Category: സിനിമ

പ്രണയസങ്കീർത്തനം … Saju Pullan

മനസിൻ്റെ അറകളുടെ താഴെ നിലയിൽമണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽപാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നുചാരത്തണഞ്ഞുചാഞ്ഞു നിൽക്കുന്നുശ്വാസവുംശ്വാസവുംതമ്മിൽ തൊടുന്നുചൂടോട്ചൂട് ചേരുന്നുഅത്ര കരുത്താൽവാരി പ്പുണർന്ന്ഒരുചുംബനത്തിൻ്റെമേള മോടെനെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നുഅത്രയും തരളമായ്അത്രയഗാധമായ്അത്രയും അത്രയുംമോഹംവിളിക്കയായ്…സിരകളിൽ കന്മദം നിറയുകയായിഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശലഭമായ് ശബളമായ്വിടരുന്ന നോവ്ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശബളമായ് കവനമായ്മാറുന്ന നോവ്…ഓർമ്മകൾ ഓരോന്നുംഓരോരോ പൂവ്പരിഭവ മൊഴിയാകൊഴിയാ…

അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം

തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.

ലളിതഗാനം …. ശ്രീരേഖ എസ്

പറയാതെ വന്നെന്റെയോരം ചേർന്നുഅറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്മിഴികളൊരായിര൦ കവിതച്ചൊല്ലി.(പറയാതെ വന്നെന്റെയോരം) നീർമാതളചോട്ടിൽ പൂത്തു നിന്നുകവിഭാവനകളിൽ മുഴുകി നിന്നു.കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടുംഅറിയാതെയെങ്ങോ തരിച്ചുനിന്നു.(പറയാതെ വന്നെന്റെയോരം) ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നുംസ്നേഹാർദ്രമാകുമീ ഈരടികൾഅകലെയിരുന്നൊരു പൂങ്കുയിൽ പാടി,മധുരമനോഹരമീ പ്രണയഗീതം ! ശ്രീരേഖ.എസ്

അക്ഷരബീജങ്ങൾ …… നിഹ ഫിലിപ്പ്

വൃണപ്പെടുത്തുന്നഅക്ഷരബീജങ്ങളിൽവേദനിപ്പിച്ചും ഒരേ സമയംസ്വയം വേദനിച്ചുംഎനിക്കു ചുറ്റും നിറഞ്ഞസ്നേഹവലയത്തെമനസിന്റെ അന്ധകാരംകൊണ്ട്മൂടിവെച്ചിട്ടുംഓങ്കാര ശ്രുതിക്കേട്ടാലുണരുന്നഅലസ മയക്കവുംപിന്നെപ്പലവുരു തഴുകിപോകുന്നമഞ്ഞു പുതച്ച തെന്നലായുംഇടക്കെപ്പോഴോ ഉരുവാകുന്നശൂന്യതയിൽ മുളപൊട്ടിയ വിരഹമായുംപോകെപ്പോകെ ആഴമേറുന്നകാത്തിരുപ്പുകളുംദീർഘമായ ഘടികാര ശബ്ദവുംനോവിന്റെ ചൂളംവിളികളുയിരുന്ന ഹൃദയതാളവുംകടക്കണ്ണിലെ നീർതിളക്കവുംഹൃദ്തടത്തിലൊരു മുറിപ്പാടായിഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികളാൽനീറുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ..നീ പെയ്യാൻ വെമ്പുന്നൊരുമഴമേഘമാകയാൽഓടിയോളിക്കുന്ന തെന്നലായ് ഞാനുംപിന്നെയെപ്പോഴോ…

കൊയ്ത്തു പാട്ട്…… ഗീത മന്ദസ്മിത

തിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോതിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോ…(തിത്താരം…)മേലെ മാനത്ത് സൂര്യനുദിച്ചേഏനിന്ന് പാടത്ത് കൊയ്യാൻ പോണേനീലിപ്പെണ്ണേ നീയും പോന്നോനീയെന്റെ കൂടെ കൊയ്യാൻ പോന്നോ(തിത്താരം)ഏനില്ല പെണ്ണേ ചീരുപ്പെണ്ണേഏനെന്റെ കുഞ്ഞിനെ നോക്കാൻ പോണേഏനങ്ങ് പോന്നാലാരുണ്ട് പെണ്ണേഎൻ കുടീലുള്ളൊരു വേലകൾ…

ഇടനാഴികളിൽ ….. Jisha K

നമ്മൾ കണ്ടുമുട്ടിയപ്പോൾഇടനാഴികളിൽപ്രതിധ്വനിച്ചിരുന്നആ പുരാതനമായ ഗന്ധംനിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്നമ്മൾ കണ്ടതിൽ പിന്നെകടലൊഴുക്കി നടന്നുഇലഞരമ്പുകൾനെടുകെയെന്നും കുറുകെയെന്നുംകടൽ മുറിവുകൾവരച്ചിട്ടുഉപ്പുമണം പേറിയ കാറ്റ്നിന്റെ വരവ്ആദി വചനം പോലെവ്യക്തവും പ്രവചിക്കപെട്ടതുംഉലഞ്ഞുശബ്ദമില്ലാതെഅതിന്റെനിസ്സഹായതയോടൊപ്പംഎന്റെ നാഴികമണികൾശൂന്യമായ കാണിക്കവഞ്ചിയിൽപെട്ടെന്ന് വെളിച്ചത്തിന്റെനാണയത്തുട്ടുകൾ.അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കുകാവൽ…

നാട്ടരുവി…… ശ്രീകുമാർ എം പി

നേരം പുലർന്നെടി കൊച്ചു പെണ്ണെഏറെ വെളുത്തെടി കൊച്ചു പെണ്ണെനേരം പുലരട്ടെ കൊച്ചു ചെക്കാഏറെ പുലരട്ടെ കൊച്ചു ചെക്കാമുറ്റമടിച്ചിന്നു വാരേണ്ടേടിമുല്ലയ്ക്കു വെള്ളമൊഴിയ്ക്കേണ്ടേടി?മുറ്റമടിച്ചിന്നു വാരിടേണ്ടമുല്ലയ്ക്കു വെള്ളമൊഴിച്ചിടേണ്ടകാപ്പിയനത്തേണ്ടെ കൊച്ചു പെണ്ണെകാര്യങ്ങളൊക്കെയും നോക്കിടേണ്ടെ?പുട്ടും കടലേമിണക്കണ്ടേടിപുന്നെല്ലരിച്ചോറു വച്ചിടേണ്ടെ?ചന്തയ്ക്കു പോകണം കൊച്ചുപെണ്ണെമുന്തിയ മീനൊന്നു വാങ്ങിടേണംഒന്നിനും പോകേണ്ട കൊച്ചു ചെക്കാഇന്നിങ്ങനെ മതി…

ഉണ്ണിയേശു…… Rajesh Chirakkal

യേശു .. പിറന്നൊരു,മാസമിത്…ഉണ്ണിയേശു,പിറന്നൊരു മാസമിത്മാലാഖ മാരവർ,നൃത്തം ചെയ്തു.ലോകത്തിൻ നാഥൻ ജനിച്ചു.പുൽക്കൂട്ടിൽ ജനിച്ച ..എൻ പൊന്നു നാഥൻ.ഉലകത്തിൻ നാഥനായ്‌ ,വളർന്നു വന്നു.ലോകത്തിൻ പാപങ്ങൾ ,തുടച്ചു നീക്കാൻ ,ദൈവത്തിൻ പുത്രൻ ,ജനിച്ചു….നാട്ടിൽ .സുന്ദരിമാരവർ ,ദേവതകൾ ,ലോകരെ അറിയിച്ചു ,ആ ജനനം .കുളിർകാറ്റു വീശി ,ഹാ…

കോളാമ്പിച്ചെടികൾ’ക്ക് പറയാനുള്ളത്. …. പള്ളിയിൽ മണികണ്ഠൻ

നീ വിരൽത്തുമ്പുകൊണ്ടെന്റെകവിളിണ തുടച്ചിട്ടുംഞാൻ കരയുന്നുണ്ടെങ്കിൽ…നിന്റെ നെഞ്ചിൻചൂടിലേക്കെന്നെചേർത്തുനിർത്തിയിട്ടുംഎന്റെ കിതപ്പടങ്ങുന്നില്ലെങ്കിൽ….നിന്റെ ചുംബനങ്ങളേറ്റിട്ടുംഎന്റെ നെഞ്ചിടിപ്പൊടുങ്ങുന്നില്ലെങ്കിൽ…….നിന്റെ സ്നേഹം ചോദ്യംചെയ്യപ്പെടുകയാണ്.!പറിച്ചുനടലിന്റെ വേദനകളെക്കുറിച്ചുംപടിയിറങ്ങുന്നവരുടെ പിടയലുകളെക്കുറിച്ചുംനിറമറ്റവരുടെ കനവുകളെക്കുറിച്ചുംനിനക്കെന്തറിയാം.?നിനക്ക് സ്നേഹിക്കാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കിതക്കില്ലായിരുന്നു,പ്രണയിക്കാനറിയുമായിരുന്നെങ്കിൽഞാനിങ്ങിനെ തളരില്ലായിരുന്നു,കണ്ണീരൊപ്പാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കരയില്ലായിരുന്നു……‘അതിരുകളുടെ ബന്ധനം’ പൊട്ടിക്കാൻനിനക്കെപ്പോഴും ആവേശമായിരുന്നു.വേരറുക്കപ്പെടുന്നവരുടെ വേദനയുംവിലപിക്കുന്നവരുടെ വേവും മാത്രമാണ്നീയെന്നും അറിയാതിരുന്നത്.എന്റെ കിനാവുകളെ,പ്രതീക്ഷകളെ,സ്വാതന്ത്ര്യങ്ങളെ,എന്റെ നേർക്കാഴ്ചകളെയെല്ലാംനിന്റെ ‘വേലിക്കെട്ടിനകത്തേക്ക്പറിച്ചുനട്ടു’കൊണ്ട്നിനക്കെങ്ങിനെയാണ്മികവിന്റെ രൂപമാകാൻ കഴിയുക.?‘സ്വർണംപൂശിയബന്ധനങ്ങളുടെ ഇരുമ്പഴി’കളിൽഒരു…

ലക്ഷ്യംതേടി ******** Swapna Anil

നിറമുള്ള സ്വപ്‌നങ്ങൾനൈലോൺനൂലുകൊണ്ടു കെട്ടികാറ്റിൽ ആടിയുലയുന്ന പട്ടംപോലെഎങ്ങോ ലക്ഷ്യമില്ലാതെ ചലിക്കുന്നുപകലിന്റെ അന്ത്യയാമങ്ങളിൽപാറിപറന്നെത്തിയ പക്ഷികളുംശിഖിരങ്ങളിൽ ചേക്കേറിടുമ്പോൾപരിഭവം പറഞ്ഞു കലപിലകൂട്ടുന്നുനിശാസഞ്ചാരികൾ കൂടുവിട്ടകലുന്നുഇരതേടി പോകുന്നു തോട്ടങ്ങൾതോറുംജീർണിച്ച ശവങ്ങളെ തിരയുന്നുചില നരഭോജികൾആടിയുലയുന്ന മരച്ചില്ലകൾഭയത്തിൻകറുത്ത ശീലകെട്ടുന്നുശീതികരിച്ച കാറ്റുകൾഹുങ്കാരമോടെ പാഞ്ഞിടുന്നുലക്ഷ്യം തേടിയുള്ളയാത്രയിൽലക്ഷ്യമെത്താതെങ്ങോ അസ്തമിക്കുന്നു. (സ്വപ്ന അനിൽ )