തിലോദകം.
പട്ടം ശ്രീദേവിനായർ* മിഴിയോരത്തമ്പിളി കണ്ണടച്ചു…കരിമുകിൽ ക്കാറു കൾ കണ്തുറന്നു..കർക്കിടകത്തിന്റെ പുണ്യമാം രാവിലുംകറുത്ത പൗർണ്ണമി ചിരിച്ചുണർന്നു……..!വഴിയോരത്തെന്തോ തെരഞ്ഞപോലെമിഴികൂപ്പി ബന്ധുക്കൾ അണിനിരന്നു….എല്ലാ മുഖങ്ങളും ദുഖഭാരത്താൽ നഷ്ടഭാഗ്യങ്ങളെ ഓർത്തു നിന്നു…!ഉറ്റബന്ധുക്കൾ തൻ ഓർമ്മയിൽ ഞാൻ നിന്നുഒരു വട്ടം കൂടികാണുവാനായ്…അമ്മയോ, അച്ഛനോ, ഏട്ടനോ, വന്നുവോ?എന്നെ തെരഞ്ഞുവോ?നോക്കിനിന്നോ?കൺ മിഴിനിറഞ്ഞുവോ?കാതോർത്തുനിന്നുവോ?തേങ്ങിക്കരഞ്ഞുവോ?നിശബ്ദമായി…..!കാണാതെ…