ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ

ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…

കുശലം

രചന : സ്വപ്ന എം എസ് ✍ രണ്ടുനാൾ മുമ്പെൻ്റെ കാതിൽ മുഴങ്ങിഹാ അശരീരിപോലുള്ള ദിവ്യ വാക്യംതിരുവുള്ളക്കേടു ഭവിക്കാതെഎന്നുടെ വാക്കു നീ കേട്ടുകൊൾകബന്ധുക്കളോടപേക്ഷിച്ചുവെൻ കണ്ണനാഗുരുപുരാധീശന്റെയന്തികത്തിൽതൻ മനസ്സിന്നുടെ സൂക്ഷിപ്പുകാരിയീദാസിയാമിവളെയൊന്നെത്തിക്കുവാൻഞൊടിയിടയ്ക്കുള്ളിലായീ ദാസി തന്നുടെപ്രതിസന്ധി തരണം ചെയ്തിടും നേരംകൂട്ടരോടൊത്തുചേർന്നാ ദിവ്യമായുള്ളഗുരുവായുഗേഹത്തിലെത്തിയല്ലോകണ്ടൂ പുരേശനെ ക്ഷീണിച്ചവശനായ്ശ്വാസം വിടാതെ തളർന്നിരിപ്പൂആലിംഗനം…

വരൂ…

രചന : സഫു വയനാട് ✍ വരൂ…നിങ്ങൾക്കെന്റെ ഷഹിൽസയിലെഒറ്റ മുറി കാണേണ്ടേ….എന്റെ മാത്രം എഴുത്തുകാരനെകുറിച്ച് കേൾക്കേണ്ടേ….അദ്ദേഹത്തെ കാണാൻ മാത്രംകണ്ണ് തുറക്കുന്ന നീല ചായം പൂശിയഈ ചുമരുകൾ തൊടേണ്ടേ…..നിഗൂഡ്ഢമാം മിഴികളുംതീരാത്ത മൊഴികളുംവറ്റാത്ത കഥകളുമായ്എത്ര ഋതുക്കളാണെന്നോഅയാളെന്റെ ആത്മാവുമായ്നിർത്താതെ ഇണചേർന്നത് ….നിലാവും നക്ഷത്രവുംമഞ്ഞും മഴയും വെയിലുംആ…

ജീവിതം വറ്റിപ്പോയവൻ

രചന : രാജു കാഞ്ഞിരങ്ങാട് ✍ ജീവിതം വറ്റിപ്പോയ ഒരുവൻപ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –കുടവയറു പൊട്ടിയ ചാക്കുംതോളിലിട്ട് നടക്കുന്നു വാറു പൊട്ടിയ ചെരുപ്പിൽവേച്ചു വേച്ച്ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലംവടിച്ചെറിഞ്ഞ്ഇത്തിരി ദാഹജലത്തിന് കേഴുന്നുമുഴുത്ത കച്ചവട മുഴക്കത്തിനിടയിൽജല ഞരക്കം ആവിയായിപ്പോകുന്നു മലിനമായ…

ദാഹജലം

രചന : മംഗളൻ എസ് ✍ പാതയോരത്തുണ്ട് തണൽമരങ്ങൾപാലമരമാണതിലേറ്റവും വൻമരംപാമരനാമൊരു യാചകനവിടുണ്ട്പതിവായി മരുവും മരത്തണലിൽ. പള്ളിക്കുടത്തിലേക്കുള്ള വഴിയേ..പതിവായി മകളമ്മയ്ക്കാപ്പമെത്തുംപാതിവഴിയെത്തുന്നേരത്ത് കാണുംപാമരനൊരു പിച്ചക്കാരനെ നിത്യവും. പതിവായിക്കാണാറുണ്ടെങ്കിലുമെന്തോപൈതലിൻ നേർക്കന്ന് കൈനീട്ടിയോ!പരദാഹമായ് തന്റെ തൊണ്ടവറണ്ടിട്ടോപശിയടക്കാൻ കഴിയാതായിട്ടോ! “പാമരനാമവിടുത്തേക്ക് നൽകുവാൻപണമില്ല ഞാനൊരു പൈതലല്ലോ !പകരം ഞാൻ നൽകിടാം…

യാത്ര

രചന : പ്രസീത ശശി✍ എനിക്കുമിന്നൊരു യാത്ര പോകണംഓർമ്മകൾ ഉറങ്ങുന്ന മനസ്സിനെ തൊട്ടിട്ടാർദ്രമാംപുലരിയെ നെഞ്ചോട് ചേർത്തു..തൊട്ടാവടിയുടെ പരിഭവം മാറ്റണംചെമ്പരത്തിയെ പുല്കുവാൻതുമ്പയും തുളസിയും കിന്നാരം ചൊല്ലുവാൻ..കൂകുന്ന കുയിലിനൊരെതിർ പാട്ട് പാടണംആടുന്ന മയിലെന്റെ കുടെ നിന്നാടണം..മാമ്പൂവിലെ മഴത്തുള്ളികളടർന്നുവീണ നെല്ലിച്ചോട്ടിലിത്തിരിനേരംവരിക്കപ്ലാവിനെ നോക്കിയിരിയ്ക്കണം..കാടും മലയും താണ്ടി മഞ്ഞിലെ…

കുയിൽപാട്ട്

രചന : ശ്രീകുമാർ എം പി✍ ഇനിയെന്നു പാടും നീകവിതെ ഇവിടെയീമനസ്സിൽ വന്നിതൾ വിടർത്തൂഇളകുന്ന മനവല്ലിതന്നിൽ നീ പൂക്കുന്നഇളംമധു നിറയുന്നനേരമായൊതിരയടിച്ചെത്തുന്നവരികൾ തൻ ഞൊറിവുകൾചിരി തൂകിപ്പാടുമൊദേവരാഗംകാന്തിയിൽ കാറ്റത്ത്ഇളകുന്ന കാറൊളിവർണ്ണന്റെ മോഹനപീലി പോലെഓമൽച്ചൊടിയിൽ നി-ന്നുതിരുന്ന വേണുതൻചേതോഹരമാകുംഗാനമായിഇളംമഞ്ഞപ്പൂ പോലെമഞ്ജിമ തൂകി നീമനസ്സിൻ കവാടംതുറന്നു വരൂഇനിയെന്ന് പാടും…

അയ്യേ,നാട്ടാരെന്തു നിനയ്ക്കും

രചന : അൻസാരി ബഷീർ✍ അയ്യേ നാട്ടാരെന്തു നിനയ്ക്കും..നട്ടെല്ലൊന്നു വളച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..എന്നെ മറച്ചുപിടിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..ഇഷ്ടമറുത്തുമുറിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..സ്വപ്നമിറുത്തുകളഞ്ഞേയ്ക്കാം !എന്നിലെയെന്നെയെരിച്ചേക്കാംഎന്നെ മറന്നുകളഞ്ഞേക്കാംഎന്നും എന്നുൾക്കല്ലറയിൽ ഞാൻഎന്നെയടക്കി മറന്നേയ്ക്കാം !എന്നും വന്നെന്നുയിരിലുടക്കുംമുള്ളുകൾ പേറി നടന്നേയ്ക്കാംസ്വപ്നത്തിന്റെ കരിന്തിരിധൂമംഉള്ളിലെടുത്തു ശ്വസിച്ചേയ്ക്കാംജന്മത്തിന്റെ കൊടുമ്പിരിദാഹംഉള്ളിലൊതുക്കി നടന്നേയ്ക്കാംകണ്ണിൽനിന്നുമിറങ്ങിനടപ്പൂകൊന്നുകളഞ്ഞ കിനാക്കിളികൾ !നെഞ്ചിലലഞ്ഞു…

💞പനങ്ങാട് ജലോത്സവം💞

രചന : കനകം തുളസി✍️ ഉത്സവമേളം മഹോത്സവമേളംഇത് ജലോത്സവമേളം…ഉത്സാഹഭരിത ജനമനസ്സിൽതുഴയുടെ തുടിമേളം.ഉന്മാദം തിരതല്ലുന്നൂ … ഈ ഉല്ലാസവേളപ്പൂങ്കാറ്റിൽ.ഉള്ളമുണരുന്നൂ …. ഉഷമലരിപ്പൂവുകൾ പോലെ.പനങ്ങാടിൻ കായൽമനസ്സിൽപൊന്നോളത്തിര,തുള്ളാൻപനപോലെ വളരുന്നുപഴയൊരുകാലക്കുളിര്.പതച്ചു,തുടിച്ചു നീന്തിപ്പൊങ്ങി പകലിരവും പുളകംചാർത്തി,പുഴയുടെതീരേ പ്രണയംകണ്ട്പുഴയുംപൂമീനും കൺചിമ്മി,പ്പഴയകാലം.മങ്ങിമറഞ്ഞൊരു മിഴിവേകുങ്കാലംമടക്കിയെടുക്കാൻ,മാലിന്യമകലുംമന്ദാരക്കാറ്റൊന്നു പുൽകാൻ,മനമിണങ്ങി, മതമുറങ്ങീമെയ് വഴങ്ങീ മൊഴിയുണർന്നൂമലരുംകിളിയുമണഞ്ഞൂ.തൊഴുതുമടങ്ങുംസംഗമസന്ധ്യയിൽതെളിമാനത്തമ്പിളിഅണിചേരാൻ താരും തളിരുംതനുവും…

മണിക്കിനാക്കൾ

രചന : ചോറ്റാനിക്കര റെജികുമാർ✍ പൊന്നണിഞ്ഞെത്തും കിനാക്കളിൽ മുങ്ങിയുംപൊങ്ങിയും പൊൻവസന്തങ്ങൾ തീർപ്പൂ..ചിന്നിച്ചിതറിത്തെറിക്കുന്ന മുത്തുപോ-ലെന്നുംവരുന്ന,തെൻ മുന്നിലായും..പിന്നെ,പ്പരിഭവക്കാൽച്ചിലമ്പിൻ താള –മെന്നപോൽ ഹൃത്തിലെന്നീണമായീ..നിന്ന,തെന്നോർമ്മയിൽ മഞ്ഞിൻ കണങ്ങളാൽകുഞ്ഞൊരുകൂടിതാ കൂട്ടിടുന്നൂ..തൂവൽകിടക്കയിൽ ചാഞ്ഞിരുന്നെന്നുമേതൂകുന്നു മന്ദസ്മിതങ്ങളെന്നിൽ..മാമ്പൂമണക്കും മധുമാസരാവുകൾ –ക്കിമ്പമായ് തുമ്പമായ് തുള്ളി നിൽപ്പൂ..സ്വച്ഛമീ നീല വിഹായസ്സിലേക്കണി –ത്താരകം പോൽ കണ്ണുചിമ്മിടുന്നൂ..മെല്ലെയെൻ ചില്ലയിൽ…