Month: April 2023

അഗ്നികൾ പൂക്കുമ്പോൾ

രചന : ശിവരാജൻ, കോവിലഴികം മയ്യനാട്✍ നേരമൊരുങ്ങുന്നിരുട്ടിനെ വേല്ക്കുവാൻഅന്തിത്തിരി തെളിച്ചില്ലയിന്നമ്പിളിആരൊരാൾ കാവലിന്നിട്ടെന്നറിയില്ല മൗന-ത്തിനെ തെല്ലുനേരമായിങ്ങനെ . വിറയാർന്നുനിന്നെരിയുന്നൊരു പാട്ട-വിളക്കിനിയേറെയില്ലായുസ്സതെന്നപോൽനേർത്തുനേർത്തൊടുവിൽ പിണങ്ങിപ്പിരിഞ്ഞൊരാതേങ്ങൽ മറന്നുറങ്ങുന്നൊരു പൈതൽ തൻമണിമുത്തിനെ നെഞ്ചോടണച്ചമ്മനെറുകയിലുമ്മകളേകുന്നിടയ്ക്കിടെഉഴറുംമനസ്സിലെയസ്വസ്ഥചിന്തകൾഅശ്രുവായ്ത്തൂകിയിന്നമ്മതൻ മിഴികളിൽ മിന്നലിടിവാളുമായ് വന്നു, കരിമുകിൽമിന്നാമിനുങ്ങുകൾ പേടിച്ചകന്നുപോയ്കലികൊണ്ട കാറ്റത്തൊടിഞ്ഞുവീണു പടു-വൃദ്ധനാം മുറ്റത്തെ മൂവാണ്ടൻമാവ് . ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…

ഏണിപ്പടികൾ..

രചന : ലത്തീഫ് കല്ലറയിൽ✍ പഴയ കാല നേതാക്കൾഏണിപ്പടികൾനടന്നു കയറിയവരാണ്.ഓരോ പടികൾ കയറുമ്പോഴുംഹൃദയമിടിപ്പിനൊപ്പംനാടിന്റെ സ്പന്ദനം കേൾക്കാം.കയറുന്ന പടികളിൽകല്ലുകളും മുള്ളുകളും ഏറ്റ്കാലിടറി വീഴാം.മതിയെന്നു് തോന്നാം.കൊണ്ടും കൊടുത്തുംതൊട്ടും തലോടിയുംജീവിതത്തിന്റെഉയർച്ചയും താഴ്ചയുംസന്തോഷവും സങ്കടവുംവെറുപ്പും സ്നേഹവുംകാണുകയും കേൾക്കുകയുംഅനുഭവികുകയുമാവാം.കൈവരികളിൽ നിന്നുംഅഴുക്കും ചെളിയുംചോരയും വിയർപ്പുംശരീരത്തിലാവാം.ഊരി പിടിച്ച വാളിന് മുന്നിലുംനിവർത്തി ഓങ്ങിയ…

പൊട്ടിക്കീറിയ ജീവിതം

രചന : മിനി സജി ✍ പൊട്ടിക്കീറിയ ജീവിതം .ആൺ ,പെൺ തൈകൾ വിലപേശിവാങ്ങുമ്പോൾ പ്രതീക്ഷയുണ്ടാരുന്നു.വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾപരസ്പ്പരം കുറ്റപ്പെടുത്തിമുഖം നോക്കാതെയിരുന്നപ്പോഴാണ്വെറുപ്പിൻ്റെ നഖം വളർന്ന്മാന്തിക്കീറി ചിന്തകൾവികൃതമായത് .ഇഷ്ടങ്ങളുടെ കൊമ്പിൽചേർന്നിരുന്നവർരാത്രികളിൽദുഷ്ടതയുടെപതം പറച്ചിൽഒടുവിൽപൊട്ടിക്കീറിയ ജാതിക്കാപോലെനടുവിൽ മക്കളങ്ങനെ.ഞാൻ ശരിയെന്നുംനീ തെറ്റെന്നും പറഞ്ഞു തുടങ്ങിയപ്പോഴാണ്അതിരുകളിൽ മരം നട്ട് മതിലുയർത്തിയത്.ബാല്യവും…

ഒരാൾ,,,

രചന : S. വത്സലജിനിൽ✍ രാത്രി,നിനച്ചിരിക്കാതെ,പെയ്തവേനൽമഴയിൽആകേ കുതിർന്നു പോയമണ്ണിൽ അമർത്തിചവിട്ടിധൃതിയിൽ അയ്യാൾ നടന്നു.തൊടിയിലാകെതുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്നമരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചുവന്നു,ചെറുങ്ങനെമരചില്ലകളെപിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.പറമ്പിനോട്‌ ചേർന്നുള്ള,നാട്ടുമാവിന്റെ…

ജീവിത നൗക

രചന : മംഗളൻ എസ്✍ ജീവിതമോഹങ്ങൾ ചേർത്തുപിടിപ്പിച്ചുജീവിതനൗക പണിതീർത്തെടുത്തവർജീവന്റെ ചരടിൽ പായകൊരുത്തിട്ടുജീവത്തുടിപ്പുള്ള പായ്ക്കപ്പലൊന്നാക്കി ജീവിത നൗകയിലവർ ചേർന്നിരുന്നുജീവിതക്കര തേടി നീറ്റിലിറക്കിജീവിതഗതിയാം ചരടവൾക്കേകിജീവനാം പങ്കായമവൻ കൈയിലേന്തി.. അകലെയാം മറുകര തേടി നൗകഅലകളാം ജീവൽത്തിരനീക്കിനീങ്ങിഅതിശക്തമായി ക്കൊടുങ്കാറ്റുവീശിഅലകടൽത്തിരകളുയർന്നുപൊങ്ങി.. സ്വപ്നതീരത്തിലവരണയുമ്മുമ്പേസ്വപ്നങ്ങൾ നിറച്ചൊരാനൗക മറിഞ്ഞുസ്വപ്നങ്ങളവർക്കൊപ്പം കടലിൽ മുങ്ങിസ്വർഗ്ഗത്തിലേക്കിരുവരും യാത്രയായി.

നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക

രചന : കെ.നാരായണൻ നായർ,✍ നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക ..കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്..രസകരമായ ചില കാര്യങ്ങൾശ്രദ്ധിക്കുക👇🏻👇🏻

കണി കഴിഞ്ഞാൽ!

രചന : പി.ഹരികുമാർ✍ വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.മുഴുക്കണിയായിരുന്നന്തിയോളം.ആഘോഷമേളവും,ആശംസാവർഷവും;പങ്കാളി,ബംഗാളി,ബന്ധുക്കൾ,ശത്രുക്കൾ,ബഹുവിധമവരുടെ സങ്കരങ്ങൾ—-ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——2ഉറക്കമുണരാതിന്ന്,കൺമിഴിക്കുമ്പോൾ,കണിത്തട്ടമുണ്ടയ്യോ,വാടിയ പൂക്കളെ കാട്ടാതെ,തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.പോയിരിക്കുന്നൂ,വാടാത്ത;കറൻസി,കസവുപുടവ,ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,സ്വർണബിസ്ക്കറ്റ് ——!വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,പെരുന്നാള്,തിരുവോണം,തിരുവാതിര,തൈപ്പൂയം,ദസറ,ദീവാളി.പാല്കാച്ചൽ,മാമ്മോദിസ,ചിരകാലകാമുകിയുടെ നിക്കാഹ്.വേണ്ടാ,കൊടിയുയർത്താനുമിറക്കാനും,ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.വേണ്ടവേണ്ടാ,ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;വാർഷികക്കൈനീട്ട വിഷുദിനത്തിൽ!കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!———–

പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു.

ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌‌മയായ അല സംഘടിപ്പിക്കുന്ന ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ചാണ് പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾ ഓൺലൈനിലൂടെ…

സഖിയുറങ്ങീ…!

രചന : എസ്.എൻ.പുരം സുനിൽ✍ ഒടുവിൽ പൊടിഞ്ഞ മഴയിൽ കുതിർന്നമനമേറും വേഴാമ്പലെന്ന പോലെഒരുവരിച്ചന്തമുറവ പൊട്ടീടുവാൻമഴയെത്തി, മാമയിൽ നൃത്തമാടി. തനു തണുത്തുള്ളം തുളുമ്പും തെളിനീരി-ലുറയുന്ന മോഹന വർണ്ണജാലംപകരുന്ന കാമനയിക്കിളിക്കൂട്ടിലെകിരുകിരുപ്പിൻ സർഗ്ഗ മധു പൊഴിച്ചു. വിരിയുന്നതൊക്കെയും പ്രണയമാണപ്പൊഴുംപ്രണയിനി കാണാക്കരയിലെങ്ങോനിനവിൻ പുതപ്പിലെ ചൂടേറ്റു തേടുന്നപ്രണയാസവത്തിലെ ചേരുവകൾ…

എളുപ്പം

രചന : സന്ധ്യ ഇ ✍ ആദ്യമൊക്കെ കുരയ്ക്കുമായിരുന്നുഇലയനങ്ങിയാൽഎലിയോടിയാൽഅയലത്തെ ചേട്ടൻ ബീഡി കൊളുത്തിയാൽമച്ചിങ്ങ വീണാൽനിരത്തിലൂടെ അസമയത്ത്ഒരു സൈക്കിൾ നീങ്ങിയാൽ.കുരക്കലാണ് ധർമ്മമെന്നാരോചെവിയിൽ പറയാറുണ്ടായിരുന്നു.സ്വൈര്യം കെടുത്തുന്നുവെന്നുംസ്വകാര്യത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ്പൊതിരെ തല്ലു കിട്ടിയപ്പോഴാണ് മിണ്ടാതായത്.അതിക്രമിച്ചു കയറുന്നവരെകടിക്കാറുണ്ടായിരുന്നു മുമ്പ്.അതുമിതും വിൽക്കാൻ വരുന്നവരെസംഭാവനക്കാരെരാഷ്ട്രീയ പിരിവു കാരെഅപരിചിതരെ…വേണ്ടപ്പെട്ട ചിലരെ കടിച്ചെന്നാരോപിച്ചാണ്…