Category: സിനിമ

ചില പെണ്ണുങ്ങൾ

രചന : ശാന്തി സുന്ദർ ✍ ചില പെണ്ണുങ്ങളങ്ങനാ ..മൊരിഞ്ഞും കരിഞ്ഞുംഇളകാത്ത ദോശക്കല്ലിലെദോശപോലെ..വീട്ടുകാരുടേം നാട്ടുകാരുടേംവാക്കിനിടയിൽ കൊരുത്ത്മുറിഞ്ഞും ചതഞ്ഞുംഅരഞ്ഞും കിടക്കുന്നപെണ്ണുങ്ങൾകുലസ്ത്രീയെന്നുസ്വയം പാട്ടുപാടിനടക്കുന്ന ശബ്‍ദമില്ലാത്തവായാടികൾ!ആർക്കോചവിട്ടാൻ പാകത്തിന്ചാണകം മുഴുകിയനടുമുറ്റങ്ങൾ!ചൂലാകാതെവീടിനു പുറത്തേക്കിറങ്ങാൻഉപേദ്ദേശിച്ചു കൊണ്ട്മുറ്റത്തു നിന്നൊരുസ്ത്രീശബ്‍ദം.പതുങ്ങിയിരുന്ന്പതിഞ്ഞ ശബ്ദത്തിൽഉറക്കെ ശബ്‍ദിക്കുന്നഇഷ്ടങ്ങളെ പ്രണയിച്ചുസ്വന്തം ആകാശത്തിൽവട്ടമിട്ടു പറക്കുന്ന സ്ത്രീയെഅഹങ്കാരിയെന്നുപലയാവർത്തി വിളിച്ചുകൊണ്ട്അടുക്കള മൂലയിൽനിന്നും മീൻകഴുകി…

യാത്രാമംഗളം.

രചന : ജയരാജ്‌ പുതുമഠം. ✍ (1) അക്ഷരമണ്ഡലങ്ങളിൽവിസ്മയസുകൃതം വിളമ്പിയമലയാളമണ്ണിൻ മഹാപ്രഭോഞങ്ങടെ വീരഗാഥപ്രഭയിൽമലകളും പുഴകളും പൂങ്കാറ്റിൻമർമ്മരങ്ങളും താഴ്വാരങ്ങളുംകാവ്യലോലമാം കതിരണിഞ്ഞവയലുകളും പറവകളുംമാത്രമായിരുന്നില്ലസ്വത്വമുദ്രാപൂമ്പൊടി തൂകിയഎം. ടി. എന്ന നിങ്ങളുംമേനി ചൊല്ലാനുണ്ടായിരുന്നു(2)ഭാവനാലതകളിൽ പൂത്തുലഞ്ഞനീലത്താമരയുടെ ഉദ്യാനവക്കിൽകഥാസുമങ്ങൾ കുളിരണിഞ്ഞറാന്തൽ വിളക്കിൻ കാന്തികതയിൽപുഴകൾ പലതും ഒഴുകിയെത്തിഅലകളായ് തിരികളായ് കഥകളായ്പിന്നെ വികാരമായ്…

നാക്കൊന്നു പിഴക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ കൈവിട്ട വാക്കും കല്ലും ഒരുപോലെ മൂർച്ചയേറിയതത്രെ. എല്ലില്ലാ നാവിൻ്റെ പരാക്രമങ്ങൾ വരുത്തി വെക്കുന്ന വിന ഭയാനകമത്രെ. നാവിനാൽ നാമൊരു വാക്ക് ചൊല്ലും മുമ്പ്ഒരു നൂറു വട്ടം മനസ്സോടുരക്കുകനാക്കിലെ പിഴവുകൾ നാറിക്കുമെന്നത്നമ്മളെല്ലാവരുമെപ്പെഴുമോർക്കുകഎല്ലില്ല നാവിൻ പരാക്രമങ്ങൾ കൊണ്ട്എല്ല്…

നെഞ്ചിലെ പാട്ട്

രചന : മംഗളൻ. എസ് ✍ കണ്ടുമുട്ടും ഞങ്ങൾ കാലത്തും വൈകിട്ടുംകണ്ടത്തിൻ ജലചക്രത്തിൻ ചാരെ നിത്യംകണ്ടുകാര്യങ്ങൾ പറഞ്ഞിരിക്കും പിന്നെകണ്ടത്തിൻ ജലചക്രമൊന്നായ് ചവിട്ടും!! കണ്ടാക്കൊതിവരുമാനെഞ്ചിൽ ഞാനെൻ്റെകാതൊന്നുചേർത്തപ്പോൾ കേട്ട സംഗീതംകടലല പോലുള്ളിലിളകും സ്വരംകരളിൽ തുടികൊട്ടും പ്രണയരാഗം!! കാലങ്ങളായെൻ്റെ മാനസ ചോരൻ്റെകൽക്കണ്ടം പോലുള്ള നെഞ്ചകത്തിൻകനിവേറും കരളിലുടുക്കു…

ചുവപ്പ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ചുവന്നതെങ്ങനെ…ചുവന്നുതുടുത്തതെങ്ങനെ?ചുവന്ന ചോര ചിന്തി നമ്മൾനടന്നതെങ്ങനെ?ചേർത്തതെങ്ങനെ കൈകൾകോർത്തതെങ്ങനെചോരമാത്രം ചുവന്നതെന്ന്അറിഞ്ഞതെങ്ങനെ?ഉയരെയല്ല കാൽച്ചുവട്ടിലാണ്സമത്വമോർക്കുകസമത്വമാണ് പ്രകൃതിതന്നപൊരുളതറിയുകമടക്കമാണ് സത്യമെന്നശാസ്ത്രമറിയുകമനുഷ്യനായി ജീവിച്ചു നീമണ്ണിലടിയുകമനുഷ്യനായി ജീവിക്കുവാൻമനസ്സു തുറക്കുകമനസ്സിലുള്ള മാലിന്യങ്ങൾപുറത്തു കളയുകപഴയ കാലമത്രേ മണ്ണിൽമികച്ചതറിയുകപുതിയ കാലേ നമ്മളുൾ —വലിഞ്ഞതറിയുകക്രൂരമായ തലമുറയെ വാർ–ത്തെടുത്തതാര്?ധീരരായ യോദ്ധാക്കളെ കൊന്നുതള്ളിയതാര്?കറുത്തതെങ്ങനെ?…

പൊരുത്തവും പൊരുത്തക്കേടും

രചന : ദിവാകരൻ പികെ ✍ ഒടുവിലെന്നേക്കുമായി വേർപിരിയുംവേളയിൽചുണ്ടിൽ നേർത്ത ചിരിയുംകണ്ണിലൊളിപ്പിച്ച് നൊമ്പരക്കടലുമായ്തിരിഞ്ഞു നടക്കവെ മരവിപ്പ് മാത്രം.അഴിച്ചു തന്ന താലി ചരടൊരു ഓർമ്മചെപ്പായി സൂക്ഷിക്കാമിനി കൊട്ടുംകുരവയുമായി വലം കൈപിടിച്ചവൾഇന്നെനിക്കന്ന്യ എന്ന് മനസ്സിനെ പഠിപ്പിക്കണം.ശൂന്യത തളംകെട്ടും കിടപ്പറയിലവളുടെഗന്ധവും കാൽപെരുമാറ്റവും നിറഞ്ഞുനിൽക്കെ താലിചരട് കമ്പക്കയറായി,വരിഞ്ഞു…

പ്രണയ നിർധാരണങ്ങൾ !

രചന : കമാൽ കണ്ണിമറ്റം✍ നിൻ്റെ പ്രണയത്തിൻ്റെയാഴവുംഎൻ്റെ പ്രണയത്തിൻ്റെയാഴവുംഒന്നായിരുന്നില്ല പൊന്നേ!നിൻ്റെ കരുതലിനോളംവന്നില്ലൊരിക്കലുമെൻ്റെ കരുതൽ!നിൻ്റെ നിശ്വാസച്ചൂടിനോളമൊത്തില്ലയെൻഹൃദനിശ്വാസനിർഗളങ്ങൾ !ഒരു യാത്രാമൊഴി,കൈവീശ,ലസ്തദാനം…..!ഒന്നും തമ്മിൽ തമ്മിലായില്ലവിധി വൈപരീത്യം …!എൻ മിഴി നിറയുന്നതുമെൻപാദമിടറുന്നതും സാക്ഷ്യമാക്കി,നീ കണ്ണയച്ചിമ വെട്ടാതെ നിൽക്കുന്നതിനുംഞാനകന്നകന്ന്, പാതവളവിൽമറയുന്നതിനുമൊടുവിൽ,പിൻവിളിയില്ലാതെപിന്തിരിഞ്ഞ്, കതകടച്ചാപലകപാളി മധ്യത്തിൽ ചാരിയുംപൊട്ടിക്കരഞ്ഞുമാവേർപാട് ദുഃഖമൊഴുക്കുവാനുംവിധി നമ്മോട് കൂടെയായില്ലയോമനേ!നമ്മുടെ…

ഇരട്ടപ്പെൺകുട്ടികൾ

രചന : രാജേഷ് കോടനാട് ✍ പെൺകുട്ടികൾക്ക്കണ്ണാടി വേണ്ടാത്ത കാലംമെടയാൻ മുടിയില്ലനിൻ്റെ ചിരിവലിയ വട്ടത്തിൽഎൻ്റെ നെറ്റിയിൽ കുത്തുംഎൻ്റെ സങ്കടംനിന്നെകരിനീലിച്ച് കണ്ണെഴുതിക്കുംനിൻ്റെ മോഹങ്ങൾഎനിക്കൊരു മൂക്കുത്തിയാവുംഎൻ്റെ ചുഴലിസ്വർണ്ണത്താൽനിനക്കൊരു നുണക്കുഴി പണിയുംനിൻ്റെ ക്ഷമ എനിക്കൊരുകമ്മലുരുക്കുംഎൻ്റെ പിണക്കങ്ങൾനിനക്ക് കരിമണിമാലകളാവുംനീ എന്നെ നോക്കിതൂവൽ കുടയുംഞാൻ നിന്നെ നോക്കിചിറക് ഞൊറിയുംചില്ലിന്…

” ഭയം

രചന : ഷാജു. കെ. കടമേരി ✍ ജീവിതം ഹൃദയ രക്തംമുക്കിയെഴുതുന്നവാക്കുകളുടെമലമടക്കുകളിൽനമ്മളൊന്നിച്ചിരുന്നിട്ടുണ്ട്.സമത്വം നെഞ്ച് കീറി വരച്ചിട്ടഇന്നിന്റെ ,നാളെയുടെ ,വേറിട്ട ഒച്ചയ്ക്ക്കാതോർത്തിട്ടുണ്ട്.ഒരു ചോറ്റ് പാത്രംഒന്നിച്ച് പങ്കിട്ടിട്ടുണ്ട്.വിപ്ലവ വസന്തത്തിന്റെഇടിമുഴക്കങ്ങൾക്ക്കാവലിരുന്നിട്ടുണ്ട്.സ്നേഹത്തിന്റെ മണമൂറുന്നവരികൾക്കിടയിൽഒന്നിച്ച് പെയ്തിട്ടുണ്ട്.എന്നിട്ടും,പ്രിയപ്പെട്ട ഷഫീക്ക്നീയും, ഞാനുംരണ്ട് സാമ്രാജ്യങ്ങളായിവെട്ടിമാറ്റപ്പെടുമ്പോഴുംഖുർആനും,ഭഗവത് ഗീതയുംബൈബിളുംഒന്നിച്ചടുക്കി വച്ചിരിക്കുന്നഷെൽഫിനടുത്തിരുന്ന്നമ്മൾ വാക്കുകൾപങ്കിട്ടെടുക്കുമ്പോൾഎപ്പോഴാണ്ഒരു തീപ്പന്തംനമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറിഅവയെചുട്ടുകരിക്കുന്നതെന്നറിയില്ല…..” പുതുവർഷം…

കൊല തന്ത്രജ്ഞത

രചന : മേരിക്കുഞ്ഞ് ✍ കൂടിയാലോചനാ യോഗത്തിൽകൂട്ടപ്പൊരിച്ചിൽ…“പ്രസ്ഥാനത്തിൻ്റെആന്തരികതയിലേക്ക്നുഴത്തുകയറിയിരിക്കുന്നുഭീകരശത്രു; “പുതുമലർത്തുടിപ്പുള്ളതത്ത്വശാസ്ത്രനവഗന്ധവുംനിണച്ചുവപ്പില്ലാത്തൊരുനിത്യാർദ്ര ദളച്ചന്തവും …..വിരിയുന്നു ചെറുചെറുകർമ്മമണ്ഡലങ്ങളിൽ.ഓടിയടുക്കുന്നു യുവാനകം;കൂട്ടം കൂട്ടമായ് അണിചേരുവാൻ.കണ്ണൂർ പെരിയയിൽഅമ്മ മാനസങ്ങൾപൊഴിയ്ക്കുന്നു പുഞ്ചിരിഉയർന്നു പാറുംചെങ്കൊടിമരത്തണലിൽഅപകടത്തിൻ്റെവെടിക്കെട്ട് ആരോഒരുക്കുന്നചൂരുയരുന്ന പോലെ…..പൊട്ടിത്തെറിച്ച്വെടിക്കെട്ടിൻചുവന്ന തീയിൽചാമ്പലായ് പ്രസ്ഥാനംകത്തി…..അമരുവാൻഒരുങ്ങുന്ന പോലെ.സിരകളിലിരുൾപടരുന്നുവോ ?തിരക്കിട്ടണികൾതെരയ്ക്കുന്നു ബീഡി ;തിരയുന്നു തീപ്പെട്ടിയുംചുണ്ടും.പ്രസ്ഥാനത്തിനെതിരായ്നുരയ്ക്കുന്ന മുളകളെരിയിക്കണം.അത്യുന്നതൻ്റെ കല്പന!യുവതയുടെ നീതിഒന്നൂതിയെടുത്തോ –രിത്തിരികനൽ…