഴയുവാൻ ഞാനെന്തു തെറ്റ് ചെയ്തു.ഇനിയെന്റെ വീണയിൽനിന്നൂർന്നുവീഴുവാൻമധുനാദമില്ല, ഞാൻ മാറിനിൽക്കാംഇനി നമ്മളൊന്നെന്ന ചിന്തയിൽനിന്ന് ഞാൻപതിയേ പതിയേ പടിയിറങ്ങാം..വിട്ടകന്നീടുവാനാണെങ്കിലന്നുനീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം…

തീർത്ഥാടനം.

ശോഭ വിജയൻ ആറ്റൂർ* ഹരിത കാന്തി വിളങ്ങിടുംഹിമാലയ സാനുക്കളിൽ.നിൻ താഴ്വരങ്ങളിൽഒരു നീലക്കുറിഞ്ഞി ആയിപൂത്തിരുന്നെങ്കിൽ…നിൻ ശിരസ്സിൽ നവമുകുളമായിരുന്നെങ്കിൽ.ഒരു കോടി സൂര്യപ്രഭചൊരിയും നിൻ അകതാരിൽപദ യാത്രയായി ചെന്നെത്തിടുകിൽ.സങ്കല്പതീരങ്ങൾ തേടി അലയുന്നുസാന്ദ്രനിമിഷങ്ങൾക്കായി.ഒരു വിളിപാടകലെയാണ് എന്റെകാൽപ്പാടുകൾ.ഏകാന്തതയിൽ ഒരുപകൽപ്പക്ഷിയായികാർമേഘങ്ങളിലൂടെ പറന്നുപൊങ്ങി വിദൂരതയിലേക്ക്.ഒരു രാത്രി പുലരുമ്പോൾജന്മപ്പുണ്യം തേടിസായുജ്യമേകാൻ വന്നിടട്ടെനിൻ മടിത്തട്ടിലേക്ക്.പിറകോട്ടില്ലിനി…