Category: സിനിമ

പഴുക്കാമൂപ്പത്തി

രചന : വൈഗ ക്രിസ്റ്റി ✍ നാട്ടിലെശവക്കല്ലറകളുടെ സൂക്ഷിപ്പുകാരിയായിരുന്നുപഴുക്കാമൂപ്പത്തിരാത്രികാലങ്ങളിൽ ,മൂപ്പത്തി ശവക്കല്ലറകൾക്കരികിലൂടെ നടക്കുമായിരുന്നുവെന്ന് ,(പറഞ്ഞു കേട്ട അറിവാന്നേ)ആ സമയത്ത് ,ശവങ്ങളെല്ലാം എഴുനേറ്റ് നടന്നു വരുമായിരുന്നെന്ന് ,അവരെല്ലാംപുതച്ചിരുന്ന വെള്ളത്തുണികൾവായുവിൽ ചുഴറ്റി ,പഴുക്കാമൂപ്പത്തിയുടെ കാൽച്ചുവട്ടിൽകുത്തിയിരിക്കുമായിരുന്നെന്ന് ,മൂപ്പത്തി ,ഉപമകളിലൂടെ അവരോട് സംസാരിക്കുമായിരുന്നെന്ന് ,ശവങ്ങളായ ശവങ്ങളെല്ലാംമൂപ്പത്തിയുടെ ശിഷ്യരായിരുന്നു…

മായുന്നുവോ നീ.

രചന : ലാലി രംഗനാഥ്✍ ഉത്തരമില്ലാത്ത ചോദ്യമായെന്നുടെ,ചിത്തത്തെയാകെ മഥിച്ചിടും പ്രാണനെ,നീയെനിക്കേകിയ നോവിന്നിതൾ പോലുംനെഞ്ചോടു ചേർക്കും മധുരസ്വപ്നങ്ങളായ്. മലർവാക പൂത്തു കൊഴിഞ്ഞിട്ടുമെന്നിലാമധുവൂറും വാക്കുകൾ തേൻ മഴയാകുന്നു..അകലെ, അകലെയായ് നീ മാഞ്ഞ വീഥിയിൽ,പദനിസ്വനത്തിനായ് കാതോർത്തിരിപ്പു ഞാൻ.. മിഴിയരികിൽ നിന്നും നീ മാഞ്ഞകലവേ,കലഹിച്ചിടുന്നെന്റെ കൺകളും മനവുമായ്,വിരഹത്തിൻ…

വേനൽപ്പൂക്കൾ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ മഴയത്തു പൂത്തു വിരിയുമാ പൂവുകൾവെയിലേറ്റു വാടിത്തളരുമുല്ലോമണമുണ്ട് നിറമുണ്ട് പൂം തേനുമുണ്ടതിൽശലഭങ്ങൾ പാറിപ്പറക്കാറുമുണ്ട്.നനവില്ലയെങ്കിലോ വാടിത്തളർന്നു പോംനട്ടു നനയ്ക്കുന്ന പൂച്ചെടികൾ.വേലിപ്പടർപ്പിലെ മണമില്ലാപ്പുവുകൾവെയിലേറ്റു വാടാതെ നിന്നീടുന്നു.വർണ്ണാഭമായുള്ള കടലാസുപൂവുകൾകണ്ണിനാനന്ദമായ് തീർന്നുവല്ലൊവെയിലേറ്റു പൊട്ടിവിരിയുന്ന പൂവുകൾവാടാതെ യങ്ങനെനിന്നിടുന്നു.തേൻ നുകർന്നീടുവാൻമധുപനെത്താറില്ലശലഭങ്ങൾ എത്തി നോക്കാറുമില്ല.വർണ്ണ…

കരയുന്ന ബാല്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കരഞ്ഞുകൊണ്ടല്ലയോമനുഷ്യാ തുടക്കംകരയാതെയാണല്ലോനിൻ മടക്കംകളിച്ചും ചിരിച്ചും കരയിച്ചുംതന്നെയല്ലേഇടക്കുള്ള ജീവിതംമനുഷ്യ ജന്മംതുടക്കത്തിലല്ലയോബാല്യകാലംതുടിക്കുമല്ലോ അന്നുകൗതുകങ്ങൾകരയുന്ന ബാല്യത്തിൽകരൾ പിടയുംകഷ്ടകാലം വെറുംകണ്ണീർക്കയംകരഞ്ഞുകൊണ്ടാണ്ജനനമെങ്കിലൃംകളിചിരിമയമല്ലോബാല്യകാലംകൗതുകം നിറയുന്നസ്വപ്നലോകംബാല്യത്തിൻ നാളുകൾപുണ്യകാലംവിധിക്കുന്നു വിളറിയബാല്യമേറെവിളറിയ ജീവിതംവീഥികളിൽകഥയറിയാത്തൊരാകുരുന്നുകളെകണ്ണീർ തുടച്ചൊപ്പംചേർത്തുനിർത്താം.

പ്രാണായനം…

രചന : ദീപക് രാമൻ ശൂരനാട്.✍ ഒടുവിലെൻ്റാത്മാവുതേങ്ങിഅരികെ നീ വന്നു നിന്ന നേരം…മിഴി നിറഞ്ഞൊരുതുള്ളികണ്ണീരടർന്നെൻ്റെ നെറുകയിൽചിതറിത്തെറിച്ച നേരം…ഒടുവിലെൻ്റാത്മാവുതേങ്ങി…നിന്നെയോർത്തൊടുവിലെ-ൻ്റാത്മാവ് തേങ്ങീ… പ്രിയതേ നീയെത്തുവാനേറെ വൈകി,കരയാതെ ഇനിയെന്നെ യാത്രയാക്കൂ…ചിറകറ്റുനിൻ പ്രണയചുഴിയിൽ പതിച്ച,ഈ ദേശാടനക്കിളിയെ നീമറക്കൂ… ഭൂതകാലത്തിൻ്റെ തടവറക്കുള്ളിൽനീ മൂളിപ്പറക്കുന്ന ഭ്രമരമാണോമലേ…നീറിപ്പുകയുന്ന ഓർമ്മകൾക്കുള്ളിലും,നോവുന്ന ഓർമ്മയായ് മാറുന്നു…

ഓ… എന്റെ പങ്കാജ് ഉധാസ്…”🌹

രചന : അസ്‌ക്കർ അരീച്ചോല.✍ ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേചിട്ടി ആയി ഹേ വതന്‍ സെചിട്ടി ആയി ഹേ.ബഡെ ദിനോം കേ ബാദ്ബേ വതനോം കൊ യാദ്വതന്‍ കീ മിട്ടി ആയി ഹേ.ഊപര്‍ മേരാ നാം ലിഖാ…

കുഞ്ഞുടുപ്പിലെ നൊമ്പരപ്പൂക്കൾ.

രചന : ബിനു. ആർ✍️ കണ്ടില്ലേ! നമ്മൾ കുട്ടിത്തംമാറാത്തപ്രായത്തിൽ ആരാന്റെകീഴിൽഅടിമ കിടക്കാൻ വിധിക്കപ്പെട്ട കുഞ്ഞുടുപ്പുകളെ! കേട്ടില്ലേ!നമ്മൾ കുഞ്ഞുടുപ്പിന്റെനൊമ്പരപ്പൂക്കൾവിടർത്തും നൊമ്പരത്തിൻകൈവല്യപ്പാട്മാനവരുടെമനസ്സിൽചോരകലർന്നകണ്ണീരിൽ ചിന്തതൻ മർമ്മത്തിലെ ഏനക്കങ്ങൾ! ആരാനുമുണ്ടോ!കണ്ടിരിപ്പൂചിരിക്കുംചിത്തത്തിലറിയാത്തമനസ്സിൻ കണ്ണുനീരിൻനീരാട്ട്ഇപ്പോൾ കാഴ്ചകളെല്ലാമൂറിച്ചിരിക്കുന്നുനികൃഷ്ടതയുടെ കാടറിയാകാടത്തങ്ങളിൽ.ഇനിയുമൊരവതാരംവരാൻകാത്തിരിക്കണോ! ഇഹപരങ്ങളിൽ കാണുംഅഗ്നിജ്ജ്വാലകൾ പോൽഅന്തരംഗങ്ങളിൽനിന്നും കത്തിയുയരാൻഅരാജകത്വത്തിൽനിന്നും കരകയറാൻ.ജല്പനങ്ങളെല്ലാം മന്ത്രിച്ചു തീർക്കവേ നഷ്ടമായീടുമോ നൊമ്പരം…

ബസ് സ്റ്റോപ്പ്

രചന : രാജേഷ് കോടനാട് ✍ നിന്നെക്കാൾ മറ്റൊരാളുംതീക്ഷ്ണമാം പ്രണയങ്ങൾക്ക്കാവലാളായിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉൽക്കണ്ഠകളുടെ കാർമേഘത്തിരുന്ന്ചാമരം വീശിയവർക്ക്കുട പിടിച്ചിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉറക്കത്തിൽചുമച്ചു തുപ്പി മരിച്ചവൻ്റെഭാണ്ഡക്കെട്ടഴിക്കുമ്പോളുണ്ടാവുന്നകട്ടയിരുട്ടിൻ്റെ മണം തേടിപ്പോയിട്ടില്ലനിന്നേക്കാൾ മറ്റൊരാളുംജീവിത രാഷ്ട്രീയത്തിൻ്റെ മുഖത്തു തുപ്പികഥമൊലിക്കുന്ന തെറികൾഉന്നയിക്കുന്നഭ്രാന്തൻ്റെ പകലുകൾചികഞ്ഞു നോക്കിയിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംപരസ്പരം പച്ചക്ക് തിന്നുന്നആൺ പെൺ ശരീരങ്ങളുടെവ്യവഹാരങ്ങൾ മനസ്സിലാക്കിയിട്ടില്ലനിന്നേക്കാൾ…

നക്ഷത്രങ്ങളുടെജുഗൽ ബന്ധികൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഇവിടെ ഒരു ഹാർമോണിയംകണ്ണടച്ചിരിക്കുന്നു! വയലിനിലെആത്മഗീതങ്ങൾ മൗനമായിരിക്കുന്നു! കാറ്റ് പോലും നിശ്ചലം: ഒഴുക്കുനിലച്ച പുഴകൾ, പക്ഷികൾ പറക്കാത്ത ആകാശം, വർണ്ണങ്ങളിൽ കറുപ്പിന്റെ കലർപ്പു വീണചക്രവാളങ്ങൾ ! അനിവാര്യമായത്സംഭവിക്കാതിരിക്കില്ല !? അതെഗസൽ രാജാവ് പങ്കജ് ഉദാസ് വിടവാങ്ങിയിരിക്കുന്നു! അദ്ദേഹം…

ബ്രോക്കൺ ബിൽഡിംഗ്.

രചന : സെഹ്റാൻ✍ ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെതലയിൽ വന്നുപതിച്ചത്!ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലുംഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്നിൽക്കുകയുണ്ടായി.പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾഎന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.ഭയവിഹ്വലരായ,പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്നകുഞ്ഞുങ്ങൾ,സ്ത്രീകൾ,പുരുഷൻമാർ,വൃദ്ധൻമാർ,വൃദ്ധകൾ…അവരുടെ ഞെരക്കങ്ങൾ,വിലാപങ്ങൾ…തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,കമ്പ്യൂട്ടറുകൾ,മിക്സികൾ,ഫ്രിഡ്ജുകൾ,ഓവനുകൾ,വാഷിംഗ് മെഷീനുകൾ,വാഷ്ബേസിനുകൾ,ക്ലോസെറ്റുകൾ,ലൈറ്റുകൾ, പാത്രങ്ങൾ…മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം…