Month: February 2022

അബോധം

രചന : സി.ഷാജീവ്✍ ചന്തയിൽനിരത്തിവെച്ചിട്ടുണ്ടേറെമീനുകൾ.ഏതുവാങ്ങണമെന്നവെമ്പലിൽബോധമൊരുപിടയും മത്സ്യം. വായനശാലയിൽചില്ലിട്ടഅക്ഷരപ്പെരുക്കങ്ങളിൽഎല്ലാമെടുത്ത്ഒറ്റയിരിപ്പിന്തീർക്കണമെന്ന വിശപ്പ്.കാറ്റിലതിവേഗംതാൾമറിയും –പുസ്തകംപോൽ തൃഷ്ണ. ഇന്നലെചന്തയിൽനിന്നുംപുസ്തകമേതെടുക്കണമെന്നുംവായനശാലയിൽ നിന്ന്മീനേതു വാങ്ങണമെന്നുംശങ്കിച്ചുനിൽക്കവേബോധംതാൾ മറിയും മത്സ്യം,തൃഷ്ണയോപിടയും പുസ്തകം.

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

ലക്ഷ്യം

രചന : ജയേഷ് പണിക്കർ✍ കൊച്ചുവീടങ്ങതൊന്നുണ്ടാക്കണംകുട്ടികൾക്കേകണം വിദ്യയതുംഇത്തിരി സമ്പാദ്യമങ്ങു വേണംബുദ്ധിമുട്ടാതങ്ങു ജീവിക്കണംഅച്ഛനമ്മയെയങ്ങു ശുശ്രൂഷയാൽഅല്പം സന്തോഷമങ്ങേകിടേണംനൂലതു പൊട്ടിയ പട്ടമായിഞാനുമിന്നാകെ ഉഴറിടുന്നുവേഗതയങ്ങനെയേറിയിട്ടുദൂരെക്കതങ്ങനെ പോയിടുന്നുലക്ഷ്യമില്ലാതങ്ങെവിടെയാണീപട്ടമതിങ്ങിതലഞ്ഞിടുന്നുഎത്തുവതേതൊരു ലോകത്തിലോഎത്തുകയില്ലയോ ലക്ഷ്യമതിൽവിജ്ഞാന സമ്പത്തു നേടിയെന്നുംവിദ്യാലയമതിൽ നിന്നിറങ്ങുംവിദ്യാർത്ഥികളേയെന്നുമോർത്തീടുകലക്ഷ്യമതെന്നുമങ്ങുണ്ടാകണംവിദ്യയിലുന്നതസ്ഥാനം നേടാൻഉത്സാഹമോടെയാവൂ അധ്യയനംമത്സരമതു ലക്ഷ്യത്തിനായ്.

അലിയും നിനോയും (ബറ്റുമി, ജോർജിയ)

ജോർജ് കക്കാട്ട് ✍ സ്‌നേഹം കണ്ടെത്താൻ തുടർച്ചയായി ശ്രമിക്കുന്ന (പരാജയപ്പെടുന്ന) ലോഹ ഭീമൻമാരുടെ അക്ഷരാർത്ഥത്തിൽ ചലിക്കുന്ന പ്രതിമ. റോമിയോയുടെയും ജൂലിയറ്റിന്റെയും ദാരുണമായ കഥ പാശ്ചാത്യർക്ക് പരിചിതമാണ്, എന്നാൽ ഇപ്പോൾ ജോർജിയയിലെ ബതുമി കടൽത്തീരത്ത് നിൽക്കുന്ന ഭീമാകാരമായ ഓട്ടോമേറ്റഡ് പ്രതിമയ്ക്ക് പ്രചോദനം നൽകിയ…

പ്രണയാരംഭം

രചന : അനില്‍ പി ശിവശക്തി ✍ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

കുഞ്ഞന്നാമ്മ

രചന : മഞ്ജുള മഞ്ജു ✍ എടി കുഞ്ഞന്നാമ്മോ ഞാനിങ്ങ് വന്നെടിയേയെന്ന്അവളാ മുറിയോട് പറയുമ്പോള്‍രണ്ടു ദിവസം കാണാഞ്ഞസര്‍വ്വപിണക്കങ്ങളും ഉരിഞ്ഞു വച്ച്കുഞ്ഞന്നാമ്മ ചിരിക്കുംകിടക്കയിലെ ചുളിവുകള്‍ വിടര്‍ത്തി നീക്കുംവെളിയില്‍ പോയലഞ്ഞവിയര്‍പ്പിനെകണ്‍തടങ്ങളിലെകറുപ്പിനെഅരുമയോടെ തലോടുംഅവളിപ്പോള്‍ കിടക്കയിലേയ്ക്ക്വീഴുമെന്നും കണ്ണുകളടയ്ക്കുമെന്നുംകുഞ്ഞന്നാമ്മയ്ക്കറിയാംമുറിയപ്പോള്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍പ്രാണസഖി ഞാന്‍ വെറുമൊരു പാട്ടുകാരന്‍ മൂളുംകണ്ണ്…

മഴനാരുകൾ

രചന : സതി സതീഷ് ✍ ജനൽച്ചില്ലകളിൽചിത്രങ്ങൾ നെയ്ത്ക്ഷണിക്കാത്തഅതിഥിയായെത്തിയ മഴത്തുള്ളികുഞ്ഞുങ്ങൾകിന്നാരം ചൊല്ലിയപ്പോൾഅകന്നുപോയഉറക്കത്തിന്റെമുത്തുച്ചിപ്പിയിൽഒരു രാത്രിമഴയുടെശേഷിയായിഅതിർവരമ്പുകൾഇല്ലാത്ത ഭാവനകളുടെ ഉത്തേജിപ്പിക്കുന്നസർഗ്ഗാത്മകതഎന്നിലെ പ്രണയത്തഉണർത്തുന്നു….എന്റെ നോട്ടങ്ങൾഅറിയാതെ നിന്നിലേക്ക്‌പടരുന്നത് അറിഞ്ഞിരുന്നില്ലേ …എത്ര കരുതലോടെ ആണ്നീയെന്റെ പ്രണയത്തെനിന്നിലേക്ക്‌ മാത്രമായ്ഒതുക്കിവച്ചത്….നീ എന്നിൽ അർപ്പിച്ചസ്നേഹത്തിന്റെവിശ്വാസത്തിന്റെതിരികൾ മനസ്സിന്റെതാളുകളിൽതെളിഞ്ഞുനിൽക്കുന്നു…നിന്റെ പ്രണയത്തിന്റെമുന്നിൽ ഞാൻതോറ്റുപോവുന്നതും അതിനാലായിരിക്കാം…

ഓർമ്മപ്പെടുത്തൽ.

രചന : നിസാർ വി എച് ✍ വർണ്ണപ്പൂക്കളാൽ നിറഞ്ഞ ലുങ്കിയിൽ ആയിരുന്നു ആദ്യം കണ്ണുകൾ ഉടക്കിയത്.അതിൽ രൂപപ്പെട്ട ഞൊറിവുകൾ പഴക്കംവിളിച്ചോതുന്നു.മണ്ണും, പൊടിയും, മുറുക്കിത്തുപ്പലും കടത്തിണ്ണകളുടെ അവകാശിയാണെന്ന് വിളിച്ചു ചൊല്ലി.യഥാർത്ഥ നിറം തിരിച്ചറിയപ്പെടാതെ, എന്നോ തിടുക്കത്തിൽ എടുത്തണിഞ്ഞ ഷർട്ട്, ഏറ്റക്കുറച്ചിലുകളോടെ, നടപ്പിന്റെ…

ചിതല

രചന : രാജീവ് ചേമഞ്ചേരി✍ നേരം പുലരുമ്പോൾ മാവിൻ ചില്ലയിൽനേരമ്പോക്കായ് കിളികൾ ചിലച്ചപ്പോൾ,നാടിനെയുണർത്താൻ പാട്ടുകൾ പാടും –നല്ലോമൽക്കുയിലിൻ്റെ നാദമകന്നൂ! നേരറിയാത്ത വിദൂഷകൻ്റെ വാക്കാൽ –നേരും നെറിയും പടിയടച്ചീടവേ!നേർത്ത ചരടിനാൽ കെട്ടിവരഞ്ഞയേടുകൾ –നിയമത്തിനുള്ളിലെ പാഴ് വേല കൂമ്പാരം; ചിതലരിച്ച കടലാസ് തുണ്ടത്തിലെന്നും –പതിവായ്…

മാലാഖമാർ

അനിതാ ചന്ദ്രൻ✍ നഴ്സിന് മലയാളികൾ ഇട്ട ഓമനപ്പേരാണ് മാലാഖമാർ (എന്തരോ എന്തോ …).നഴ്‌സുമാരോട് നല്ല രീതിയിൽ പുച്ഛം കൊണ്ട് നടക്കുന്ന ആളുകൾ ഒരുപാടുണ്ട് എന്ന് ഞാൻ കൃത്യമായി പറയാം.കേരളത്തിലെ എല്ലാ വീടുകളിലും നഴ്സുമാർ ഉണ്ട് ,അതിനാൽ ഞാൻ പറയുന്നത് ശരിയല്ല എന്ന്…