Month: February 2022

മാണിക്യപ്പാടത്തെ കുട്ടപ്പ….🙏

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,വെല്ലുന്ന കഥകൾപേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്എന്നെ കുട്ടപ്പ എന്ന ചിന്തയിൽഎത്തിച്ചത്.കൂടാതെ ,കുട്ടപ്പയുടെ അമ്മ നാരായിണിയിലും… ഒരു പക്ഷെ , അതിനു പിറകിലേക്കും.കാലം പിടിച്ചു തള്ളി…ഈ എഴുത്തിന്.നാരായണി മുത്തശ്ശി കൈതമുക്കിലെവലിയ…

മരണത്തോട് മല്ലിട്ട് കേരളം

രചന : ഷബ്‌നഅബൂബക്കർ ✍ ദൈവത്തിൻ നാടിനെ മടിയേതുമില്ലാതെഭ്രാന്താലയമെന്നുറക്കെ പറയുവാൻവിവേകമേറെ നിറഞ്ഞൊരു സ്വാമികൾനവോത്ഥാനത്തിന്റെ തീരത്തുദിച്ചു. കാട് പൂക്കുന്ന കേരള ദേശത്തിൽകാടത്വം വളരുന്ന മനസ്സുകൾ കണ്ട്കാറ്റിൽ പറക്കുന്ന സംസ്കൃതി നോക്കികാലത്തിനും മുന്നേ നടന്നു മഹാനവർ. കാലമോ കാറ്റിന്റെ വേഗത്തിലോടിതീവണ്ടിയും മാറി മെട്രോയുമായിപത്രത്തിൽ നിറയുന്ന…

ഭാര്യ അത്രപോര…

രചന : നോർബിൻ നോബി ✍ ഞാൻ ആദ്യമായി കാണുമ്പോൾഎന്തൊരു ചന്തമായിരുന്നു അവൾക്ക്.കൂടെയുള്ളവരെയും, രക്തബന്ധങ്ങളെയുംവിട്ടുപേക്ഷിച്ച്. കതിർമണ്ഡപത്തിലേക്ക്,അവൾ നടന്നു നീങ്ങിയതും.ഞാൻ ചാർത്തിയ താലിയും അണിഞ്ഞുഎന്റെ കൈ കോർത്ത് നടന്നതും .മനസ്സും, ശരീരവും പരസ്പരം പങ്കുവച്ചുഞങ്ങൾ ഒന്നായി തീർന്നതുംആമോദത്തോടെ തുടർന്നിരുന്നജീവിത ആഘോഷത്തിന്റെമധുരം കുറഞ്ഞു തുടങ്ങിയപ്പോൾതന്റെ…

ഗാനം-21*🪘

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ താതനെവാഴ്ത്തും നൂതനഗാനമെഴുതീടാൻഓമനമയിലേ! പീലിയൊരെണ്ണം നല്കാമോആ മനകാന്തി നിറയും ഗാനം പാടീടാൻഓമനക്കണ്ണാ! ഓടക്കുഴലാൽ നീ വരുമോ(താതനെ) ആത്മജചിത്തിൽ ആ മുഖച്ചിത്രം വരഞ്ഞീടാൻവാർമഴവില്ലേ! നീ നിറമേഴും നല്കാമോനേർവഴികാട്ടും ആ മണിദീപമണയാതെകാർമുകിൽവർണ്ണാ! വരമൊരെണ്ണം തന്നീടൂ(താതനെ) ആ മിഴിതന്നിൽ…

മുഖത്ത് നോക്കി സംസാരിക്കൂ

അബ്‌ദുള്ള മേലേതിൽ ✍ ‘മുഖത്ത് നോക്കി സംസാരിക്കൂഎന്ന് പറയാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാകുംനമ്മൾ ആരോടെങ്കിലും പറഞ്ഞിട്ടും ഉണ്ടാവുംകള്ളം പറയുമ്പോഴോ എന്തെങ്കിലുംമറച്ചു പിടിക്കാൻ ഉള്ളപ്പോഴോ ഒക്കെയാണ്മുഖം വേറെ എങ്ങോട്ടെങ്കിലും തിരിച്ചു കൊണ്ട്സംസാരിക്കുക അപ്പോഴാണ്ആ ആളുടെ അഭിമുഖമായി നിൽക്കുന്നആൾ മുഖത്ത് നോക്കി സംസാരിക്കാൻആവശ്യപ്പെടുക അതേ പോലെ…

മുരളീധരാഹരേ ( വൃ:കളകാഞ്ചി)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കവിതയുടെ നടവഴിയിലൂടെയടിപതറിടാ-താവോ,നടക്കുന്നു സാമോദമിന്നുഞാൻ!അവികലസുഗന്ധിയായ് മമമനസിയതിലുപരി-യേതൊന്നുവേണ,മാനന്ദലബ്ധിക്കഹോ! ധരയിലതിനിയതമൊടുസദയമതിനായ് സദാ –വാണിമാതാവേ,തുണച്ചീടുകെന്നെനീഇഹമഖിലമതികഠിനതരമഴലിൽമുങ്ങവേ;ഓർത്തുപോയെന്തിതിൻ കാരണമെന്നുഞാൻ! ഒരുപഴുതുമകതളിരിലില്ലാതെയല്ലയോ,മാനവരൊട്ടു കേഴുന്നതീയൂഴിയിൽ !അനുനിമിഷമണുകവരുമതുലശതമോഹങ്ങ –ളോരുവാനാർക്കിന്നു സാധ്യമായ് വന്നിടൂ! നൊടിയിടയിലുലകമടിമുടിതകരുമോർപ്പുനാംആർക്കുമാവില്ലതു തെല്ലുതടുക്കുവാൻ!കരുണയെഴുമൊരുഹൃദയമുണ്ടാകണംനമു-ക്കെന്നാലു,മീജീവിതാന്ത്യംവരേക്കുമേ നരജനസഹസ്രമടിപതറിനിർവേദമാംചേതസാ,കണ്ണീർപൊഴിച്ചതിദീനമായ്,ഇലകളിഹതുരുതുരെയടർന്നിടുംപോലവേ-യോരോനിമേഷവും വീണടിയുന്നിതാ! നിജനടനപദചലനമൊട്ടുംപിഴച്ചിടാ-തേവമാത്മാനന്ദമേകുകമാധവാശുഭസുഭഗസുഖമുദിതഹൃദയമണിദീപമായ്,സാദരം നിന്നാഗമംകാത്തിരിപ്പുഞാൻ ജഗദുദയവിബുധനനന്തനതികായനാ-മാരബ്ധകർമ്മസമുദ്ഭവൻ കൃഷ്ണന്റെ;പദകമലമനിശമതിവിനയമൊടുകുമ്പിട്ടുകാലങ്ങൾ പോക്കുകിൽ മോക്ഷമല്ലോ,ഫലം! നവനവദിനങ്ങളിവിടരുണാഭയാർന്നുഹാ-യേതേതുമാരിയും…

പ്രതിഭാസം

രചന : ബി.സുരേഷ് ✍ സൂര്യൻ്റെ തീഷ്ണതയേറുന്നുചാവുകടലിൽ തിരയിളക്കംആകാശ മദ്ധ്യത്തിൽകഴുകൻ വട്ടമിട്ടു പറക്കുന്നു അന്യൻ്റെ അസ്ഥികൾആദർശം അറുത്തെടുക്കുന്നുനിണച്ചാലുകൾ തളം കെട്ടി ഉറയുന്നുമർത്യ ശിരസുകൾ മതിലിൽകോലം തീർത്തു ചിരിക്കുന്നുതെരുവുകൾ ഭ്രാന്തൻകേളിക്കുവിളനിലങ്ങളാക്കി രസിക്കുന്നുവായുവിൽ വടിവാളുയരുന്നുവാക്കുകൾ മുറിഞ്ഞുകബന്ധം വീഴുന്നുഅടർക്കളം വിട്ടോടിഅംഗഭംഗത്തിൻ ഇരകൾവിധവകൾ ഇരുട്ടും വെളിച്ചവുംഭയന്നു വിലപിക്കുന്നു…

ഹൃദയ വിപഞ്ചിക

രചന : മായ അനൂപ്✍ ജീവിതവീണയിൽ നാദം പകരുവാൻകൂട്ടിനായ് വന്നൊരു കൂട്ടുകാരാഹൃദയ വിപഞ്ചിയിൽ നീ ശ്രുതി മീട്ടുമ്പോൾരാഗവും താളവും നമ്മളല്ലോ (2) അഷ്ടമംഗല്യത്തിൻ താലവും വെച്ചൊരാകതിർമണ്ഡപത്തിൽ വെച്ചെൻ കഴുത്തിൽഅഗ്നിസാക്ഷിയായ് പൊൻതാലി ചാർത്തിനിൻ ജീവിത സഖിയായി സ്വീകരിച്ചു അന്നണിയിച്ചൊരാ വരണമാല്യത്തിലുംസ്നേഹത്തിൻ പുഷ്പങ്ങളായിരുന്നുസീമന്തരേഖയിൽ സിന്ദൂരം…

മണൽക്കാട്ടിലെ മഴപ്പാറ്റകൾ

രചന : ജോളി ഷാജി ✍ പ്രവാസത്തിന്റെ പൊള്ളുന്ന ഏകാന്തതയിൽ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ജാനി എയർപോർട്ടിൽ കാലുകുത്തിയത്… രണ്ടുവർഷമെത്തി വരികയാണ് നാട്ടിലേക്ക്…. ഇനിയുമൊരു തിരിച്ചുപോക്ക് ഒരിക്കലും ആഗ്രഹിക്കാതെയാണ് ജാനിയുടെ വരവ്… നീണ്ട പതിനെട്ടു വർഷത്തെ പ്രവാസത്തിൽ ജാനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ…

കാല്പാടുകൾ

രചന : മോഹൻദാസ് എവർഷൈൻ. ✍ മുക്കുറ്റിപൂക്കുമിടവഴിയിൽ നില്കുന്നുഞാനും എന്റെ ബാല്യകൗമാരങ്ങളും.വാർദ്ധക്യം ജരാനരകളാൽ തഴുകിടുംഈ സായന്തനത്തിലും കാലിടറാതെ.ചിതലുകളുപേക്ഷിച്ച സ്വപ്‌നങ്ങൾ ചിലത്ഇപ്പോഴും ബാക്കിയായ് ഉറങ്ങാതിരിക്കുന്നു.പതിരുകൾ പാറ്റിയെറിഞ്ഞൊരാ മുറ്റത്ത്ഉറുമ്പുകൾപരതി നടക്കുന്ന പോലെ ഞാനുംഅമ്മ കൊളുത്തി വെച്ചൊരു ചിമ്മിനി വെട്ടംഇരുളും തുളച്ചുള്ളിൽ നിറച്ചൊരക്ഷരങ്ങൾഇന്നും വെളിച്ചമായെന്റെ വഴിതെളിച്ചീടുന്നു,ഓർമ്മകൾ…