Category: സിനിമ

വേനൽ.

രചന : എം. എ. ഹസീബ് ✍️ വേനലിൻ കെടുതിയിൽവേവുന്ന ഭൂമിയിൽവാടിത്തളരുന്നുവാഴ്‌വുകൾ. ചുട്ടുപൊള്ളലിൻകഠിനതയിൽപൊട്ടിയകലുന്നുതലയോട്ടികൾ. അന്നാകാശമുയരെകിനാവ് നൂറ്റവൻ,ഇന്നാകുലചിന്തയാൽകനൽനീറി നോവുന്നു.. കൊഴിഞ്ഞകന്നനിറവിൻ ദിനങ്ങളത്രയുംകരിഞ്ഞചിറകുകളാൽദൈന്യതയിൽ,മരിച്ചുവീഴുന്നു.. ഏപ്രിലിലാവുംവിധമെന്തു കോപ്രായവുമാകാമെന്ന്,കുസൃതികൾ ഉണ്ണികൾകുന്നായ്മയിലന്നത്തെപോക്കിരികൾ.. ഓട്ടവും ചാട്ടവുംപാടിത്തിമർക്കലുംഓൺലൈനിലമരുന്നകലികാലം.. കാലചക്രം തിരിയുന്നമാത്രയിൽകഷ്ടതകളേറ്റിതകരുന്നു മാനസം.. വേഴാമ്പൽമനമോടെയാകാശംനോക്കുന്നു,വർഷവരവോർമ്മ കുളിരിട്ട നയനങ്ങളാൽ.. അന്നു മാതിരമാരന്റെപ്രേമവർഷം.പിന്നെ, സഖിയാംഉരുവിയിൽ പിറവി…

സ്നേഹത്തിനായ് .

രചന : വി.ജി മുകുന്ദൻ ഉറക്കം കെടുത്തുന്നചിന്തകളെ തുറന്നുവിടാം…,ആകാശത്തോളം സ്നേഹവുംഭൂമിയോളം വാത്സല്യവുംപ്രണയം തുളുമ്പുന്ന മഴയുംആവോളം കോരികുടിച്ച്കാറ്റിനൊപ്പം കൂടിനാടും നാട്ടുവഴികളും കണ്ട്നാട്ടുനന്മകളുടെഹൃദയങ്ങളിൽ ചേക്കേറിസ്നേഹത്തിന്റെമാധുര്യം നുണയട്ടെ..!!പ്രണയത്തിന്റെമാസ്മരിക ഭാവങ്ങൾശബ്ദ വീചികളാൽശരീരത്തെ ഉദ്ധീപിക്കുന്നതും,സ്നേഹത്തിന്റെമൃദുഭാഷണങ്ങൾമനസ്സിനെ ഉണർത്തുന്നതുംവീണ്ടും അറിയട്ടെ..!!കരുതലിനായ് കേഴുന്നകണ്ണുകൾക്കൊപ്പംകരുതലായിഅതിരുകളില്ലാത്തസ്നേഹത്തിന്റെകൂച്ചുവിലങ്ങിടാത്ത ചിന്തകൾപാറിപ്പറന്നു നടക്കട്ടെ..!!ഇനിയും പറയാത്തവാക്കുകൾ തേടി പിടിച്ച്എഴുതാൻ മറന്ന വരികളിൽഅനുഭൂതിയുടെതൂവൽ…

പ്രണയാക്ഷരങ്ങൾ.

രചന : മുരളി രാഘവൻ. നീലാകാശത്തിലെ നിലാവിലുദിക്കുന്നതാരകസുന്ദരിമാരേ, കണ്ടുമുട്ടിയോ ?നിങ്ങളെവിടെയെങ്കിലും എനിക്കേറ്റവുംപ്രിയപ്പെട്ടയെന്റെ പ്രണയനക്ഷത്രത്തെ…! മനതാരിൽ മിന്നിത്തിളങ്ങുന്നയെൻപ്രണയാക്ഷരങ്ങളാൽ സംവദിക്കാൻപാൽനിലാവിലേകനായ് പരതുകയാണുഞാനവളെ , പുസ്തകഞ്ഞാളുകളിൽ എന്റെ ശിഥിലചിന്തകളിൽ ജീവിക്കുന്നഓർമ്മകളെഴുതിനിറച്ച പ്രണയാക്ഷരങ്ങൾപൊൻതാരകത്തോടോതുവാൻ ഒരുമാത്രകൊതിച്ചുപോയിടുന്നു, പ്രിയതമേ . ഓർമ്മതൻ പ്രണയനിലാവുകളിൽ നിന്നെപ്രണയിച്ച എന്റെ നിശീഥിനികളിലാകെയുംപറയാൻ മറന്നൊരാ ഹൃദയതാളങ്ങളിൽഞാനെഴുതട്ടേയെൻ…

നിലാപക്ഷി .

രചന : സിന്ധു മനോജ് ചെമ്മണ്ണൂർ ഒരു കിരണമെന്തിനോതേടിയെത്തുന്നിതാഇരുൾ വീണ മുറിയിലേ-ക്കെത്തി നോക്കുന്നിതാ.. പകലിന്റെ തണൽ വീണചില്ലയിൽ നിന്നുംഒരു കുളിർ തെന്നലുംചാര വന്നെന്തിനോ.. പതിവുപോൽ പൂക്കുന്നപൂവാകയെന്തിനോ..പലവട്ടമെന്നെ തിരഞ്ഞുനോക്കുന്നിതാ.. പറയാൻ മറന്നൊരാപരിഭവതേന്മഴഇലയിലൂടുതിരുന്നുനെഞ്ചിലേക്കെന്തിനോ.. ചക്രവാളങ്ങളിൽ നിന്നുംനിലാപക്ഷിചില്ലകളുലച്ചെന്റെചാരത്തിരുന്നിതാ… ചിരിതൂകിചിറകാട്ടിതൂവൽ കുടഞ്ഞെത്തിചൊരിയുന്നു പ്രണയത്തിൻമധുവാർന്ന സ്വപ്നങ്ങൾ മൊഴിയുവാനാകാത്തമിഴിയുമായ് ഞാനെന്റെപിടയുന്ന…

‘കണ്മണീ .

രചന – മാധവി ടീച്ചർ, ചാത്തനാത്ത് നീലാംബരനിറക്കസവിട്ട പൂഞ്ചേലചേലിലണിഞ്ഞെത്തികൂട്ടരുമായ്മന്ദഹാസം ചൊരിഞ്ഞീപുലർകാലത്തുകർണ്ണികാരം പൂത്തുലഞ്ഞ പോലെ! കാണുന്ന കണ്ണുകൾക്കാനന്ദമായ് ത്തന്നെകമനീയ രൂപമായ് നീ നടക്കേകാവിൽ തൊഴുതമ്പലനട ചുറ്റവേകാമനാം ദേവനും കൂടെയെത്തും! കണ്മണീ, നിന്നകതാരിലെയാരവംകൊഞ്ചലുതിർക്കയാണിന്നു സ്പഷ്ടംകാണാതെ കണ്ട കിനാവുകളൊക്കെയുംകൺമുമ്പിലെത്തിയോ, ചൊല്ലു കണ്ണേ! ആനന്ദരൂപമായ്, ആശ്ചര്യപൂർവ്വം നീആതിര…

മുന്നേറാം ധീരമായ്.

രചന : ശ്രീരേഖ എസ്. അഴല്‍ക്കടലില്‍ അലയടിക്കുംതിരമാലപോലെ മനസ്സ്.അടര്‍ന്നു പോകാനാവാതെഅവനിയിലൊരുവൾ ഞാനും.അനുഭവത്തിന്‍ ചൂളയില്‍നീറിനീറി വെന്തുരുകികഠിനമാക്കിയ മനസ്സുമായികാലങ്ങളിനിയും താണ്ടുവാന്‍നിഴലുപോലെ പിന്തുടരുംഓര്‍മ്മകള്‍ക്കൊരു ചിതയൊരുക്കി,കടലമ്മയുടെ മാറിൽചിതാഭസ്മമായ് ലയിക്കണം!ദംഷ്ട്ര കാട്ടി കലിതുള്ളുന്നനരഭോജികളുടെ നാടല്ലാതെ,മനുഷ്യത്വം മരവിക്കാത്തനന്മ പൂക്കും ദിനങ്ങള്‍ക്കായി..നോവു പൂക്കുമീലോകത്തുനിന്നും മോചനം നേടുവാന്‍!വ്യർത്ഥമാക്കിക്കളയുവാന്‍നേരമില്ലൊട്ടിനി കൂട്ടരേ.സധൈര്യം കൈ കോർക്കാംനമ്മള്‍ക്കൊന്നിച്ചു മുന്നേറാം.

മലയാളം.

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതു-അലകളിളക്കി പാറുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറുചിത്ര രഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേ….മമ നാടേ…. ഇന്ന് ഫെബ്രുവരി 21..ലോകമാതൃഭാഷാദിനംഭാഷ വികാരമാകണം… മറ്റു…

തലയിലല്ലല്ലോ തലമുടിയിലല്ലേ.

രചന : സാജു പുല്ലൻ. ബസിൽ നിന്നിറങ്ങിയതാണ്പടി തെറ്റി വീണുപോയ് നിലത്തേക്ക്കിളി മണി അടിച്ചതിനാലാണ്പക്ഷേ _നിറുത്തിയ ബസിൽ നിന്നവൾഇറങ്ങേണ്ടതായിരുന്നുശരവേഗത്തിലുംവേഗത്തിൽതലയിലൂടെ കയറി –അല്ല…….. ,തലമുടിയിലൂടെനീണ്ട തലമുടിയിലൂടെകയറി ഇറങ്ങി വണ്ടി ചക്രങ്ങൾനോക്കിയിറങ്ങണ്ടേ കൊച്ചെ-യെന്ന്കിളി.തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേയെന്നൊരു സ്വകാര്യ സന്തോഷത്തിൽ –ഏയ് ഒന്നും പറ്റീട്ടില്ലഒരു…

എന്റെ വെണ്ണക്കണ്ണാ.

രചന : ഹരിഹരൻ കയ്യിട്ടുവാരുന്നതാരാണിതയ്യോനിൻ കൊഞ്ചൽ കേൾക്കാൻ കൊതിയ്ക്കുന്നു കുഞ്ഞേ !കാലിട്ടടിയ്ക്കു ന്നതാരാണിതയ്യോനിൻ തിരുപാദങ്ങൾ കാണണം കുഞ്ഞേ !മുരളീമനോഹരനാദമിതാണോഎൻ ചെവി കൂർപ്പിച്ചു വെക്കുന്നു കുഞ്ഞേ !വായും മുഖവും പെരക്കിവെച്ചയ്യോവെണ്ണ മുഴുവനും തീറ്റട്ടെ കുഞ്ഞേ !കാളിന്ദിതീരത്തിതൊറ്റയ്ക്കിതയ്യോപൈക്കളെ മേയ്ക്കുന്ന ഗോപാലനോ നീ !ആറ്റിൻ കരയിലെ…

സഹപാഠിയാണവൻ…👫

രചന: രാജൻ അനാർകോട്ടിൽ മണ്ണാർക്കാട് സഹജീവിയല്ലേ,സഹപാഠിയല്ലേ,സഹകരിക്കാം,സഹിഷ്ണുതയോടെ,സംവദിക്കാം,സൗഹൃദത്തോടെ,സ്നേഹമോടെസല്ലപിക്കാം,സ്വീകരിക്കാംസന്തോഷത്തോടെ,സ്വന്തമാണെന്നോതിസാന്ത്വനിപ്പിക്കാം.ഒരുതോൾ ചേർന്ന്നടന്നതല്ലേ,ഒരിക്കലുംപിരിയില്ലെന്നന്നൊരുചിരിയാൽമൊഴിഞ്ഞതല്ലേ,അവനിൽ…വഴിയോരത്ത്വിശപ്പിൻ രുചിവടവൃക്ഷംപോൽവളർന്നിരിക്കാം,വാനിലെ തിളങ്ങുംനക്ഷത്ര താഴ്-വരയിൽചിതറിയ സ്വപ്നങ്ങൾനെയ്തിരിക്കാം,ചാരം പൊത്തിയചിതൽപുറ്റുകൾകാട് കയറിയജീവനാഡികളെപൊതിഞ്ഞിരിക്കാം,അടർന്നു വീഴാൻകാത്തിരിക്കുന്നപടുവൃക്ഷത്തിന്റെവേരുകളെവെറുപ്പിന്റെ ഗന്ധംഗ്രസിച്ചിരിക്കാം,നെടുവീപ്പുകളുടെതീക്കാറ്റിൽപാതി ചതഞ്ഞഓർമ്മകളുടെവെന്തളിഞ്ഞമണംചിന്തകളെതളർത്തിയിരിക്കാം.വീണ്ടുമൊന്നോർക്കാം…സഹജീവിയാണവൻ,സഹപാഠിയാണവൻ…!