Category: സിനിമ

പുഞ്ചിരി പൂക്കൾ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുലരിക്കലയുദിക്കുമ്പോളഞ്ചിതംപുഞ്ചിരിപ്പൂവുകൾവിടരുന്ന നേരംപാൽക്കുടമേന്തുമരുവിയൊരുപുഞ്ചിരികന്യയായിയൊഴുകുന്നു. പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാപച്ചിലമരകൊമ്പിലായിയിരുന്ന്പുഞ്ചിരിക്കുമർക്കമനോഹാരിതപുലരിഗീതമായുച്ചത്തിൽപാടുന്നു. പെണ്ണാളോട്ചേർന്നൊരുപുരുഷനുംപാടത്തിറങ്ങുമാരവംകേൾക്കുന്നുപണ്ടാരോ പാടിപാടി പഴകുമൊരുപുലവൃത്തത്തിന്നീരടിയലയടിച്ചു. പുലപ്പാട്ടിന്നിംമ്പമാം താളത്തിലുംപുതുപ്പെണ്ണിന്നഴകാമാട്ടത്തിലുംപച്ചത്താറണിഞ്ഞ പ്രകൃതിയിലുംപാൽപ്പുഞ്ചിരിയഴകായലിയുന്നു. പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാംപ്രകൃതി തൻ രമണീയതയിലലിഞ്ഞുപ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നുപുഞ്ചിരിപൂവിളിയാലണിയണിയായി പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായിപ്രമദമോടെനാദബ്രത്തിലലിഞ്ഞുംപുഞ്ചിരിരാഗമായിയാകാശത്തന്ത്യംപനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ. പുഞ്ചിരിവീണമീട്ടുമാകാശത്തായിപുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്പൂങ്കാറ്റാം കാമുകനേയോർത്തിതാപുലരിയിൽദിവാസ്വപ്നം കാണുന്നു. പാതിവിടർന്നൊരുകണ്ണിണയിലായിപാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്പുതുമഴയഴകാർന്നുസുരഭിലയായിപതിയെപരിണയിക്കാനൊരുങ്ങുന്നു. പാൽനിലാവുദിക്കുമിരവിലായിതാപാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾപാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നുപാതിരാവിലൊരുങ്ങുമെക്ഷിയും. പാടിപതഞ്ഞയയുന്നതാളത്തിൽപൂത്തിരുവാതിരയാടുന്നഴകായിപുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാപുഞ്ചിരിതൂകിവശീകരിക്കാനുറച്ചു. പാതിരാക്കോഴിക്കുവുന്ന നേരത്ത്പുതുമണിവാട്ടിയായിയൊരുങ്ങിപാന്ഥരേയാകർഷിച്ചുവശത്താക്കിപതിയെചോരകുടിക്കാനൊരുങ്ങി.…

മറ്റൊരു വിധത്തിൽ

രചന : കുട്ടുറവൻ ഇലപ്പച്ച✍ കൂട്ടുകാരീ,പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്രലളിതമാണീ ജീവിതം.ചോറ്റുപാത്രവും പുസ്തകങ്ങളുംനിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.വഴിയിൽ പട്ടിയേയോപൂച്ചയേയോ വീടുതോറും കയറുന്നഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോസന്തോഷിക്കുകയോഓടിയൊളിക്കുകയോ ചെയ്യുന്നു.സ്കൂളിലെത്തിയാൽകൂട്ടരോടൊത്ത് കളിക്കുന്നുഇടയ്ക്കൊക്കെ പിണങ്ങിമിണ്ടാതിരിക്കുന്നു.ഒടുക്കംപാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്ചിലപ്പോഴെല്ലാം മുന്നേറിയുംചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റുംവീട്ടിലേക്ക് മടങ്ങുന്നുപുസ്തകസഞ്ചി വലിച്ചെറിഞ്ഞ്അത്താഴം…

ശവദാഹം.

രചന : മധു മാവില ✍ പരിഹാസങ്ങൾകേട്ട് മരിച്ചവൻ്റെബോഡിക്ക് ചുറ്റിലുംസങ്കടമഭിനയിക്കാൻവന്ന ശത്രുക്കളോട്ഒച്ചവെക്കാതിറങ്ങിപ്പോചെറ്റേന്നെങ്കിലുമുച്ഛത്തിൽപറയാനാവുന്നകാലത്തേശവമാകാവൂ..പിന്നാലെ നടന്ന്തെറിവിളിച്ചോരുംകൂടെനിന്ന് ചെറ്റത്തരംകാട്ടിയോരുംശവമടക്കിന് വരരുത്.അപവാദമുണ്ടാക്കിച്ചിരിച്ചോരുമുണ്ടാകരുത്.കൂക്കിവിളിക്കിടയിലുംചാരംമൂടിയ കനലായ്ചിരിച്ചു മരിച്ചവൻ്റെശവദാഹമാണ്കത്തിപ്പോകും.

വാർദ്ധക്യനൊമ്പരം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആനന്ദമോടെയേറ്റമ്മആദ്യകൺമണിക്കുയിരേകിആനന്ദാശ്രുക്കൾ പൊഴിച്ചമ്മ ആരുംകൊതിക്കുമാപ്പൊൻകുരുന്നിനെആമോദമോടെയരികത്തണച്ചമ്മഅലിവോടെയമ്മിഞ്ഞപ്പാലേകിഅറിയാത്തരുചിനുണഞ്ഞുപൈതൽ അലിവിൻ്റെ ചൂടേറ്റവൻഅള്ളിപ്പിടിച്ചു കുരുന്നുകയ്യാൽആ കരുതലിൽ മുഖം പൂഴ്ത്തിഅമൃതുണ്ടു പുളച്ചവൻ അരവയർ പട്ടിണിയെങ്കിലുംആത്മ നിർവൃതിയാൽഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി അരമണി കിങ്ങിണികെട്ടിഅവനൊരുകിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചവൻആരിലും കേമനായ് വളർന്നു അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ് ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ് അന്തസ്സോടെ വാഴുവാനായ്അന്തമില്ലാതെ പാഞ്ഞിന്ന്അവശതയേറിത്തളർന്ന്അശ്രുപൊഴിക്കയല്ലോ ആണ്ടുകൾ…

പറയാതെ പോയത്

രചന : ശ്രീലത മോഹൻ ശിവാനി മോഹൻ✍ ഒരിക്കലും പറയാതെ മനസ്സിൽ കാത്തുവെച്ച ഇഷ്ടത്തിന്… ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു കത്തുന്ന നെയ്ത്തിരി പോലൊരു നീറുന്ന സ്നേഹത്തിനവകാശിയായിട്ടുണ്ടോ നിങ്ങൾഎന്നെങ്കിലും ഒരിക്കൽ അവൻ /അവൾ അത് തിരിച്ചറിയും എന്നൊരു തോന്നലിൽ ഹൃദയത്തിൽ ഒരിഷ്ടം എന്നോ…

പുകയുന്ന യവനിക.

രചന : ജയരാജ്‌ പുതുമഠം.✍ ചിന്തകൾ സ്മരണകൾപ്രയാണങ്ങൾ പ്രാമാണ്യങ്ങൾധർമ്മാധർമ്മ പർവ്വങ്ങൾപുണ്യപാപ തീർത്ഥങ്ങൾയവനിക പുകഞ്ഞുതുടങ്ങിപരിഹാരസദ്യകളുണ്ടു-വലഞ്ഞു ഞാനീ പന്തിയിൽ,പരിഹാസങ്ങളുംഎന്നിട്ടും അടങ്ങിയില്ല ഉള്ളിലെതീക്ഷ്ണദാഹവും വെമ്പലുംഉപദേശാമൃതമേഘങ്ങൾആവോളം പെയ്തുവീണെൻവഴിത്താരയിൽ പലകുറിപുഴുക്കളുടെ ഘോഷനാദത്തിൻവിഷപ്പുകയാണല്ലോ ചുറ്റിലുംചരിത്രപാഠപുസ്തകങ്ങളിൽപൊള്ളത്തരങ്ങളുടെകാർമേഘങ്ങൾ നിറയെതിങ്ങിവിങ്ങുന്നത് തിരിച്ചറിഞ്ഞ്പഴയതെല്ലാം വലിച്ചെറിഞ്ഞ്മറ്റൊരു അബദ്ധത്തിലേയ്ക്ക്തലചായ്ച്ച് നിൽക്കുകയാണിനിയുംഎന്റെ കൗതുകത്തിന്റെകൊന്നച്ചെടികൾ.

ബന്ധങ്ങൾ

രചന : എസ് കെ കൊപ്രാപുര✍ ഋതുക്കൾ വഴിമാറിയെങ്ങോ…ബന്ധങ്ങൾ വിട്ടകന്നെവിടെയോ..കാലങ്ങൾക്കിതെന്തു പറ്റി..മാനവർക്കിതെന്തു പറ്റി..ദുഖിതനാമീ ദേഹം കേഴുന്നുഇനിയൊരു നന്മയുണ്ടോ… ഭൂവിൽ..വിടരും മലരിന്നു സൗരഭ്യമുണ്ടോ..അന്യോന്യമെറിയുന്നു പൊയ്‌വാക്കുകൾനെഞ്ചിലേറ്റുന്നു വെറുപ്പിന്റെ കോടാലിദൃഷ്ടികൾക്കറക്കവാളിൻ മൂർച്ചമുറിച്ചു മാറ്റുന്ന ബന്ധങ്ങളെവലിച്ചെറിയുന്നു മാലിന്യം പോലെ…ഇന്നീ കാലത്തിനെന്തു പറ്റി..ഇന്നീ നമ്മൾക്കുമെന്തുപറ്റി…നന്മയാം തെളിനീരിൽ നിറയുന്നു തിന്മകൾവിഷമയമായി…

കണ്ണീരു തോരാത്ത താഴ്‌വര

രചന : ടി.എം. നവാസ് വളാഞ്ചേരി✍ പെരുമഴ തോർന്നിട്ടുംകണ്ണീര് തോർന്നില്ലപെരുമഴക്കാലത്തിൻ ദുരിതങ്ങൾ തീർന്നില്ലആർത്തലച്ചെത്തിയാ രാവിലാ മലനിരമിഴി തുറക്കും മുമ്പായ് കൊണ്ടുപോയ് സർവ്വവുംമൂകമായ് തേങ്ങുന്ന നാൽക്കാലി കൂട്ടങ്ങൾഅലറി വിളിച്ചു കരഞ്ഞു ഉണർത്തിടാൻകേട്ടില്ല ആരുമാ തോരാ നിലവിളിഅലറി വിളിച്ചു കരഞ്ഞവർ രാവതിൽഞെട്ടറ്റു വീണ് തകർന്ന…

കവിയൂർ പൊന്നമ്മ പ്രണാമം 🙏

രചന : മധു നമ്പ്യാർ, മാതമംഗലം✍️ അരിമാവിൽ ആയിരംരുചി നൽകും അഭിരാമ-സങ്കൽപ ജാലകം തുറക്കൂഅതിൽ നിറവായെന്നുംതെളിയും പേരല്ലോ അമ്മ!നിറയുന്ന കാന്തിയുംനിറവും സ്നേഹത്തിൻനിധിയും അറിയേണ്ടപൊരുളും പരകോടിപ്രഭയും സമം ചേരുംഅതിനൊറ്റ പേര് അമ്മ!അഭ്രപാളികളിൽ ചിരംജീവിയായ്‌ ചിരി തൂകിതെളിയും മലയാളത്തിന്റപൊന്നമ്മയായ് മരുവുംഅമ്മ മനസ്സിലേറ്റംപ്രിയയായ് പൊന്നമ്മ!നീലാകാശപരപ്പിൽ നീണ്ട-നിദ്രയിലെങ്കിലും…

ശ്രാവണചന്ദ്രിക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ശ്രാവണ ചന്ദ്രിക പൂത്താലം നിറയെപൂവുകളിറുത്തു കാത്തിരുന്നുഭൂമിപ്പെണ്ണിനെ കൺപാർത്തു നിന്നുപൂത്താലം മുന്നിൽ കാഴ്ചവെച്ചു നാണത്തിൻ കുങ്കുമം മറച്ചുവെച്ചുകന്യകയവൾ പൂ ചൂടി ഒളികണ്ണെറിഞ്ഞുലജ്ജയിൽ നുണക്കുഴി തെളിഞ്ഞുവന്നുപൂത്താലം കൊണ്ടവൾ മുഖം മറച്ചു കാർമുകിൽക്കൂട്ടങ്ങൾ ഓടിവന്നുചന്ദ്രബിംബത്തെ മറച്ചു നിന്നുകണ്ണുതുറന്നവൾ വിതുമ്പിയപ്പോൾശ്രാവണചന്ദ്രിക…