ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

വേരുകൾ.

രചന : രാജുകാഞ്ഞിരങ്ങാട്* വേരുകളെപ്പോലെ സ്നേഹംവേറൊന്നിനുമുണ്ടാകില്ലമണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്വംശസ്മൃതികളിൽ ജീവിക്കുന്നുഅതുകൊണ്ടായിരിക്കണംആ പ്രാചീനമായ അടയാളങ്ങൾഇന്നും മരത്തിലവശേഷിക്കുന്നത് വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടുംബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്ഭക്ഷണമേകുന്നുവേര്മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെആഘോഷങ്ങളിൽമരങ്ങൾ വേരുകളെ ഓർക്കാറേയില്ല ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു –വേരുകൾആഴങ്ങളിലേക്ക് അരിച്ചിറങ്ങിഅടരുകളിലേക്ക് ആഴ്ന്നിറങ്ങിചോര വിയർപ്പാക്കിവിയർപ്പിൻ്റെ ഉപ്പേകിയാണ്വേരുകൾ മരത്തിനെ…

കുരിശുമരണം.

രചന : കൃഷ്ണൻ കൃഷ്ണൻ. ഗാഗുൽത്താമലയിലെ കാറ്റിൻതേങ്ങലുകൾ സാക്ഷികുരിശേറിയ പുത്രൻ പുണരുംവേദനകൾ സാക്ഷിപിടയുന്നോരമ്മയുടെ ചുടുകണ്ണീർകണികകൾ സാക്ഷിനിലവിളിയുടെ അലകൾചിതറിയ ആകാശം സാക്ഷി’ പിതാവു കൈവിട്ടകന്നു പോയോദേവകുമാരാ നിന്നെഅധർമ്മവിധിയുടെ വിളയാട്ടത്തിൽചോരത്തുള്ളികൾ ചിതറി തെളിനീരരുവികൾ മനുഷ്യനു ‘നൽകിയ നിറഞ്ഞ സ്നേഹനിലാവേകൈവിട്ടകന്നു പോവുകയാണോഹതാശരാംകുഞ്ഞാടു –കളെ കഥയറിയും കടലുകൾ…

കള്ളിമുൾച്ചെടീ.

രചന : പ്രകാശ് പോളശ്ശേരി. നിനക്കു വേണ്ടെൻ്റെ സ്നേഹമെന്നാകിലുംഎനിക്കു പെയ്യാതിരിക്കാനാവില്ല ഭൂവിൽനിനച്ചിരിക്കുന്നുണ്ട് സ്നേഹക്കൊതിയിൽനനുത്ത സ്നേഹത്തിനായി നിശാഗന്ധിയും നിനക്കു വേണ്ടെന്ന കാഴ്ചയിലാകാംകൂർത്തമുള്ളുകൾഒരുക്കിയ ദലങ്ങൾ നിന്നതുംദച്ഛദം വരണ്ടു നിർത്തിയ കാഴ്ചയിൽശുദ്ധ ചുംബനത്തിനെന്തു പ്രസക്തിയാണ് മുക്തകുഞ്ചകം പൊഴിച്ചിടാനായികൂർത്ത മുള്ളുകൾ കേമം തന്നെയുംരസിച്ചിടാനില്ല പാരിൽ അതൊക്കെയുംതിരിഞ്ഞു നോക്കില്ലുരഗങ്ങൾ…

പത്തായം വില്ക്കാനുണ്ട്.

രചന : മണ്ടൻ രണ്ടാമൻ* വാരിശ്ശേരി നകുലന്‍റെ അപ്പുപ്പന്‍റെ അമ്മുമ്മയുടെ കാലം മുതലേ തറവാട്ടിലുണ്ടായിരുന്ന ഈട്ടിപത്തായമാണ്, നാലുപേര്‍ വട്ടംനിന്നു പിടിച്ചാല്‍പോലും അനങ്ങില്ല, കട്ടിപ്പത്തായമെന്നാണ് വീട്ടുകാരതിനെ വിളിച്ചുപോന്നിരുന്നത്, പുതിയ വീട്ടിലേക്ക് താമസം മാറാനുളള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഗംഗയ്ക്ക് ഒരേയൊര് നിര്‍ബദ്ധമേ ഉണ്ടായിരുന്നുളളൂ, നകുലേട്ടാ…

നുണമാത്രം പറയുന്ന നേരുകള്.

രചന :Shangal G T . ഈ കാണായ നിശ്ചലതയെല്ലാംകല്ലുവച്ച നുണയാ… നുണയാഎന്നറിഞ്ഞപ്പോള്‍മുതലുള്ള അങ്കലാപ്പാ…എപ്പോഴും ചലിക്കുന്നെങ്കിലുംഭൂമി അതിന്റെ കള്ളക്കറക്കത്തില്‍എല്ലാം നിശ്ചലമെന്നു തോന്നിപ്പിക്കുന്നല്ലൊ ……ജീവപര്യന്തം തടവിലാഎന്നാല്‍ സര്‍വ്വസ്വതന്ത്രരെന്നുതോന്നിപ്പിക്കുന്നല്ലൊ ….പൊള്ളിക്കുന്ന ശാസനയാഎന്നാല്‍സാന്ത്വനമെന്നു തോന്നിപ്പിക്കുന്നല്ലൊ…..!ഇങ്ങനെ എപ്പോഴുമൊരു ചങ്കിടുപ്പാ…കൃഷിയ്ക്ക് വെള്ളം നനക്കുന്നുവെന്നു തോന്നിപ്പിക്കുംഎന്നാല്‍ കാലവര്‍ഷംകൊണ്ടുംതുലാവര്‍ഷംകൊണ്ടുംമുക്കിക്കൊല്ലാന്‍ നോക്കുന്നതാ…പാതിക്കാലം ഇരുട്ടുകാട്ടി…

“അഗ്നിമഴ നനഞ്ഞൊരു കുട്ടി “

രചന : ഷാജു. കെ. കടമേരി. മഴക്കോള്കുത്തിവരച്ച ഇടനെഞ്ചിൽഇരുൾ നിവർത്തിയിട്ടആകാശത്തിന് ചുവടെപുഴയോളങ്ങളിൽ മുഖം മിനുക്കിതിളങ്ങുന്ന നിലാവിന്റെ കണ്ണുകളിൽഅഗ്നിനക്ഷത്രങ്ങൾഉമ്മ വയ്ക്കുമ്പോൾമഴ നനഞ്ഞൊരു കുട്ടിഹൃദയവാതിൽ തുറന്ന്അകത്തേക്ക് ഓടിക്കിതച്ച് വരുംപഴുത്ത് ചുവന്ന നട്ടുച്ചവെയിൽകീറി വലിച്ചിട്ടറെയിൽവെ ഫ്ലാറ്റ്ഫോമിൽവയറ്റത്തടിച്ച് പാടിയകുഞ്ഞ് കണ്ണുനീർപെയ്ത്തിൽവിരിഞ്ഞ് , മുൻപേ പറക്കുന്നപ്രതീക്ഷകൾ , നിശബ്ദതയുടെഒന്നാം…

വിരലുകൾ.

രചന : ഷിബു കണിച്ചുകുളങ്ങര. ചിലപ്പോൾ അഭംഗിയാകും എന്റെ വിരലുകൾനിറച്ചാർത്തുകളിലോ സുന്ദരമായീടുന്നുഅന്നമുണ്ണാൻ ഉടലിന് വേണം വിരലുകൾനടക്കുമ്പോൾ ഓടുമ്പോൾ കുതിച്ചുപായുവാനുംവിരൽ തന്നേ മുഖ്യൻചിഹ്‌നങ്ങളായ് ഗോഷ്ടികളായ് പ്രേമസല്ലാപത്തിന്നായ് വിരലുകൾഎണ്ണത്തിൽ കുറഞ്ഞാലോ വികലാംഗനുംവെറുമൊരു വിരലല്ലാ എനിക്കിന്ന്മനസ്സിലെ ആശയം വരികളായ് പിറവിയെടുക്കുവാൻവേണം വിരലുകൾ എന്റെ തൂലികയുടെ ചാരുതയാണവൻ…

മാനിഷാദ.

രചന : സുമോദ് പരുമല. ഒറ്റവെടിയൊച്ച ..!രസത്തിനൊരുവെടി .വേട്ടക്കാരൻ മറയുന്നു .മരിച്ചുകൊണ്ടിരിയ്ക്കുന്ന ജീവിതം ..ജീവിച്ചിരിയ്ക്കുന്ന മരണം .ആകാശത്ത്വെള്ളവലിയ്ക്കുന്നകാറ്റാടിമരച്ചില്ലയിൽനിന്ന്ഒരു ദേശാടനക്കിളിഞെട്ടറ്റുവീഴുന്നു .ഏഴുകടലുകൾ താണ്ടിയനീളൻചിറകുകൾഅഭയത്തിന്റെമരത്തണലിൽചോരകുടയുന്നു ..ഇഴഞ്ഞിഴഞ്ഞെത്തുന്നവൃദ്ധയാചകൻ .കാലുകളറ്റവൻ ..പിടയ്ക്കുന്ന ചിറകുകൾപിടിച്ചുയർത്തുന്നു .സമുദ്രം കുടിച്ചകണ്ണുകൾ .നെഞ്ചിലാർത്തികത്തുന്നു .ദരിദ്രരാമായണത്തിൽമാഞ്ഞുപോയ ‘മാനിഷാദ ‘.ഉള്ളിലടുപ്പുപുകയുന്നു .ഒറ്റ വെള്ളിടി ..!പച്ചമരം നിന്നുകത്തുന്നു…

സായന്തന ഭംഗി.

രചന : പ്രകാശ് പോളശ്ശേരി. എന്താണു തോഴീ നിനക്കിത്ര വിമ്മിട്ടംഎന്തു ചോദിച്ചാലുമൊരു മൂളൽ മാത്രംചിന്തകൾ വന്നു വീർപ്പുമുട്ടിക്കുന്നുവോചന്തത്തിൽ വന്നേകാൻ ആകാത്തതെന്താ ഭാവനാ ലോകത്തെ കാഴ്ചകൾ കാണുവാൻഭാസുരമായൊരു പുണ്യവും നേടുവാൻപ്രേമരാജ്യത്തിലെ പൂങ്കാവനങ്ങളിൽപ്രത്യായം വേണ്ടല്ലോ പാറി നടക്കുവാൻ പണ്ടെങ്ങോ കളഞ്ഞു പോയരാ പൂർവാംഗപാദപത്മങ്ങൾ ഇന്നിനി…

സ്നേഹക്കണ്ണികൾ.

രചന : ഷിയ ആന്റണി ഷിജി. ഇവിടെ,,,പ്രണയവും വിരഹവും നിറഞ്ഞാടുമ്പോൾ,,തെരുവിന്റെ മൂലയിലേക്കൊന്നുപാളി നോക്കുക,,.ചലനമറ്റു ഏകാന്തതയുടെഏതോ കോണിലേക്കുറ്റു നോക്കുന്നമുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾക്കിടയിലെ നിർജ്ജീവ മുഖക്കാഴ്ച..ഒരു നേരമന്നം വെടിഞ്ഞിലയിൽ പൊതിഞ്ഞു കൈ നീട്ടുക.ചേതനയറ്റ മുഖഭാവം തിളക്കത്തിലേക്ക് വഴിമാറുമ്പോൾ,,ആ പ്രകാശത്തെ ആവാഹിച്ചെടുക്കുമത്രേസ്വയം നിൻ കണ്ണുകൾ .. വീണ്ടും…മാംസ…