Month: March 2022

നഷ്ടപരിഹാരം

രചന : യു.എസ്. നാരായണൻ✍ ഒരു വീട് പൊളിയ്ക്കൽഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒത്തുതീർപ്പ്‌ !ഉറ പൊഴിയ്ക്കുന്ന സർപ്പത്തിന്റെ നിസ്സംഗതയല്ല അതിനുള്ളത് .,സ്ഥല രാശികളിൽ വിന്യസിയ്ക്കപ്പെട്ട ആത്മ സത്തയുടെവേദനാപൂർണവുംഅതേ സമയം പ്രതീക്ഷാ ഭരിതവുമായ നിരാസം!ഈശാന കോണിൽ…

അർത്ഥന

രചന : ബിന്ദു കമലൻ✍ മാനിനിയാമവളെ കാൺകെസടകുടഞ്ഞ പൗരുഷമേ…കാമനലീലകളർത്ഥിച്ചു,ചാരേ പോവത് വങ്കത്തം. കാമ്യസുഖമതേറെ കിട്ടുംധനമുണ്ടെങ്കിൽ പലരാൽഅതാത്മാവില്ലാ ജഡഭോഗംതീരാതൃഷ്ണകളാധികളാകും. ദൂരമതേറെയവളുടെഹൃദയം നേടുകയാദ്യം.പോവുക… ദുർഘടമേറുന്നാ –വഴി താണ്ടുകയാണുചിതം. മുഖംമൂടിയതാദ്യം മാറ്റു…!പറിച്ചു നൽകുക സ്വത്വം.രതിസുഖ തീരത്തണയാൻഭിക്ഷാപാത്രമതെന്തിനു വേറെ. അകതാരിന്നാഴമളന്നി –ട്ടവളുടെ ചേതനയിൽഏകശ്വാസമായെന്നാളുമാസ്മൃതികളിൽ ഉയിരേകു…

പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 4)

രചന : സെഹ്റാൻ ✍ ഒരാൾ സംഭോഗത്തിനിടെ മരണപ്പെട്ടതന്റെ കാമുകിയെത്തേടിയിറങ്ങുന്നത്തീർത്തും അസംഭവ്യമായ കാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്…?എന്നാലങ്ങനെയല്ല….⚫‘ജെ’ യിലെ ‘കിംഗ്‌സ് ‘ ലോഡ്ജ്.ആ രാത്രിയിൽ അവളും, ഞാനുംഒരേപോലെ ആവേശത്തള്ളലിലായിരുന്നു.കിടക്കവിരിപ്പുകൾ ഞങ്ങളുടെസ്വേദകണങ്ങളേറ്റു വാങ്ങിനനഞ്ഞു കുതിർന്നിരുന്നു.വികാരത്തള്ളിച്ചയിൽ അവളെന്തൊക്കെയോവിളിച്ചു പറയുന്നുണ്ടായിരുന്നു….ഒടുവിൽ, രതിമൂർച്ഛയുടേതായ ഒരുഞെരക്കത്തിനൊടുവിൽ അവൾനിശബ്ദയായി!!!അടക്കം ചെയ്യാനെനിക്ക് അവളുടെമൃതദേഹം…

പ്രഹേളിക

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വേദന വേദാന്തമാക്കി,സമാദരംചേതസ്സുതെല്ലും തളരാതനാരതംആദിമഹാകവി വെട്ടിത്തെളിച്ചൊരാ-പാതയിൽ നിന്നുമത്യുച്ചത്തിലുദ്രസം, നേരിൻ വിശുദ്ധിപൂണ്ടദ്ധ്യാത്മസൗരഭം,പാരമൊരൽപ്പവും ചോർന്നുപോയീടാതെ;കാലത്തെ വെന്നുയർന്നീടും മനസ്സുമായ്,ആലോലമാദർശ ധീരരായങ്ങനെ; ഈലോകതത്വങ്ങൾചേർത്തു ചാലിച്ചനൽ-ചേലൊത്തഭാവനാസാന്ദ്ര വചസ്സുകൾസാരസ്യപീയൂഷ സാരങ്ങളാർന്നിദം,ആരമ്യകാന്തി ചൊരിഞ്ഞൊട്ടു പാടിടാം ഒന്നിൻപ്രകാശത്തിലല്ലോ,സമസ്തവുംമിന്നിത്തിളങ്ങിനിൽക്കുന്നതീ,യൂഴിയിൽ!നിർനിദ്രരായിന്നതിൻ പൊരുൾ തേടി,ഹാകർമസപര്യകൾ തീർത്തൊന്നു പാടിടാം! ഈമണ്ണി,ലാവിണ്ണിലൊക്കവേ,കാണുന്ന;കോമള ബിംബങ്ങളുള്ളിലുറപ്പിച്ചു,ജീവന്റെ പിന്നിലൊളിഞ്ഞിരിക്കുന്നൊരുൾ-ഭാവങ്ങളൊക്കെ,സഗൗരവം…

നല്ല പാതി . (കഥ)

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ “അച്ഛൻ മരുന്ന് കഴിച്ചില്ല കേട്ടോ”. ഈ വക കാര്യങ്ങളൊന്നും ആരും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. മകളുടെ കല്യാണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നിപ്പോ അവളും ഭർത്താവും വീട്ടിലുണ്ടായിരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചു.“മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ…

“ഒരു നിമിഷം …..തരൂ!!

രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; പട്ടാമ്പി നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ.

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ. അശ്രദ്ധയോടെ നമ്മിൽ പലരും വലിച്ചെറിയുന്ന പലവിധ വസ്തുക്കളും കൈപ്പുറം നടുവട്ടം സ്വദേശി കുന്നത്തൊടി വീട്ടിൽ ശൈലേഷിന് പൊന്നു പോലെ കാത്തു വയ്ക്കാൻ ഉള്ള പലതുമാണ്.ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളിൽ…

കാതരയാനം.

രചന : എം.എ.ഹസീബ് പൊന്നാനി✍ നീ ജീവിതവുംഞാൻ മരണവുമാണ്.നീ ഒടുങ്ങുമ്പോൾ,ഞാൻ നിന്നിൽ പടരും.പിന്നെ ഞാൻ,അനന്തസുപ്തിയിലാകും ജഡം!ഗാത്രം മണ്ണിലലിഞ്ഞു വിസ്‌മൃതമാകുമെങ്കിലുംവിണ്ണിലേക്കുയരുമാത്മാവായ്നീ പുതുപ്പിറവികൊള്ളും.അന്നുമുതലങ്ങോട്ടിരുട്ടില്ലാതാകും.മുന്നേ മുനിഞ്ഞു കത്തിത്തീരുംമുമ്പ്,വാഴ്‌വെണ്ണയൂറ്റിത്തെളി-യിച്ചതെല്ലാം വെളിച്ചമാണ്!തേനാറും പാലാറുമൊഴുകു-മാനന്ദനാകത്തിലാറാടുമെങ്കിലും,സുഖദുഃഖപൂരണം,നിന്നോളമാകില്ലൊരുസുരഭിലസ്വർഗ്ഗവും!കാറ്റിലും കോളിലുമുലഞ്ഞാലും,ഘോരതീക്ഷ്‌ണവെയിൽച്ചൂടി-ലിടയ്ക്കിടെ വന്നെത്തുംതണലും,ശുക്ലപക്ഷത്തിലെ നിലാപെയ്ത്തുംകണ്ണീരും കിനാവുമിടകലരുംകാതരയാനംതന്നെയെന്നുമിഷ്ടമെൻ ജീവനേ.!

കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം.

രചന : അരവിന്ദൻ പണിക്കാശ്ശേരി ✍ താൻ പണ്ട് ഒരു വികൃതി കാണിച്ചതിനെപ്പറ്റി കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ഉഗ്ര സാഹിത്യവിമർശകനായിരുന്ന പ്രൊ: ജോസഫ് മുണ്ടശ്ശേരിക്ക് തന്റെ കുറച്ച് കവിതകൾ അയച്ചു കൊടുത്തു , ഇതിൽ കവിതയുണ്ടോ എന്ന കുസൃതിച്ചോദ്യത്തോടെ.“പരസ്പര ബന്ധമില്ലാത്ത ഈ വരികളെക്കുറിച്ച്…

അനുപല്ലവി

രചന : ജയേഷ് പണിക്കർ✍ ശ്രുതി ചേർന്നൊഴുകുന്ന ഗാനമായിസുഖകരമായൊരീ ജീവിതവുംഅതിലിന്നു ഞാനങ്ങു പല്ലവിയായ്അനുപല്ലവിയായി നീയുമിന്ന്മധുകരമായൊരു രാഗമതിൽമതിമറന്നങ്ങനെ ഞാനിരിപ്പൂപിൻതുടരുന്നിതെന്നുമെന്നുംമുൻപിലങ്ങെപ്പോഴും നീയാവണംനിന്നോടു ചേർന്നങ്ങുയർന്നിടുന്നുനിർവൃതി പൂക്കുമാ ഗാനമെന്നുംകർണ്ണാമൃതമായ് ഒഴുകിടട്ടെഎന്നും നിലയ്ക്കാതെയാവോളവുംപ്രകൃതിയതാവുമീ പല്ലവിയുംഅനുപല്ലവിയായങ്ങു മാറുക നാംഉയരട്ടെ നവ ഗാനധ്വനികളെന്നുംഉണർവ്വിതങ്ങേകട്ടെ പാരിനെന്നുംഒരുമയോടങ്ങനെയേറ്റു പാടാംഒരു പുതു ലോകം പടുത്തുയർത്താം.