ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

തിലോദകം.

പട്ടം ശ്രീദേവിനായർ* മിഴിയോരത്തമ്പിളി കണ്ണടച്ചു…കരിമുകിൽ ക്കാറു കൾ കണ്തുറന്നു..കർക്കിടകത്തിന്റെ പുണ്യമാം രാവിലുംകറുത്ത പൗർണ്ണമി ചിരിച്ചുണർന്നു……..!വഴിയോരത്തെന്തോ തെരഞ്ഞപോലെമിഴികൂപ്പി ബന്ധുക്കൾ അണിനിരന്നു….എല്ലാ മുഖങ്ങളും ദുഖഭാരത്താൽ നഷ്ടഭാഗ്യങ്ങളെ ഓർത്തു നിന്നു…!ഉറ്റബന്ധുക്കൾ തൻ ഓർമ്മയിൽ ഞാൻ നിന്നുഒരു വട്ടം കൂടികാണുവാനായ്…അമ്മയോ, അച്ഛനോ, ഏട്ടനോ, വന്നുവോ?എന്നെ തെരഞ്ഞുവോ?നോക്കിനിന്നോ?കൺ മിഴിനിറഞ്ഞുവോ?കാതോർത്തുനിന്നുവോ?തേങ്ങിക്കരഞ്ഞുവോ?നിശബ്ദമായി…..!കാണാതെ…

ഇവിടമെല്ലാം പൊയ്മുഖം.

കവിത :-എൻ. അജിത് വട്ടപ്പാറ* ആ നിമിഷങ്ങൾ തൻ സംഘർഷ മാനസംപ്രകമ്പന തീഷ്ണമായ് ആവേശമാകും ,യാഥാർത്ഥ്യ ബോധം മനസ്സിൽ നിറയില്ലആർക്കൊക്കെയോ വേണ്ടി ധർമ്മം തകർക്കുന്നു . നീച ദൗത്യങ്ങളാൽ ഹൃദയത്തിൻ ധമനിയിൽതെളിനീർ കുമിളകൾ വറ്റിവരളുമ്പോൾ ,വാക്കും പ്രവർത്തിയും ഘോരയുദ്ധങ്ങളായ്തീക്കളി ജ്വാലയാൽ കൂട്ടരും…

പാഴ്മരം.

യൂസഫ് ഇരിങ്ങൽ* സിഗരറ്റ് മണമുള്ളനിശ്വാസത്തിൽ നിന്നുംകലങ്ങി മറിഞ്ഞുതെളിയാതായിപ്പോയഅയാളുടെ ജീവിതത്തിൽ നിന്നുംഎന്നെന്നേക്കുമായിപടിയിറങ്ങിപ്പോന്നതിന്റെആദ്യ രാത്രിയാണ്കൊഴിഞ്ഞു തീരുന്നത്ആദ്യം ഒരു കട്ടിലിന്റെരണ്ടറ്റത്തേക്ക്പിന്നെ രണ്ടു മുറികളിലേക്ക്ഒടുവിൽ രണ്ടു വീടുകളിലേക്കുംനാളുകൾക്കു മുന്നേ മാറിയിരുന്നുകോടതിൽ അയാൾനിസംഗനായി നിൽക്കുന്നതായി തോന്നികറുപ്പ് കൂടിയ കൺതടങ്ങളിൽമുഷിഞ്ഞു പോയ ഷർട്ടിൽഎന്റെ കണ്ണുകൾഅറിയാതെ പരതിപ്പോയിഒരു പാട് തവണമോഹിച്ചിട്ടുംഅയാളുടെ കയ്യിൽതലവെച്ചു…

ആത്മാന്തരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* തോരാത്ത മഴയിൽവെയിലോർത്ത്,പൊരിയുന്ന വെയിലിൽമഴയോർത്ത്,ഋതുഭേദങ്ങളുടെഇടനാഴികളിലൂടെവസന്തവും ശിശിരവുംകടന്നു പോയതറിയാത്തഗതകാല വ്യാകുലതകൾ!കാലത്തിൻ്റെകാമനീയകതകൾനുണയാതെ,കാതങ്ങളുടെ ഹ്രസ്വതയിൽകോതി ഒതുക്കിയതടമാറ്റങ്ങളുടെവ്യാജഭൂമികകളിൽഓർമ്മപ്പൂക്കളുടെആത്മാലാപങ്ങൾ!മറവിയുടെ മരുഭൂമിയിൽസ്മൃതിപ്പച്ചകൾതേടിയലയുന്ന വർത്തമാനമൂകതകൾക്ക്പോക്കുവെയിലിൻ്റെമ്ളാനത!പൊള്ളലറിയാതെവെന്തടങ്ങുന്നഭൂത വിസ്മയാ-വശിഷ്ടങ്ങൾ,വിസ്മൃതിയുടെനിർച്ചുഴികളിലിട്ട്,അയലത്ത്കാലു കുത്താതെചന്ദ്രനിലേക്ക് പറക്കുന്നശാസ്ത്രാഭിനിവേശം!വിശുദ്ധ പിറവിയെജ്ഞാനസ്നാനത്താൽവിമലീകരിക്കപ്പെടുന്നഅനിർവചനീയ ശുദ്ധിനിരാകരിക്കെ,തെമ്മാടിക്കുഴിയിൽകെട്ടിയൊടുക്കുംആത്മാന്തരങ്ങൾ,നിരസിത സമസ്യാ –പൂരണങ്ങളുടെപുനർജനികൾ!…….മനുഷ്യർ!

അസുരവിത്ത്.

കവിത 🌹 കത്രീന വിജിമോൾ* മോദമോടൂഴിയിൽ നർത്തനം ചെയ്തിടുംമാമയിൽ പോലെ നാം പീലി നീർത്താടവേതേരും തെളിച്ചൊരു ദയയറ്റൊരസുരനായ്ഒരു മാത്ര കൊണ്ടെത്തി വില്ലും ശരങ്ങളും..വാരുറ്റ നന്മകൾ വാരിച്ചൊരിഞ്ഞൊപാരിന്റെ മേനിയിൽ ചോര പുരട്ടുവാൻപാരിൽ വിരിയുന്ന വായുവിന്നോടോപാനം ചെയ്തീടുന്ന മാനവന്നോടോ?ആനന്ദഭംഗിയിലാറാടിയൊന്നായ്മേവുന്നധരമേലൊരശനിപാതം പോലെഅത്രമേൽ വല്ലഭനായൊരാ പോരാളിജയഭേരി ഉച്ചത്തിലാകെ…

പവിഴമല്ലി.

കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…

നീയെന്നിൽ.

രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…

വീഴ്ച്ച.

കവിത : റഫീഖ് പുളിഞ്ഞാൽ* ഒറ്റക്കായപ്പോൾ ആകാശവുംകൂട്ടിനില്ലെന്നുതോന്നി.ഓരോ ഇല്ലായ്മകളേയും അടുക്കിവെച്ച്അയാളൊരുമുറി പണിയാൻതുടങ്ങി.വേദനകൾകൊണ്ടതിനുചായമടിച്ചു,ഏകാന്തതകൊണ്ട് തീൻമേശയൊരുക്കി.നെടുവീർപ്പുകൊണ്ട്ഊതികാച്ചിയ തീയിൽപൊള്ളിപ്പോയപ്രാണന്റെ അടയാളങ്ങളെതിരഞ്ഞുനോക്കി.കിനാക്കളെനിവർത്തിയിട്ട്അതിലയാൾ ഉറങ്ങാൻ കിടന്നു.മേൽക്കൂരയില്ലാത്തമുറിക്ക്കാവലിരുന്നനക്ഷത്രങ്ങളെല്ലാം ഉറങ്ങിപ്പോയി.കൂരിരുട്ടിന്റെ മൗനങ്ങളിൽഅവന്റെനിശ്വാസങ്ങൾ പെരുമ്പറകൊട്ടി.ഇരുട്ടിൽ പ്രസവിക്കുകയുംഅവിടെത്തന്നെ മരിക്കുകയുംചെയ്യുന്നകുഞ്ഞുങ്ങൾക്കയാൾ ചിന്തകളെന്നുപേരിട്ടു.ഭൂതകാലത്തിന്റെ കുത്തിനോവിക്കലിൽനിന്നുമിറങ്ങിയോടികിതപ്പുകൾ മൽപ്പിടുത്തംനടത്തുന്ന വർത്തമാനകാലത്തിലേക്കയാൾ വീണുകൊണ്ടിരുന്നു.

ആ നിമിഷങ്ങൾ

കവിത : പ്രകാശ് പോളശ്ശേരി* കൊട്ടിയടച്ച നിൻവാതിലിൽ മുട്ടാതെകൊട്ടും കുരവയുമൊതുക്കി നിന്നതാണ്പിന്നെ സ്മൃതിയുടെ തട്ടകം തന്നിലായ്പട്ടു പുതച്ചു കിടന്നതാണ് ഏതോ ഉൾവിളി കേട്ട പോലന്നു നീഎന്നുള്ളിലൊരു ദീപം തെളിച്ചതാണ്പിന്നെവറ്റുന്നമുറക്കു നീയെൻ്റെകോൽ വിളക്കിലെണ്ണ നിറച്ചതാണ് ദൂരത്താകാശപ്പരപ്പിലൊക്കെയുള്ളനക്ഷത്രങ്ങളൊക്കെ സാക്ഷിയാണ്അദൃശ്യപരസ്പരാകർഷണത്തോടെആരൊക്കൊയോആണെന്നുതോന്നിയതാണ് പാതിരാവൊരുക്കിയ പന്തലിൽനാമന്ന്പാതിയും പതിയുമായ് കളിച്ചതാണ്പിന്നേതോഉൾവിളി…

മാലിക്.

Haris Khan* മാലിക് പ്രതീക്ഷിച്ചപ്പോലെ തന്നെ ..മഹേഷ് നാരായണൻ ഗംഭീരമെയ്ക്കിങ്ങാണ്.ഇസ്ലാമോഫോബിയയും സിനിമയുടെ നെഗറ്റീവ് വശങ്ങളും അത് വഴി കുറേ മറച്ച് വെക്കാൻ പറ്റുന്നുണ്ടേലും ഇടക്കിടെ അതിൻെറ തേറ്റ പുറത്തേക്ക് വെളിവാകുന്നുണ്ട്…അദ്ദേഹത്തിൻെറ മുൻകാല ചിത്രമായ “ടേക് ഓഫും” ഇത്തരം വികലചിന്തകൾ പേറുന്നതായിരുന്നു. പക്ഷെ…