Month: July 2023

വൈക്കം മുഹമ്മദ്‌ ബഷീർ

രചന : ജോളി ഷാജി✍ ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അത്ഭുത പ്രതിഭാസം… സാധാരണക്കാരന് ഒറ്റവായനയിൽ ഹൃദയത്തിലേറ്റാൻ പറ്റുന്ന വരികൾ കുറിച്ച എഴുത്തുകാരൻ… പാത്തുമ്മയുടെ ആട് എന്ന ഒറ്റ കൃതി കൊണ്ട് മലയാളികൾ മുഴുവൻ നെഞ്ചിലേറ്റിയ സുൽത്താൻ… ഒരോ വരികളിലും…

എന്റെ സീത

രചന : ജോയ് നെടിയാലിമോളേൽ ✍ വില്ലു കുലയ്ക്കാൻ നിന്നില്ലേതും,നമ്പൂതിരിമാർ വന്നില്ലവിടെ,മന്ത്രോച്ചാരണ മേതുമതില്ല ,കൊട്ടും കുരവയുമാർഭാടവുമോ,മംഗള വാദ്യവു മവിടില്ലാതെ,സീതാ തന്നുടെ പാണിഗ്രസിച്ച്-മന്ദം മന്ദം നട കൊണ്ടങ്ങ്! മന്ഥര തന്നുപദേശം കേട്ട്വരമാരായാനില്ലൊരു കൈകേയ്!ഘോരമതാ മാരണ്യക മധ്യെ,താണ്ടീയൊരേറെ വിഘ്നം പേറി!ലക്ഷ്മണ രേഖ വരച്ചു തടുക്കാനാരും…

കൊച്ചിക്കോട്ട അഥവാ ഇമ്മാനുവൽഫോർട്ട് എന്ന മാനുവൽഫോർട്ട്

രചന : മൻസൂർ നൈന ✍ ഏഷ്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ ഫോർട്ടിന്റെ നിർമ്മാണം 1503 സെപ്റ്റംബർ – 26 ന് ഫോർട്ടുക്കൊച്ചിയിൽ അറബിക്കടലിന്റെ തീരത്ത് ആരംഭിച്ചു . മരം കൊണ്ടായിരുന്നു കോട്ടയുടെ നിർമ്മാണം . ഫ്രാൻസിസ്‌കോ ഡി ആൽബുകർക്ക്…

ഏകനീഡം

രചന : ബിജുനാഥ്✍ വഴി തെറ്റികോഴിക്കോടു നിന്നുംബേപ്പൂരിലേക്കുപോകുന്നനിരത്തിന്നോരത്തെത്തി,പുളിയും പിലാവുംതെങ്ങും കവുങ്ങുംതഴച്ചു നിൽക്കുന്നൊരുരണ്ടേക്കർ പറമ്പിലാണ്ചെന്നു കയറിയത്.ഓടു മേഞ്ഞ,പഴയ വീടിൻറഗെയ്റ്റു കടന്നെൻപാദം മുറ്റത്തെ മണൽത്തരിയോടൊട്ടിയുരുമ്മി നിൽക്കെ,സ്തബ്ദനായിപ്പോയീസൂക്ഷിച്ചു നോക്കുന്നേരം,വീടിൻറ കോലായയിൽ,ചാരുകസേരയിൽ,സ്റ്റൈലായിബീഡിയും വലിച്ചിരിക്കുന്നു,വൈലാലിൽബേപ്പൂർ സുൽത്താൻ.മുറ്റത്തു കഞ്ഞിവെള്ളംകുടിക്കുന്ന ആട്,ചിക്കിപ്പെറുക്കുന്നകോഴിക്കൂട്ടം,തൊടിയിൽഒട്ടകലെയല്ലാതെതൊട്ടുരുമ്മി നിൽക്കുംപയ്യും കുട്ടീം..അകത്തു നിന്നുംവന്ന ഫാബിത്താത്തഎന്നെകണ്ടുകയറി ഇരിക്കാൻപറഞ്ഞു.”എവിടെ നിന്നുവരുന്നു?”നവാബിൻറ സ്വരം.ഞാൻ…

അവള്‍

രചന : ശ്രീധരൻ ഏ പി കെ ✍ സായംസന്ധ്യവന്നവളുടെതുടുത്തകവിളില്‍തട്ടിച്ചോദിച്ചുസുന്ദരീകുറച്ചുകുങ്കുമംകടംതരുമോ?എന്തിന്കടംചോദിക്കുന്നുനീ,ഇതാഎടു ത്തോളൂഇഷടംലെഎന്നവള്‍.വാരിപ്പൂശിസന്ധ്യമനോഹരിയായി.അവളുടെകണ്ണിലെതിളക്കംകണ്ട്നക്ഷത്രങ്ങള്‍കൂട്ടത്തോടെയിറങ്ങിവന്നുചോദിച്ചു മനോഹരീനിന്റെകണ്ണുകളിലെതിളക്കത്തിനുമുന്നില്‍ഞങ്ങള്‍വെറുംമിന്നാംമിനുങ്ങുകള്‍.ഒന്നുകനിയൂ,ഞങ്ങളുടെതിളക്കംഒന്നുകൂടികൂട്ടിത്തരൂ.അതിനെന്താ,തിളങ്ങിക്കോളൂഎന്നവള്‍ നക്ഷത്രദീപങ്ങളിലേക്ക്മിഴികൊളുത്തി.കൂരിരുട്ടിലൂടെയുംമങ്ങിയവെളിച്ചത്തിലൂടെയുംപതുങ്ങിവന്ന്അമ്പിളിഅവളുടെമുന്നില്‍തരിച്ചുനിന്നുചോദിച്ചു,സുന്ദരീനിന്റെമുഖത്തിന്റെപത്തരമാറ്റ്എനിക്കുംകൂടിപകുത്തുതരൂ.എനിക്കൊരാളെവശീകരിക്കേണ്ടതുണ്ട്.ഇടക്കിടെനിന്റെമുഖത്തിന്‌തിളക്കംകുറയുമ്പോള്‍വന്ന്മടിയാതെഎന്റെമുഖത്തുമ്മവെച്ചോളൂ,മാറ്റ്നിന്നിലേക്ക്പകരുംഎന്നവള്‍അവന്റെകാതോരംചേര്‍ത്തു.അന്നേദിവസംപൊന്നമ്പിളിപൂനിലാപ്പാലൊഴുക്കിഭൂമീദേവിയെമയക്കിയെടുത്തു.കുയിലുകള്‍അവള്‍ക്കുചുറ്റിലുംപറന്ന്നടന്ന്സങ്കടംപറഞ്ഞു,ആഹാനീഎത്രമനോഹരമായിപ്പാടുന്നു,ഞങ്ങള്‍ക്കുംതരൂനിന്റെസ്വരമാധുരി.കുയിലുകളെനിരാശരാക്കാതെഅവള്‍അവയോടൊപ്പംചേര്‍ന്നുപാടി.നാട്ടുപൂക്കളുംകാട്ടുപൂക്കളുംതിടുക്കപ്പെട്ടോടിവന്ന്പറഞ്ഞു,സുന്ദരീവണ്ടായവണ്ടെല്ലാംപറന്നുവന്ന്ഞങ്ങളുടെതേന്‍കവരുന്നു.നിന്റെചുണ്ടില്‍വറ്റാത്തതേനുറവയുണ്ടല്ലോ,അല്‍പംഞങ്ങള്‍ക്കുകൂടിത്തന്നാലും.കേട്ടപാതികേള്‍ക്കാത്തപാതിപൂക്കളെവാരിയെടുത്തുചുംബിച്ചവള്‍അവയില്‍തേന്‍നിറച്ചു.അലകടല്‍ആടിയുലഞ്ഞ് വന്ന്അവളുടെ പൊക്കിള്‍ചുഴിയില്‍ഒളികണ്ണെറിഞ്ഞുപറഞ്ഞു,എനിക്ക്പ്രജകളേറെ,എല്ലാവര്‍ക്കുംപൊറുക്കണമെങ്കില്‍ആഴങ്ങള്‍വേണം.അവള്‍കനിഞ്ഞപ്പോള്‍ഉടലാഴങ്ങള്‍കടലാഴങ്ങളായിഅവളുടെഉള്ളഴകുകള്‍കാണാതെഉടലഴകുകള്‍ക്കുവേണ്ടിമാത്രംവേട്ടയാടപ്പെടുമ്പോള്‍പുറത്തെടുക്കാനായികണ്ണുകളിലെമിന്നല്‍പിണരുകളുംവാക്കുകളിലെഇടിമുഴക്കവുംഅവള്‍തന്റെഉള്ളാഴങ്ങളിലൊളിച്ചുവെച്ചു.(ശ്രീധര്‍)

ഭ്രാന്താലയങ്ങളുയരുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഗുജറാത്തിന്റെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുകയാണ് കൊച്ചു സംസ്ഥാനമായ മണിപ്പൂരിൽ .സ്നേഹ ഭൂമികയിൽ ഭ്രാന്താലയങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങുന്നവരോട് ഒരു വാക്ക് . ഉപകാരം വേണ്ട. ഉപദ്രവിക്കരുത്. വരും തലമുറക്ക് ചിതയൊരുക്കരുത്. ചോരയാം മനുജന്റെ ചോര കുടിക്കുവാൻചേരികൾ…

ഒരു യാത്രയുടെ ഓർമ്മ.

രചന : സതീഷ് വെളുന്തറ✍ കാലം 1987. കൗമാരം വിട്ടു മനസ്സും ശരീരവും യൗവനത്തിന്റെ തുടിപ്പിലേക്ക് പദമൂന്നാൻ തുടങ്ങുന്ന സമയം. പ്രായപൂർത്തി വോട്ടവകാശം 18 ആയി നിർണയിച്ചിട്ട് അധികകാലമായിട്ടില്ല അന്ന്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ എന്നൊരു ആചാരമോ ജനന സർട്ടിഫിക്കറ്റ്…

മണ്ടന്നും മുണ്ടനും മുണ്ടു വാങ്ങാൻ പോയ്

രചന : എസ് മംഗളൻ✍ താഴെക്കാണുന്ന സാങ്കൽപ്പിക കഥാ കവിതയിൽ.. മണ്ടനും മുണ്ടനും ചങ്ങാതിമാരാണ്മണ്ടമുണ്ടന്മാർ കാണാതുറങ്ങില്ലമണ്ടനും മുണ്ടനും കണ്ടുമുട്ടുന്നേരംമണ്ടത്തരങ്ങൾ പറയാതിരിക്കില്ല!മണ്ടനും മുണ്ടനും കൂട്ടുകാരാണേലുംമണ്ടത്തരങ്ങൾ പറഞ്ഞേറ്റുമുട്ടുംമിണ്ടുകില്ലെന്നു പറഞ്ഞ് പിരിഞ്ഞാലുംമുണ്ടനെ കാണുവാൻ മണ്ടനങ്ങെത്തുംമിണ്ടില്ല നിന്നോടിനിയെന്നു ചൊന്നിട്ട്മണ്ടനാ മുണ്ടനെക്കെട്ടിപ്പുണരും!മണ്ടനൊരു ദിനം മുണ്ടുടുത്തോണ്ടങ്ങ്മുണ്ടനെ കാണുവാൻ വീട്ടിലെത്തിമുണ്ടനാ മണ്ടനെ…

കളി വാച്ച്

രചന : കെ. ജയനൻ✍ ഒരു വാച്ചെന്നാൽചെറിയപൽച്ച ക്രങ്ങളുടെപ്രാണായാമം മാത്രമാണോ?ഒരിക്കൽരസികനായൊരു വഴിപോക്കൻപറഞ്ഞു:ഒരു വാച്ചെന്നാൽഅക്ഷമമായമൂന്നു സൂചികളുടെമലകയറ്റം….ഒച്ചെന്നോഓന്തെന്നോസൂചികൾക്കോ മനപ്പേർ ചൊല്ലാംക്ഷമയെന്നോഅക്ഷമയെന്നോഅതിവേഗമെന്നോഅനിശ്ചിതത്വമെന്നോനിർവചിക്കയുമാവാം….സൂചികളുടെ ഗൃഹാതുരത്വം:ഈ പഴയ വാച്ചിന്റെനെടിയ സൂചിക്കറിയാംകട്ടയ്ക്കു വെച്ചോരുമുത്തച്ഛന്റെ ഗർവ്വ്….ഈ പഴയ വാച്ചിന്റെനെടിയ സൂചിയുടെചലന വേഗങ്ങൾക്കറിയാംഅച്ഛനേറ്റോരുഹൃദയാഘാതത്തിന്നാഴം….ഈ പഴയ വാച്ചിന്റെകുറിയ സൂചിക്കറിയാംതൊട്ടിലാട്ടിയ മാതൃത്വത്തിൽമൂകസാക്ഷ്യംമുത്തശ്ശിക്കഥകൾക്കേറ്റോ-രർബുദനോവ്…..വൈദ്യനും വണികനുമിടയിൽഈ പഴയ വാച്ചൊരു…

ഒറ്റക്കാലിലെ ചരട്

രചന : വാസുദേവൻ. കെ. വി✍ സന്ധ്യ മയങ്ങുമ്പോൾ കുളിച്ച് പൗഡർ പൂശി മുല്ലപ്പൂ ചൂടുന്നവരെ പണ്ട് നമ്മൾ ഓമനപ്പേര് നൽകി വിളിച്ചിരുന്നു.ഇന്ന് പൗഡർ പൂശാതെ പൂചൂടാതെ ഇറങ്ങുന്നു അവർ. പഴക്കം ചെന്ന “സ്വാശ്രയ” വ്യാപാരം. കയ്യിൽ ചരട്കെട്ടുന്ന സുദിനം നമ്മുടെ…