Category: സിനിമ

മത്തായി 22:39

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഇരുട്ടിന്‍റെ നേർ‍ത്ത മൂലയിൽരണ്ടു കുഞ്ഞുനക്ഷത്രങ്ങൾ ‍വഴിനോക്കി മിന്നിത്തിളങ്ങുന്നുണ്ട്.ആശിച്ച മധുരസമ്മാനങ്ങളെസുരലഹരിമായിച്ചെന്നറിയാതെ,വേച്ചുവേച്ചുവരുന്ന കാലടികളെവിങ്ങലോടെ കാത്തിരിക്കുന്നുണ്ട്.മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിലെഎണ്ണയ്ക്കുദാഹിച്ച പഴന്തുണിച്ചുരുൾകരിന്തിരിപ്പുകതുപ്പി മടുത്ത്കറുത്ത കുമിളക്കായകൾ ‍ പൊഴിക്കുന്നുണ്ട്‌.ചുവരുചാരിയൊരു ദീർ‍ഘനിശ്വാസംഎണ്ണിത്തിരിഞ്ഞു മുറിയാറായചെളിപിടിച്ച കൊന്തയുടെപതിഞ്ഞ ദശകങ്ങൾ‍ക്കൊപ്പംനനഞ്ഞു പുറത്തുചാടുന്നുണ്ട്,കാതടഞ്ഞ കന്യാമറിയം ഒന്നുമറിയാതെചുവരിലെ കണ്ണാടിപ്പാളിക്കുപിന്നിൽ ‍നിറഞ്ഞു…

സ്നേഹദീപം (വഞ്ചിപ്പാട്ട്)

രചന : ശ്രീകുമാർ എം പി✍ യേശുദേവ ദൈവപുത്രനമിയ്ക്കുന്നു ഞങ്ങളങ്ങെഈശ മഹേശ സ്തുതിയ്ക്കുന്നുഞങ്ങളങ്ങെ കുരിശിൽ പുളയുമ്പോഴുംഞങ്ങൾക്കായി പ്രാർത്ഥിച്ചോനെകരുണാമയനെ കൃപചൊരിയും നാഥ പീഡനങ്ങളേൽക്കുമ്പോഴുംപീഡിപ്പിയ്ക്കുന്നോർക്കുവേണ്ടിനെഞ്ചുരുകി പ്രാർത്ഥിച്ചീടുംസ്നേഹസ്വരൂപ പതിതരാം ഞങ്ങൾക്കായിപാതയൊരുക്കിയ നാഥപരമപ്രകാശമെശരണമങ്ങ് പാപങ്ങളെയേറ്റുവാങ്ങിപാപികളെ മോചിപ്പിച്ചപാവനനാം രക്ഷകനെവണങ്ങീടുന്നു. പവിത്രമാമവിടുത്തെപ്രാർത്ഥനകൾ പോലെ ഞങ്ങൾപരിശുദ്ധരായി തീരുംനേരമെത്തണെ ഹൃദയത്തിൽ നല്ലയൊരുപുൽക്കൂടൊരുക്കുന്നിന്നങ്ങുപൊൻതാരകം പോലവിടെപിറന്നീടണെ.

“പൊരിവെയിൽ” ഒരു ആസ്വാദനം

അവലോകനം : കുട്ടി മണ്ണാർക്കാട് ✍ ഏഴു വർഷങ്ങൾക്കുശേഷമാണ് ഒരു ഫാറൂഖിയൻ സിനിമ വരുന്നത്.രണ്ടായിരത്തിപ്പതിനഞ്ചിലാണ് ഫാറൂഖ് അബ്ദുറഹിമാന്റെ “കളിയച്ഛൻ വന്നത്.മലയാളത്തനിമ ജീവിതത്തിലും കവിതകളിലും ചാലിച്ചു ചേർത്ത മലയാളത്തിന്റെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മസ്പർശിയായ “കളിയച്ഛൻ”കവിതക്ക് അഭ്രാവിഷ്ക്കാരം നൽകുകയും,നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത…

ദരിദ്രനായതിൽ പിന്നേ

രചന : ഷബ്‌നഅബൂബക്കർ✍ ദരിദ്രനായതിൽ പിന്നെയാണ്അയാളൊരു ബലിക്കാക്കയായിപരിണമിക്കപ്പെട്ടത്.അരികിൽ കാണുമ്പോഴൊക്കെയുംആട്ടിയകറ്റാനും ആത്മസാധൂകരണത്തിനായിമാത്രം മാടിവിളിക്കാനുമുള്ളൊരുബലിക്കാക്ക.അതിൽ പിന്നെയാണ് അയാളുടെതീരുമാനങ്ങൾ മാനഭംഗത്തിനിരയായത്,കിനാവുകളെ ചങ്ങലയ്ക്കിടപ്പെട്ടത്,കുടിക്കുന്ന വെള്ളം പോലുംഉപ്പു വീണ് മലിനമായത്,വായിലേക്ക് വെക്കുന്ന ഓരോവറ്റും എണ്ണി തിട്ടപ്പെടുത്താൻആളുകളെത്തിയത്,പത്തുപൈസ തൊണ്ടയിൽകുടുങ്ങിയിട്ടെന്ന പോലെഓരോ ഉരുളയും ചവച്ചിറക്കാൻകഷ്ടപ്പെട്ടുപോയത്…ഇല്ലായ്മയിൽ വീണു പോയപ്പോഴാണ്പലരും അയാളെ താക്കോൽകൊടുത്തോടിക്കുന്ന പാവയേപോലൊരു…

ഗോസ്റ്റ് സിറ്റി

രചന : സുദേവ്. ബി✍ വെറുതേയിനിവയ്യ,പൈതലേസമയംവൈകി,യൊരുങ്ങു, പോയിടാംഅവരോടിനിയെന്തു ചൊല്ലിടാനപമാനിച്ചുചിരിക്കയാണവർ ! അഴകിൻപുതുമോടിയില്ല പോ-ലവരേവേണ്ടവിധത്തിലായിനിൻവരിതൊട്ടുതലോടിയില്ലനാമപരാധംപറയേണമെന്നവർ മകളേ!ക്ഷമയേകുമോപിതാ-വൊരു നാടൻ മൊഴി,വേർത്തുവേലയാൽഅറിവീലവളർത്തിടേണ്ടതാംനവനീയാങ്ഗലമായരീതികൾ മുടിയിൽ കതിരൊന്നു,വെച്ചു പോയ്ചെറുതായ് ചന്ദനമൊന്നു,തൊട്ടു പോയ്തിരിവെച്ചരിയിൽകുറിച്ചുപോയ്മകളെ,ഞാനതുമായ്ച്ചിടേണമോ നുണയോതരുതെന്നു കുഞ്ഞിമോൾ-ക്കറിയാം ദീക്ഷയതൊന്നുമാത്രമേയിവനേകിയതുള്ളു,വേരുകൾഇനിയുംമണ്ണിലഗാധമാകയാൽ നഗരാധിപ കേട്ടുകൊള്ളുകി –ന്നിവളെ നാടുകടത്തുമെങ്കിലീനഗരംമരുഭുമിയായിടുംഖരമാലിന്യമെഴുന്ന വാക്കിനാൽ കവിതേ, ഇനി വയ്യ പൈതലേഇളമിക്കുന്ന…

നിന്നിലേക്കു തന്നെ

രചന : രാജു കാഞ്ഞിരങ്ങാട്✍ നിറയെ കുളിരുപൂത്തശിശിരമാണു നീ എന്നിട്ടും,എനിക്കു മാത്രമെന്തിനു നീഗ്രീഷ്മം സമ്മാനിക്കുന്നുപതുപതുത്ത മുയൽക്കുഞ്ഞുങ്ങളെഎന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു കവിതക്കടലിലെഒരു കുഞ്ഞു മൺതരി ഞാൻനീ മഹാസമുദ്രം പർവ്വതങ്ങൾക്കുംനീലാകാശങ്ങൾക്കും മേലെനാം മഴവിൽ കൊട്ടാരം പണിഞ്ഞിരി –ക്കുന്നു എന്നിട്ടും ;നീയെന്നെ പൊള്ളും മഴത്തു…

മഴയെത്തുമ്പോൾ

രചന : സതി സതീഷ്✍ മഴയുടെ ഇരമ്പലിൽനിൻമനസ്സിൻനൊമ്പരം കേട്ടതില്ലമഞ്ഞിൻ്റെകുളിർശയ്യകളിൽനിൻ നെഞ്ചിലെനേരിപ്പോടറിയാതെ പോയി ,രണ്ടിതളുകൾഇണചേർന്നിരിക്കുന്നോരിരവിൽമിഴികളാൽ നിന്നെ ക്ഷണിച്ചപ്പോൾപെട്ടെന്നു വിടർന്നൊരാമന്ദഹാസം മാസ്മര സൗന്ദര്യമായ്എവിടെയോ ഒളിച്ചു വച്ചതാരാണ്…?അടുത്തറിയും മുൻപേഅറിഞ്ഞു തുടങ്ങും മുൻപേഞാനാകുംഹിമകണത്തിൽനീയെന്ന സൂര്യകിരണങ്ങൾ വർണ്ണവിസ്മയങ്ങൾതീർത്തുകൊണ്ട്ഒരു നിമിഷത്തിൻനിർവൃതിയിൽ മധുരമുള്ള മറക്കാനാവാത്തഓർമ്മകൾ നൽകി അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയർന്നചിത്രഗ്രീവം പോലെ …..പനിനീർപ്പൂക്കളിൽനിന്നപ്രത്യക്ഷമായഹിമകണങ്ങൾ…

ഗാന്ധിയുടെ ചിരി

രചന : ജനാർദ്ദനൻ കേളത്✍ ലക്ഷ്മിയുടെതട്ടകത്തിൽതനിക്കൊപ്പംസരസ്വതിയേയുംഗണപതിയേയുംപ്രതിഷ്ഠിക്കണമെന്നജൽപനം കേട്ട്നിസ്വാർത്ഥംചിരി തൂകി –രാഷ്ട്രപിതാവ്!സ്വാർത്ഥതയുടെഇരുട്ടറകളിൽതടവിൽ കിടന്ന്ചിതലരിക്കുന്നധന-ലക്ഷമിയെ,പുരോഗതിയുടെവഴികൾക്കായി,മോചിപ്പിക്കാൻവിദ്യയുടെ വെളിച്ചവുംവിഗ്നേശൻ്റെ വിവേകവുംതുണയായെങ്കിൽ!, എന്ന്ദിവാസ്വപ്നം കണ്ട്ചിരിച്ചവതാവാം –…പാവം പിതാവ്!

മറുകര തേടി

രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്‌കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…

കാരുണ്യത്തിന്റെ കൈ

രചന : ടി എം നവാസ് വളാഞ്ചേരി✍ പരാതിയാണ്. പരിഭവമാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന്. ദൈവത്തിലഭയം തേടുംമുമ്പ് നാംഅഭയമാകണം .സ്നേഹമാവണം. സഹജനും സഹജീവികൾക്കും. തെറ്റ് പൊറുത്തു കിട്ടാൻ ശഠിക്കുന്ന നാം കൂട്ടിന്റെ കൊച്ചു തെറ്റുകൾ മാപ്പാക്കാൻതയ്യാറല്ല പോലും. കഴുകണം. കഴുകിക്കളയണം മനസ്സകം.…