Category: സിനിമ

“അഗ്നിമഴ നനഞ്ഞൊരു കുട്ടി “

രചന : ഷാജു. കെ. കടമേരി. മഴക്കോള്കുത്തിവരച്ച ഇടനെഞ്ചിൽഇരുൾ നിവർത്തിയിട്ടആകാശത്തിന് ചുവടെപുഴയോളങ്ങളിൽ മുഖം മിനുക്കിതിളങ്ങുന്ന നിലാവിന്റെ കണ്ണുകളിൽഅഗ്നിനക്ഷത്രങ്ങൾഉമ്മ വയ്ക്കുമ്പോൾമഴ നനഞ്ഞൊരു കുട്ടിഹൃദയവാതിൽ തുറന്ന്അകത്തേക്ക് ഓടിക്കിതച്ച് വരുംപഴുത്ത് ചുവന്ന നട്ടുച്ചവെയിൽകീറി വലിച്ചിട്ടറെയിൽവെ ഫ്ലാറ്റ്ഫോമിൽവയറ്റത്തടിച്ച് പാടിയകുഞ്ഞ് കണ്ണുനീർപെയ്ത്തിൽവിരിഞ്ഞ് , മുൻപേ പറക്കുന്നപ്രതീക്ഷകൾ , നിശബ്ദതയുടെഒന്നാം…

വിരലുകൾ.

രചന : ഷിബു കണിച്ചുകുളങ്ങര. ചിലപ്പോൾ അഭംഗിയാകും എന്റെ വിരലുകൾനിറച്ചാർത്തുകളിലോ സുന്ദരമായീടുന്നുഅന്നമുണ്ണാൻ ഉടലിന് വേണം വിരലുകൾനടക്കുമ്പോൾ ഓടുമ്പോൾ കുതിച്ചുപായുവാനുംവിരൽ തന്നേ മുഖ്യൻചിഹ്‌നങ്ങളായ് ഗോഷ്ടികളായ് പ്രേമസല്ലാപത്തിന്നായ് വിരലുകൾഎണ്ണത്തിൽ കുറഞ്ഞാലോ വികലാംഗനുംവെറുമൊരു വിരലല്ലാ എനിക്കിന്ന്മനസ്സിലെ ആശയം വരികളായ് പിറവിയെടുക്കുവാൻവേണം വിരലുകൾ എന്റെ തൂലികയുടെ ചാരുതയാണവൻ…

മാനിഷാദ.

രചന : സുമോദ് പരുമല. ഒറ്റവെടിയൊച്ച ..!രസത്തിനൊരുവെടി .വേട്ടക്കാരൻ മറയുന്നു .മരിച്ചുകൊണ്ടിരിയ്ക്കുന്ന ജീവിതം ..ജീവിച്ചിരിയ്ക്കുന്ന മരണം .ആകാശത്ത്വെള്ളവലിയ്ക്കുന്നകാറ്റാടിമരച്ചില്ലയിൽനിന്ന്ഒരു ദേശാടനക്കിളിഞെട്ടറ്റുവീഴുന്നു .ഏഴുകടലുകൾ താണ്ടിയനീളൻചിറകുകൾഅഭയത്തിന്റെമരത്തണലിൽചോരകുടയുന്നു ..ഇഴഞ്ഞിഴഞ്ഞെത്തുന്നവൃദ്ധയാചകൻ .കാലുകളറ്റവൻ ..പിടയ്ക്കുന്ന ചിറകുകൾപിടിച്ചുയർത്തുന്നു .സമുദ്രം കുടിച്ചകണ്ണുകൾ .നെഞ്ചിലാർത്തികത്തുന്നു .ദരിദ്രരാമായണത്തിൽമാഞ്ഞുപോയ ‘മാനിഷാദ ‘.ഉള്ളിലടുപ്പുപുകയുന്നു .ഒറ്റ വെള്ളിടി ..!പച്ചമരം നിന്നുകത്തുന്നു…

സായന്തന ഭംഗി.

രചന : പ്രകാശ് പോളശ്ശേരി. എന്താണു തോഴീ നിനക്കിത്ര വിമ്മിട്ടംഎന്തു ചോദിച്ചാലുമൊരു മൂളൽ മാത്രംചിന്തകൾ വന്നു വീർപ്പുമുട്ടിക്കുന്നുവോചന്തത്തിൽ വന്നേകാൻ ആകാത്തതെന്താ ഭാവനാ ലോകത്തെ കാഴ്ചകൾ കാണുവാൻഭാസുരമായൊരു പുണ്യവും നേടുവാൻപ്രേമരാജ്യത്തിലെ പൂങ്കാവനങ്ങളിൽപ്രത്യായം വേണ്ടല്ലോ പാറി നടക്കുവാൻ പണ്ടെങ്ങോ കളഞ്ഞു പോയരാ പൂർവാംഗപാദപത്മങ്ങൾ ഇന്നിനി…

സ്നേഹക്കണ്ണികൾ.

രചന : ഷിയ ആന്റണി ഷിജി. ഇവിടെ,,,പ്രണയവും വിരഹവും നിറഞ്ഞാടുമ്പോൾ,,തെരുവിന്റെ മൂലയിലേക്കൊന്നുപാളി നോക്കുക,,.ചലനമറ്റു ഏകാന്തതയുടെഏതോ കോണിലേക്കുറ്റു നോക്കുന്നമുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾക്കിടയിലെ നിർജ്ജീവ മുഖക്കാഴ്ച..ഒരു നേരമന്നം വെടിഞ്ഞിലയിൽ പൊതിഞ്ഞു കൈ നീട്ടുക.ചേതനയറ്റ മുഖഭാവം തിളക്കത്തിലേക്ക് വഴിമാറുമ്പോൾ,,ആ പ്രകാശത്തെ ആവാഹിച്ചെടുക്കുമത്രേസ്വയം നിൻ കണ്ണുകൾ .. വീണ്ടും…മാംസ…

എന്റെ വിഹ്വലതകൾ.

രചന : ഷൈല കുമാരി കവിത ചൊല്ലുന്നചുണ്ടുകൾക്കെങ്ങനെകരള് കൊത്തിപ്പിളർക്കുവാനായിടുംകഥപറയുന്നനാവുകൾക്കെങ്ങനെകദനം കാണാതിരിക്കുവാനായിടുംകവിതയെഴുതാ-തിരിക്കുവതെങ്ങനെകദനമിങ്ങനെ ചുറ്റും പടരവേഹൃദയം നുറുങ്ങുന്നനിലവിളി കേട്ടെന്റെകരൾപിടഞ്ഞു മിഴിനിറഞ്ഞീടവേപ്രകൃതി പോലും പകയോടെമർത്ത്യന്റെ കുടിലചിന്തയ്ക്കുപകരം നൽകീടവേപ്രളയമായ്, കൊടുംവേനലായ്നിപ്പയായ് പിന്നെ കൊറോണയായ്മനുജരെക്കൊടും ദുഃഖത്തിലാഴ്ത്തവേഈശ്വരൻ പോലുംകണ്ണടച്ചങ്ങ്നിസംഗനായിരിക്കവേമനം മാറ്റിയില്ലെങ്കിൽ നാംവൻപിഴയൊടുക്കേണ്ടി വന്നീടുമെന്നോർത്തുനടുങ്ങീടുന്നു മനസ്സെപ്പൊഴും…

എൻ്റെ ലോകം.

രചന : വൈഗ ക്രിസ്റ്റി പതിവിലുമേറെ പഴുത്തതിനാൽഅഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ടഒരില ,കാറ്റിനോടൊപ്പം ഒരു സെൽഫി ,വായിച്ചു തീർക്കാതെഅടച്ചു വച്ചഒരു ചിത്രകഥാപുസ്തകം ,നോക്കൂ !ഞാനെൻ്റെ ലോകം സൃഷ്ടിക്കുകയായിരുന്നുഎൻ്റേതല്ലാത്ത രണ്ടു കണ്ണുകളിൽനോക്കിയിരുന്ന് കടഞ്ഞ കാഴ്ചസാവധാനം പറിച്ചെടുത്ത്ഞാനെൻ്റെ ലോകത്തെഎന്നിലേയ്ക്ക് വലിച്ചുകെട്ടി നിർത്തിഎൻ്റെ ലോകത്തേക്ക്നീ ഒന്നു നോക്കൂനിൻ്റെ…

പുലരിയിൽ.

രചന : ശ്രീകുമാർ എം പി നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ്പൂക്കൾ വിടരുന്നേയ്പൂമണമെത്തുന്നേയ്പൂങ്കുയിൽ പാടുന്നേയ്പുൽക്കൊടിയാടുന്നേയ്പൂക്കൈത ചായുന്നേയ്പൂങ്കാറ്റടിക്കുന്നേയ്കതിരുകളാടുന്നേയ്ഓളമടിക്കുന്നേയ്കാവുവിളങ്ങുന്നേയ്ദേവിയുണരുന്നേയ്വെട്ടം തെളിയുന്നേയ്പാട്ടുകൾ കേൾക്കുന്നേയ്കാക്ക കലമ്പുന്നേയ്കാർമുകിൽ മായുന്നേയ്കാര്യമറിയാതെപക്ഷികൾ പാടുന്നേയ്മഞ്ഞു പൊഴിയുന്നേയ്മാമ്പൂ വിരിയുന്നേയ്കുങ്കുമം തൂകുന്നേയ്ചെമ്മാനം കാണുന്നേയ്നേരം പുലരുന്നേയ്സൂര്യനുദിക്കുന്നേയ്മാനം തെളിയുന്നേയ്മനസ്സു തുടിക്കുന്നേയ് !!

പ്രണയസാഫല്ല്യം.

രചന : ഷിബു കണിച്ചുകുളങ്ങര. മുന്നിലേ തടസ്സമത് ഗർവ്വിനാൽ തുടച്ചുനീക്കിഎന്റെ പിന്നിലായ് ഗമിക്കുന്നവൾപൂത്ത ചെമ്പകപ്പൂമരം പോലെ മേംപൊടിഭംഗിയുംപ്രണയ മർമ്മരങ്ങളിൽ ഊയലാടി ഞങ്ങൾമത്ത്പിടിക്കുംവരേ പല പല ലീലകളിലാറാടിപല പല വേഷങ്ങളിഞ്ഞവർ തീണ്ടാപ്പാടകലെ നിർത്തിഅവരുടെവേഷ്ടികളിയാനാജ്ഞയുംകൊതിപൂണ്ടു വന്നു പിന്നേയുമവർഅവർ തൻ മൂല്യങ്ങളേ കൂട്ടുപിടിക്കുവാൻ പലവിധവേഷങ്ങളിൽ കരുവാക്കാൻ…

റൈറ്റർ.

രചന : സുദേവ്. ബി പറയുകയിനി നീ പരാതികൾപരിഭവമില്ലതു കേട്ടിരുന്നിടാംഅനവധി ദിനമായകന്നുവോദിനസരിയാകെ തിരക്കിലായെടോഅതിനിടയിലിതൊക്കെയോർമ്മയിൽവിരിയുവതില്ലതുകൊണ്ടു മാത്രമീമറുമൊഴി പലതും നിരാശതൻഅവമതിയായതു,നീ, ക്ഷമിക്കുകസഹജതയതുകൊണ്ടു മാത്രമാ-ണിവനൊരു നീരവ ദാഹിയൊക്കയുംഎഴുതുക പതിവാണുനീറിടുംമൃദുതരവൈഖരി താളിലാകവേഅതിനഴകതുമില്ലകാന്തിയുംഹൃദയമതാൽ നിറയില്ല,യെങ്കിലുംപ്രിയതരമെഴുതാൻ ശ്രമിച്ചിടാംപരിമിതിയെന്നെ വലച്ചിടുന്നെടോപകലുകളിരവുകളെത്ര പോകയാണനുപമജീവിതരംഗവേദിയിൽഒരു ദിനമണയും നിശാമുഖംനിരവധി താരകളെത്തി നോക്കിടുംപലവുരു പറയാൻ കൊതിച്ചതാംഹൃദയവികാരമതൊക്കെ വന്യമായ്മുരളികയതിനാൽ…