ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

തെറ്റിനെ സമം വരയ്ക്കുമ്പോൾ നീയാവുന്നിടങ്ങൾ

രചന : ഷബ്‌നഅബൂബക്കർ✍ സ്വാർത്ഥതയല്ലെന്ന് സമർത്ഥമായി തെറ്റിദ്ധരിപ്പിച്ച്പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവുംഅഭിമാനവും ഉറപ്പു വരുത്താനെന്ന് ചൂണ്ടി കാട്ടിനീ ഇറങ്ങി നടന്ന ഇടങ്ങളിലേക്കൊന്ന്തിരിച്ചു നടന്നു നോക്കൂ…വികാരത്തിന്റെ കൊടും ചൂടിലെപ്പോഴോഅഴിച്ചെറിഞ്ഞ ചാരിത്രത്തിൽ വീണു പോയകറയെ മായ്ക്കാനാവാത്ത നിരാശയിൽമണ്ണെണ്ണയൊഴിച്ചെല്ലാം ചാരമാക്കി നീമാഞ്ഞു പോയതിൽ പിന്നെവെന്തു നീറുന്ന ചില…

മദനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ വേദിയിൽ മത്സരമാക്കി മർത്ത്യൻജീവിതം മദനോത്സവമാക്കിരാത്രിയെപ്പകലാക്കി മാറ്റി നിദ്രയെരാവിന്റെ പടിപ്പുറത്താക്കി രീതിയും നാട്ടുനടപ്പും കളഞ്ഞിട്ട്ശീലങ്ങൾ കടമായിവാങ്ങിചോരുന്ന സംസ്കാരമൂല്യങ്ങളെ നോക്കിചോദ്യമറിയാതെ പിടഞ്ഞു പലതുമുൾക്കൊള്ളാൻ കഴിയാതെപഴമകൾ നെടുവീർപ്പിൽത്തകർന്നുഉയരുന്നചോദ്യങ്ങളുടനെ ശിരസറ്റുമറുചോദ്യമായ് നിണംവീഴ്ത്തി വിടരുന്നപുഞ്ചിരി വികലമായിത്തീർന്നപ്പോൾവിസ്മയം മുഖങ്ങളിൽച്ചേക്കേറിബന്ധങ്ങളെ സ്വന്തംകീശയിൽ തിരുകുന്നബന്ധുക്കളും…

ഉത്തര കവിത ഗിർ

രചന : തോപ്പിൽ ഓമനക്കുട്ടൻ✍ കേരളമെന്ന് കേട്ടാൽ പുളകപൂരിതമാകുമെന്നോതിയ—തരുണ മനമിളക്കുന്ന, ശീലുകൾ—ചലമായി, ഒഴുകുന്നുവോ?, നിത്യവും–പേരുണ്ടാക്കാൻ, തുനിഞ്ഞിറങ്ങി മർത്യർ, നിൻ ജീവിതത്തിൽ പുതുമ–തേടി പ്രണയമസൃണം സ്വർഗ്ഗ—തുല്യതേ, പായുന്നു പിണ്ഡ—സഖാക്കൾ, ജീവൻ ജനന മണ— യുമെന്നാകിൽ, വർജ്ജിക്കണം!ഇന്നാം, ഈ മന്ത്രിമാരെ!മർത്യന്റെ— കണ്ണുകൾ ചൂഴ്ന്നെടുത്തുo!!അനർഘമെല്ലാം, വ്യർത്ഥമാക്കു—…

ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു.

എഡിറ്റോറിയൽ ✍ വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും …. ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം …. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ… മികച്ച വിഷ്വൽസ് … എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം… ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ…

കുയിൽ നാദം

രചന : ശ്രീകുമാർ എം പി✍ വിടർന്ന നിൻ ഭാവങ്ങൾക്കിത്രമേലഴകെങ്കിൽഭാവങ്ങളൊക്കെയുംനിറഞ്ഞെന്നാലൊ ! കാന്തി തൂകുന്നിപ്പോളിത്ര മേലെങ്കിൽ നിൻകാന്തികളൊന്നായൊഴുകിയാലൊ ! പീലികൾക്കിത്രയുംചാരുതയെങ്കിൽ നീനിറപീലി വിടർത്തിയാടിടുമ്പോൾ നിറമാർന്നു നിറഞ്ഞുവിളങ്ങുന്ന ചാരുതപറയുവാനാകുമൊഭാവനയ്ക്കും ! വന്നു പതിഞ്ഞ നിൻകിരണങ്ങളിത്ര മേൽവശ്യമനോഹരമാകുന്നെങ്കിൽ മധ്യാഹ്ന സൂര്യനായ്നീ വിളങ്ങീടുമ്പോൾഎത്രമേലുജ്ജ്വലമായിരിയ്ക്കും ! കാൽച്ചിലമ്പണിയവെകവിത…

കാറ്റത്തെ കിളിക്കൂട്

രചന : രാജീവ് ചേമഞ്ചേരി✍ ചില്ലയിലിരുന്നു കൂവുന്നു കുയിലമ്മ..ചിരിച്ചു കളിച്ചു രഥമിന്ന് പോന്ന നേരം….ചിന്തയിലൊത്തിരി മോഹങ്ങൾ…..ചിറകുവിരിച്ചൊരീ പുതുയാത്ര! ചമയങ്ങൾ തീർത്ത രാജവീഥിയിൽ-ചറപറയോടും വാഹനമൊത്തിരിയുണ്ട്!ചന്തം നിറയും മന്ദിരമേറെ കണ്ടു-ചുണ്ടിലിന്ന് ചിന്തുകളുണർന്നു ഗീതമായ്… ചക്കരചോറിന്നായ് മെല്ലെയിറങ്ങിയിവിടെചാരേ നില്പുണ്ട് മരണത്തെ തോപ്പിച്ച വീരൻ!ചിന്താതീതമാം യാത്രയ്ക്കിടയിലായ്-ചീട്ടുകൊട്ടാരമായ് വാർത്ത…

ഇന്ദുഗോപം 🌹

രചന : സന്തോഷ്‌ കുമാർ✍ ഈ മഹാ പ്രപഞ്ചത്തിൽഅനന്തമാം വിഹായസ്സിൽഗഗനപഥത്തിൽ ശോഭ പരത്തുംസീമകൾക്കതീതമാം ഇന്ദുഗോപങ്ങൾമനസ്സിനെ മദിപ്പിക്കും മന്ത്രവാദികളേ നിങ്ങൾഎത്രയോ അരികെ എന്നാൽ എത്രയോ അകലെഒരിക്കലും മറ നീക്കാതെ എന്നും ഭ്രമിപ്പിച്ചു തിളങ്ങുംശുഭ്രശ്രേയസ്സുകളല്ലോആഗമനകാലം മുതൽ നിൻ പൊരുളിനെതേടുന്നു വൃഥാഒരു അടയാളവുമേകാതെ നിലകൊള്ളുന്നുനീ സദാസുരലോകത്തെ…

പ്രണയത്തിന്റെ മരണാനന്തര ജീവിതം**

രചന : ജിബിൽ പെരേര✍ നിന്റെ പ്രണയംഎന്നിൽ ജീവിച്ചിരുന്നപ്പോൾതനിച്ചിരിക്കാൻഎന്തൊരുകൊതിയായിരുന്നെന്നോ..ഓർമ്മകളിൽഞാനും നീയുംനമ്മുടെ പ്രണയവുംസ്വർഗ്ഗത്തിലെ പൂമ്പാറ്റകളെപ്പോലെപാടിയും ആടിയുംഒരു അപ്പൂപ്പൻ താടിപോലെപറന്നങ്ങനെ നടക്കും …ആരു വിളിച്ചാലുംആ സ്വപ്നം വിട്ടുണരാൻമടിക്കുന്ന മനസ്സുമായിഞാനുമങ്ങനെയിരിക്കും….നിന്റെ പ്രണയം മരിച്ചതിൽപ്പിന്നെതനിച്ചാകുന്നത് പേടിയാണെനിക്ക്..തനിച്ചാകുമ്പോൾനിന്റെ പ്രണയത്തിന്റെ പ്രേതാത്മാക്കൾഎന്റെ മനസ്സിനെവെട്ടിയും കുത്തിയുംമുറിവേല്പിക്കുന്നു…ചിലപ്പോളവർഎന്നെ നരകത്തിലെഅഴുക്കുചാലിൽ തള്ളിയിടുന്നു..മറ്റു ചിലപ്പോൾഅവരെന്റെ മനസ്സിനെമാസങ്ങളോളംഭ്രാന്താശുപത്രിയിലെഇരുണ്ട…

ജീവിത നൗക

രചന : മംഗളൻ എസ്✍ ജീവിതമോഹങ്ങൾ ചേർത്തുപിടിപ്പിച്ചുജീവിതനൗക പണിതീർത്തെടുത്തവർജീവന്റെ ചരടിൽ പായകൊരുത്തിട്ടുജീവത്തുടിപ്പുള്ള പായ്ക്കപ്പലൊന്നാക്കി ജീവിത നൗകയിലവർ ചേർന്നിരുന്നുജീവിതക്കര തേടി നീറ്റിലിറക്കിജീവിതഗതിയാം ചരടവൾക്കേകിജീവനാം പങ്കായമവൻ കൈയിലേന്തി.. അകലെയാം മറുകര തേടി നൗകഅലകളാം ജീവൽത്തിരനീക്കിനീങ്ങിഅതിശക്തമായി ക്കൊടുങ്കാറ്റുവീശിഅലകടൽത്തിരകളുയർന്നുപൊങ്ങി.. സ്വപ്നതീരത്തിലവരണയുമ്മുമ്പേസ്വപ്നങ്ങൾ നിറച്ചൊരാനൗക മറിഞ്ഞുസ്വപ്നങ്ങളവർക്കൊപ്പം കടലിൽ മുങ്ങിസ്വർഗ്ഗത്തിലേക്കിരുവരും യാത്രയായി.

എളുപ്പം

രചന : സന്ധ്യ ഇ ✍ ആദ്യമൊക്കെ കുരയ്ക്കുമായിരുന്നുഇലയനങ്ങിയാൽഎലിയോടിയാൽഅയലത്തെ ചേട്ടൻ ബീഡി കൊളുത്തിയാൽമച്ചിങ്ങ വീണാൽനിരത്തിലൂടെ അസമയത്ത്ഒരു സൈക്കിൾ നീങ്ങിയാൽ.കുരക്കലാണ് ധർമ്മമെന്നാരോചെവിയിൽ പറയാറുണ്ടായിരുന്നു.സ്വൈര്യം കെടുത്തുന്നുവെന്നുംസ്വകാര്യത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ്പൊതിരെ തല്ലു കിട്ടിയപ്പോഴാണ് മിണ്ടാതായത്.അതിക്രമിച്ചു കയറുന്നവരെകടിക്കാറുണ്ടായിരുന്നു മുമ്പ്.അതുമിതും വിൽക്കാൻ വരുന്നവരെസംഭാവനക്കാരെരാഷ്ട്രീയ പിരിവു കാരെഅപരിചിതരെ…വേണ്ടപ്പെട്ട ചിലരെ കടിച്ചെന്നാരോപിച്ചാണ്…