Category: സിനിമ

പകുതി ജീവിച്ച സ്ത്രീ

രചന : ലിഖിത ദാസ് ✍ പകുതിയും ജീവിച്ചുതീർന്നഒരു സ്ത്രീയെ സ്നേഹിക്കാനൊരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..,സ്നേഹത്തിന്റെ നീർവേരുനീട്ടിയാവരുത്അവളിലേയ്ക്ക് കയറിച്ചെല്ലാൻ.‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ വെന്നഒരു മുഖവുര പോലുംഅവൾക്കാവശ്യമില്ല.‘ലോകത്തിലെഎല്ലാ മനുഷ്യരേക്കാളുമധികമായി എനിയ്ക്ക് നീ പ്രിയപ്പെട്ടതാണെന്ന്’വരുത്തിത്തീർക്കാൻ സമ്മാനമൊന്നുംകയ്യിൽ കരുതിയേക്കരുത്.ഒരു പതിനേഴുകാരിയുടെ കൺകൊതിയോടെ അവളത്നിങ്ങളുടെ മുൻപിൽ വച്ച്തുറന്നേക്കുമെന്നആകാംക്ഷയുടെ ചിറക്അവളൊറ്റ നോട്ടം…

രാപ്പാടികളുറങ്ങിയ രാത്രി

രചന : ഷൈലകുമാരി✍ മഴത്താളം മനസ്സിന്റെമന്ദ്രമാംതാളം;കുളിരുള്ളിൽ നിറയുന്നപ്രണയാർദ്രഭാവം.ഇലച്ചാർത്തിൽ മഴത്തുള്ളിപതിക്കുന്ന കേൾക്കേ;കുതിച്ചോടും മനമെന്നുംവിരഹാർദ്രമായി.കൊടുംവേനൽ പകമൂത്ത്പുളച്ചാർക്കും നേരം;കുളിർനീരായ് വരുമോമഴമേഘമേ നീ?ഉരുകിത്തിളയ്ക്കുംകടുംചൂടിൽ പ്രാണൻപിടയുന്നു;ദാഹജലത്തിനായ് മൂകം.പ്രണയപ്പകമൂത്ത്പ്രാണനെടുക്കും;മനുഷ്യപ്പുഴുക്കൾനിറയുന്നു ചുറ്റിലും.പാടാനെനിക്ക് സ്വരമില്ലമാനസമുരുകിത്തകരുന്നു നോവാൽ;രാപ്പാടി ഞാനൊന്നുറങ്ങട്ടേനാളെ പ്രണയം പൂക്കും പ്രഭാതം സ്വപ്നം കണ്ടീടാൻ.

🐃 മഹിഷിയും, മാളികപ്പുറവും🎪

രചന : കൃഷ്ണമോഹൻ കെ പി ✍ മനുഷ്യൻ്റെ മനസ്സിലെ മദമെന്ന മഹിഷത്തെമഥിച്ചൊരു ശാസ്താവതാമുന്നിലെത്തുമ്പോൾമദത്തിൻ്റെ സഹോദരിമാത്സര്യമാം വന നാരിമഹിഷിയായ് വന്നവൻ്റെ മനം കലക്കീമുടിയിൽപ്പിടിച്ചുലച്ചൂ മസ്തകത്തെ ഭുവനത്തിൻമടിയിലങ്ങടിച്ചപ്പോൾമുക്തയായവൾമുജ്ജന്മത്തിൻ കർമ്മങ്ങളെമുന്നിലായിക്കണ്ടവളോമന്നവാ, നീയെന്നെ വേൾക്കെ-ന്നപേക്ഷിച്ചു പോയ്മുക്തയായ് നീയെനിക്കൊരു മുല്ലപ്പൂവോടൊക്കുന്നൊരാമജ്ജന്മ സഹോദരീ മമഗൃഹത്തിൽമാനിനിയായിട്ടെൻ്റെ മാമാങ്കത്തെക്കാണാനായിമാതൃഭാവത്തോടെന്നുംമരുവുക നീമാമകമീ ഋഷീവേഷം…

യുവ നേതാവായ എറിക് മാത്യു ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ.

ശ്രീകുമാർ ഉണ്ണിത്താൻ അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവായ എറിക് മാത്യുവിനെ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയും രണ്ടു തവണ വാഷിംഗ്‌ടൺ ഡി സി…

ശൂന്യത

രചന : വൈഗ ക്രിസ്റ്റി✍ ശൂന്യത എന്നതും മൗനം എന്നതുംരണ്ടാണെന്ന് നിനക്കറിയാമല്ലോഒരേപോലെ തോന്നിപ്പിക്കുന്ന രണ്ടുവിപരീതങ്ങളാണവയെന്ന്നീ പറഞ്ഞിട്ടില്ലേ ?നിനക്കറിയാമോഎൻ്റെ ഹൃദയം ശൂന്യമായിരിക്കുമ്പോഴെല്ലാംഅതിൽഎവിടെ നിന്നെന്നില്ലാതെഒരു തീവണ്ടി പാളംതെറ്റുന്നുവെന്ന്?മയങ്ങിക്കിടക്കുന്ന ,എണ്ണമറ്റ കണ്ണുകൾഅപ്പോൾ ,മരണത്തിലേക്ക് തുറക്കുന്നുവെന്ന് ?ഒരു നിലവിളി അവശേഷിപ്പിച്ചുകൊണ്ട്അപ്പോഴെല്ലാംഎൻ്റെ ഹൃദയം ശൂന്യമാകുന്നുവെന്ന് ?നിനക്കറിയാമോ ?ജീവിതമെന്നത്അത്രയ്ക്കും മനോഹരമായചിത്രമാണെന്നിരിക്കേനീയെന്തിനാണ്മുറ്റത്തിപ്പോഴുംമഷിത്തണ്ട്…

ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ

ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…

കുശലം

രചന : സ്വപ്ന എം എസ് ✍ രണ്ടുനാൾ മുമ്പെൻ്റെ കാതിൽ മുഴങ്ങിഹാ അശരീരിപോലുള്ള ദിവ്യ വാക്യംതിരുവുള്ളക്കേടു ഭവിക്കാതെഎന്നുടെ വാക്കു നീ കേട്ടുകൊൾകബന്ധുക്കളോടപേക്ഷിച്ചുവെൻ കണ്ണനാഗുരുപുരാധീശന്റെയന്തികത്തിൽതൻ മനസ്സിന്നുടെ സൂക്ഷിപ്പുകാരിയീദാസിയാമിവളെയൊന്നെത്തിക്കുവാൻഞൊടിയിടയ്ക്കുള്ളിലായീ ദാസി തന്നുടെപ്രതിസന്ധി തരണം ചെയ്തിടും നേരംകൂട്ടരോടൊത്തുചേർന്നാ ദിവ്യമായുള്ളഗുരുവായുഗേഹത്തിലെത്തിയല്ലോകണ്ടൂ പുരേശനെ ക്ഷീണിച്ചവശനായ്ശ്വാസം വിടാതെ തളർന്നിരിപ്പൂആലിംഗനം…

വരൂ…

രചന : സഫു വയനാട് ✍ വരൂ…നിങ്ങൾക്കെന്റെ ഷഹിൽസയിലെഒറ്റ മുറി കാണേണ്ടേ….എന്റെ മാത്രം എഴുത്തുകാരനെകുറിച്ച് കേൾക്കേണ്ടേ….അദ്ദേഹത്തെ കാണാൻ മാത്രംകണ്ണ് തുറക്കുന്ന നീല ചായം പൂശിയഈ ചുമരുകൾ തൊടേണ്ടേ…..നിഗൂഡ്ഢമാം മിഴികളുംതീരാത്ത മൊഴികളുംവറ്റാത്ത കഥകളുമായ്എത്ര ഋതുക്കളാണെന്നോഅയാളെന്റെ ആത്മാവുമായ്നിർത്താതെ ഇണചേർന്നത് ….നിലാവും നക്ഷത്രവുംമഞ്ഞും മഴയും വെയിലുംആ…

ജീവിതം വറ്റിപ്പോയവൻ

രചന : രാജു കാഞ്ഞിരങ്ങാട് ✍ ജീവിതം വറ്റിപ്പോയ ഒരുവൻപ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –കുടവയറു പൊട്ടിയ ചാക്കുംതോളിലിട്ട് നടക്കുന്നു വാറു പൊട്ടിയ ചെരുപ്പിൽവേച്ചു വേച്ച്ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലംവടിച്ചെറിഞ്ഞ്ഇത്തിരി ദാഹജലത്തിന് കേഴുന്നുമുഴുത്ത കച്ചവട മുഴക്കത്തിനിടയിൽജല ഞരക്കം ആവിയായിപ്പോകുന്നു മലിനമായ…

ദാഹജലം

രചന : മംഗളൻ എസ് ✍ പാതയോരത്തുണ്ട് തണൽമരങ്ങൾപാലമരമാണതിലേറ്റവും വൻമരംപാമരനാമൊരു യാചകനവിടുണ്ട്പതിവായി മരുവും മരത്തണലിൽ. പള്ളിക്കുടത്തിലേക്കുള്ള വഴിയേ..പതിവായി മകളമ്മയ്ക്കാപ്പമെത്തുംപാതിവഴിയെത്തുന്നേരത്ത് കാണുംപാമരനൊരു പിച്ചക്കാരനെ നിത്യവും. പതിവായിക്കാണാറുണ്ടെങ്കിലുമെന്തോപൈതലിൻ നേർക്കന്ന് കൈനീട്ടിയോ!പരദാഹമായ് തന്റെ തൊണ്ടവറണ്ടിട്ടോപശിയടക്കാൻ കഴിയാതായിട്ടോ! “പാമരനാമവിടുത്തേക്ക് നൽകുവാൻപണമില്ല ഞാനൊരു പൈതലല്ലോ !പകരം ഞാൻ നൽകിടാം…