Category: സിനിമ

മഴവിൽക്കാവടി.

മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…

ഗണിതപ്പിഴവുകൾ

രചന :- ബിനു. ആർ. ഒന്നാംതരവും രണ്ടാംതരവുംതിരിഞ്ഞുനിന്നു ചിരിക്കുന്നൂ,തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെഗണിതപ്പിഴവുകളോർത്ത്..ഏതാണ് നല്ലതെന്നാർക്കുംഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽകാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽഅതുമിതുംവേണ്ടെന്നുവച്ചുകണ്ടെത്തിയവരെല്ലാമേഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽതിരിച്ചറിയപ്പെടാത്തവർ,വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നുസ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –ലേറ്റാമെന്നു, കനവിൽ, നിനപ്പവർമുഖപുസ്തകത്തിൽ സഹസ്ര –ദളയിഷ്ടങ്ങൾ വരികൾക്കടിയിൽപതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,വമ്പർകോനും ഉമ്പർകോനും…

നോവുപൂക്കൾ.

ദിലീപ് സി ജി* നമുക്കിടയിൽവാക്കുകൾ ചിട്ടയായിഅടുക്കിവച്ചൊരു പാലമുണ്ട്,രണ്ടു മനസുകൾഅതിവേഗം സഞ്ചരിച്ചിരുന്നനിഗൂഢമായ സഞ്ചാരപാത,മരുഭൂമികൾ വെട്ടിത്തുറന്ന്നീ എനിക്ക് മഴതന്നതുംവെയിൽ ചീളുകൾപെറുക്കിക്കളഞ്ഞുനിന്നിലേക്ക് മഞ്ഞുപെയ്തതുംഅതിലൂടെയായിരുന്നു,ഒരോ വാക്കുംവസന്തമായതും,വർഷമായതും,മഞ്ഞായതും,കാറ്റായതുംമഴമുകിലായതുംഅതെ വഴിയിലൂടെ തന്നെ,ഇന്ന് എന്നിൽ പൂക്കുന്നഒരോ ഋതുവിലുംനിന്റെ വിരൽപ്പാടുകളുണ്ട്,നിന്റെ മഴമേഘങ്ങളിൽഎന്റെ കവിതയുടെകിനാവിറ്റുന്നുണ്ട്,എന്റെ സ്വപ്നങ്ങളിൽനീ പടർത്തിയവള്ളികളിൽ കാലംതെറ്റിയുംവസന്തം വിടരാറുണ്ട്,നിന്നിലേക്ക്‌ പടരുന്നകിനാവള്ളികളിൽഎന്റെ ചുടുരക്തനിറത്തിൽപനിനീർ പൂക്കൾ…

ഇങ്ങനെയും.

ഷാജു. കെ. കടമേരി* കത്തുന്ന സൂര്യനെനെഞ്ചിൽ വരിഞ്ഞ് മുറുക്കിഅനാഥത്വത്തിന്റെവിങ്ങലുകൾകോറിവരഞ്ഞിട്ട നഗരം.പൊള്ളുന്ന വരികൾതലയിട്ടടിച്ച് പിടഞ്ഞ്കരള് കുത്തിപ്പിളർന്ന്അഗ്നിനിലാവ് പുതച്ച്സങ്കട മേഘവർഷമായ്വിങ്ങിപൊട്ടിപാതിരാക്കാറ്റിനൊപ്പംചുവട്തെറ്റിക്കുതറുന്നു.നഗരമര ചുവട്കീറിയൊരു ഇടിമുഴക്കംമഴനിലാവ് കൊത്തിവച്ചനട്ടപ്പാതിര മാറിൽവേദനയുടെകരിമ്പാറ തോറ്റങ്ങൾചുരത്തുന്നു.ഹോട്ടലിന്റെ പിന്നാമ്പുറത്തെഎച്ചിലിലകളിൽകയ്യിട്ട് വാരി തിന്നകുഞ്ഞ് നോവുകൾപാതിമങ്ങിയ സ്വപ്നങ്ങളിൽതീമഴ കുതിരുന്നു.അമ്മയുടെ നെഞ്ചിൽതല ചായ്ച്ചുറങ്ങുമ്പോൾപാതിപൊള്ളിയകിനാവുകളുടെഇഴകളിൽ പറ്റിച്ചേർന്ന്നിറഞ്ഞ് തുളുമ്പിയകണ്ണുകളിൽവരച്ചിട്ട ചിത്രങ്ങളിൽസങ്കടപെരുമഴഅലറിക്കരഞ്ഞ്ഇരുള് കീറിവരയുന്നു.മകനെ…

ശലഭ സ്വാതന്ത്ര്യം.

സജി.വി. ദേവ് 🌼 ഓരോ മതിലിലുംചേർത്തു വെയ്ക്കപ്പെട്ടചുടുകട്ട പോലെഓരോ പെണ്ണുംമതിലുകൾ തീർത്തിട്ടുമെന്തേനാം ഒരു വാതിൽ കൊണ്ടവരെപൂട്ടിയിടുന്നത്. പുഴയായ് ഒഴുകികടലിന്നഗാധമാംശാന്തതയിൽസ്വപ്നം കണ്ടുറങ്ങാൻകൊതിച്ചവളെഅണകെട്ടിയെന്തിനാഅടച്ചിടുന്നത്. സൂര്യനെ കണ്ട് കുളിച്ച്പാചകശാലയിലെപരീക്ഷണവസ്തുവാകാൻശാഠ്യം പിടിച്ചവർ അറിയുന്നോനിലാവെളിച്ചം കണ്ടാണവൾനീരാടിയതെന്ന് . സ്വപ്നങ്ങൾ നെയ്തതൊഴിൽശാലകളിലെനിലയ്ക്കാത്തയന്ത്രമായിട്ടും ചങ്ങലക്കിട്ട്ആകാശം നിഷേധിക്കുന്നതെന്തിനാ. പൂക്കളെ പ്രണയിച്ചവളെഅടുക്കള ചുമരിൽപതിച്ചൊരു നിശാശലഭമാക്കിതനിച്ചൊരു…

പരിഹസിച്ചതാരാണ്?

ബീഗം* പാൽപായസവുംചക്കരച്ചോറുംപെസഹാപ്പവുംഇന്നും ഒരു പാത്രത്തിലിരുന്ന്ചിരിക്കുന്നു……ഡിസംബറിലെ കേക്കിൻകഷണങ്ങൾക്ക് കയ്പാണെന്ന് വൃശ്ചികമാസം പറഞ്ഞില്ല.,,,,,,,നോമ്പ് കഞ്ഞി കുടിച്ചവൈകുന്നേരങ്ങൾദഹിച്ചില്ലെന്നും പറഞ്ഞില്ല……എപ്പോഴാണ് ഒരു പെട്ടിയിലടുക്കിയചട്ടയും മുണ്ടും സെറ്റുമുണ്ടുംകുപ്പായവും വലിച്ചെറിയപ്പെട്ടത്…..കൃഷ്ണ ഗീതികൾ ശ്രവിച്ചപ്പോൾബാങ്കൊലികൾ മുഖം ചുളിച്ചില്ല പള്ളിമണികൾ അടക്കം പറഞ്ഞില്ല…കൂപമണ്ഡൂകമായതുംമത വിത്ത് മുളപ്പിച്ചതും ആരാണ്?മൈലാഞ്ചിയിട്ട കൈകൾമുത്തമിടാൻ കൊന്ത ചൊല്ലിയചുണ്ടുകൾ മടി…

അനശ്വരപ്രണയങ്ങൾ.

മനോജ്.കെ.സി.✍️ അനന്യമാം പ്രണയം നറുനിലാപോൽ മധുരം മനോജ്ഞംഅടരാതെ ചിതറാതെ ചരിക്കുമീമാനസങ്ങൾയുഗ്മദളങ്ങൾ പോലിപ്പാരിൽ നിറവാർന്നുവർണ്ണാഭമായ്ആത്മഗഗനാന്തരങ്ങളിൽപടർന്നും പിണഞ്ഞും ആത്മശിഖിരങ്ങളിൽ ചൂഴ്ന്നിറങ്ങിധന്യതാലോലമാം ജന്മജന്മാന്തര സുകൃതി പോലെഅകലാനൊരിക്കലുമാവാതെയീ ശ്വാസോഷ്മമാം പുതപ്പിനുള്ളിൽമയങ്ങും ചുരുണ്ടീക്കിനാവല്ലിയിൽ വിടരാൻ കൊതിക്കുന്ന മൊട്ടുപോലെഇടയില്ല പേമനസ്സെന്നപോലെ കുരക്കില്ലൊരിക്കലും ശ്വാനനായ്പ്രണയാർദ്രമാം ഇണക്രൗഞ്ചങ്ങളെന്ന പോലെകാലതാമസങ്ങളും കാലഭേദങ്ങളും ഗതിമാറ്റങ്ങളോ അതൊട്ടുമേയില്ലാതെഅദൃശ്യമാം…

ഏഴു വർണ്ണങ്ങൾ.

ശോഭ വിജയൻ ആറ്റൂർ* മേഘ രഥത്തിൽഎങ്ങു പോയ്‌മറഞ്ഞു നീ മഴവിൽക്കൊടി നീ.നിതാന്തമാംനിശീഥിനിയിൽജലബാഷ്പമായ്പൊഴിയവെ.മാനത്തെ ജാലകംമെല്ലെ തുറന്നുമന്ദസ്മിതം തൂകിതിങ്കൾക്കലനിഴലും നിലാവുമായ്.നിലാ വിലുദിച്ച സ്മൃതികൾവാടാ മലരായ്നിറഞ്ഞു നിന്നെൻമനസ്സിൻ പൂവാടിയിൽ.പാതി മിഴി തുറന്നു നീവെൺ ചന്ദ്ര പ്രഭാവർഷത്തിൽ എങ്ങുമാഞ്ഞു പോയ്‌അതിരുകൾ ഇല്ലാത്തആകാശ ക്കോട്ടയിൽനിന്നുതിർന്നമഴയിൽ ജീവ കണികകൾമിഴി നീരായ്പുൽനാമ്പുകളെ…

പിൻവിളി.

രചന : ശ്രീകുമാർ എം പി* പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കുന്നയമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ…

കിനാവ്.

രചന -സതി സുധാകരൻ. മരുഭൂമിയായുള്ള മനതാരിലേക്കു നീകുളിർ മഴയായി പെയ്തിറങ്ങി.വിത്തുകൾ പാകി മുളക്കുന്ന പോൽ എൻ്റെ മനവും പൂവനമായി നിന്നു.ഓരോ നിനവിലും നിന്നിലേക്കൊഴുകുന്ന സ്നേഹക്കടലായി മാറി ഞാനും .നിൻ മൃദു ലാളനം ഏൽക്കാൻ കൊതിച്ചെൻ്റെ മോഹങ്ങൾ തൊട്ടുണർത്തീടാൻ.എന്നെ പ്പിരിഞ്ഞു നീ പോയ്…