Month: September 2023

സമത്വം

രചന : ബിനു. ആർ✍ സമത്വമെന്നവാക്കുച്ചരിക്കേണ്ടുംസമയംനന്മയിൽ ഉൾക്കണ്ടുറങ്ങിയുണരാംസമത്വം വേണമെന്ന തിരിച്ചറിവിൽസ്ത്രീ പുരുഷൻ എന്ന വർണ്ണങ്ങളിൽരണ്ടെന്നവേർതിരിവുകൾ, ഒന്നാക്കീടാം. സ്ത്രീലിംഗപദവിന്യാസങ്ങൾ ലോകത്തിൻഭാഷാസംഞ്ജയിൽ നിന്നും ഒഴിവാക്കീടാംപുരുഷന്റെവാരിയെല്ലല്ല സ്ത്രീയെന്നുറക്കെമുഷ്ടിചുരുട്ടിവാനത്തിലെറിഞ്ഞു പാടിടാം. മറന്നിടാം മാനവിക ലിംഗവ്യത്യാസങ്ങൾമറന്നീടാം മറയ്ക്കപ്പെട്ട നിലനില്പിൻഹേതുക്കൾ ശാരീരികമാനസികദുർലഭത്വംമറന്നീടാം അവനവളെന്ന വിഭിന്നം. ചൊല്വിളികൾ കേട്ടുണരാമെന്നും പുലരിയിൽമനുഷ്യനെന്നൊറ്റപ്പദംമാത്രം കേളികൊട്ടട്ടെഎങ്ങുംമുഴങ്ങട്ടെ…

ചരിത്ര വഴികളിലൂടെചരിത്രത്തെ കോർത്തിണക്കി…..

മൻസൂർ നൈന✍ കായൽപ്പട്ടണത്തേക്കുള്ള ഇപ്രാവശ്യത്തെ യാത്ര മറ്റൊരു ദൗത്യവുമായിട്ടായിരുന്നു. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിക്ക് വേണ്ടിയാണ് കായൽപ്പട്ടണമെന്ന ചരിത്ര ഭൂമികയിലേക്ക് ഒരിക്കൽ കൂടി യാത്ര പോയത് .മാപ്പിള കലാ…

ഇന്നത്തെ രാവിൽ

രചന : എം പി ശ്രീകുമാർ ✍ ഇന്നത്തെ രാവിൻ ചിറകിലേറിഎന്തിത്ര നേരം നീ വന്നതില്ലകൂടണഞ്ഞല്ലൊ കിളികളെല്ലാംകൂവുന്ന കോഴിയുറക്കമായിപാർവ്വണചന്ദ്രൻ ചിരിച്ചു നിന്നുപാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽപാലാഴിപോലെ നിലാവു നിന്നുപാരിൽ മധുരം പരന്നപോലെ !ചന്ദനക്കാറ്റൊന്നു വീശി മുന്നെചമ്പകപ്പൂമണമെത്തി പിന്നെചന്ദ്രനുദിച്ച പോലെത്തിടുന്നരാഗസ്വരൂപനെ കണ്ടതില്ലകതിർമഴ പെയ്യുന്ന നേരമായികവിത…

സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക സുവിശേഷ കൺവെൻഷൻ സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് ക്വീൻസിൽ – ചിറമ്മേലച്ചൻ മുഖ്യ പ്രസംഗികൻ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവെൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church,…

നിരാശ

രചന : ജിസ ജോസ്✍ ചിലപ്പോഴൊക്കെഅവനെയൊന്നുകാണണമെന്നുകൊതിയാവുംബസ്സിലെ മുടിഞ്ഞതിരക്കിൽസീറ്റുകിട്ടാതെതൂങ്ങിക്കിടന്നുകൈ കടയുമ്പോൾ,കുടയെടുക്കാൻമറന്ന ദിവസംമാത്രംപെയ്യുന്നമഴയിൽനനഞ്ഞു കുതിരുമ്പോൾ,അടുപ്പിൽ നിന്നിറക്കിയകുക്കറിൽകൈത്തണ്ടയുരഞ്ഞുനീളത്തിൽനീറിക്കരുവാളിക്കുമ്പോൾ,ആശിച്ചു വാങ്ങിയകുപ്പിപ്പാത്രംകൈയ്യിൽ നിന്നൂർന്നുചിതറുമ്പോൾ,ഒന്നു പോകണംന്നുംവിശേഷങ്ങളറിയണമെന്നുംതോന്നാൻ തുടങ്ങും.ഓർക്കാപ്പുറത്തെമഴയത്തുകുട ചൂടിച്ചുതന്നതുംപൊള്ളലുകളിൽഉമ്മ വെച്ചുതണുപ്പിച്ചിരുന്നതുംഓർമ്മയിലെത്തുമ്പോൾപോയേ മതിയാവൂഎന്നു വെപ്രാളപ്പെടും.പിരിഞ്ഞിട്ടുവർഷങ്ങളിത്രയായെങ്കിലുംമറന്നിട്ടില്ലെന്നുംകൊടുംവെയിലത്തുപണിയെടുക്കുമ്പോൾഓരോ രോമകൂപങ്ങളുംവിയർപ്പൊഴുക്കുന്ന പോലെഅവൻ്റെ ഓർമ്മകൾഉടലാസകലംപൊട്ടിയൊഴുകുന്നുവെന്നുംതിരിച്ചറിയുന്നസമയത്ത്ഒന്നുകണ്ടേ മതിയാവൂഇല്ലെങ്കിലിപ്പോചത്തുപോകുമെന്നാകും.രാത്രി പതുങ്ങിപ്പതുങ്ങിപൂച്ചക്കാലുകളിലങ്ങോട്ടേക്ക്ഒരെത്തിനോട്ടം.ഞാൻ ചെന്നത്മറ്റാരറിഞ്ഞാലുംഒരിക്കലുവനറിയരുത്.അറിഞ്ഞാൽ ,ഉപേക്ഷിക്കപ്പെട്ടപ്രണയത്തിൻ്റെഉച്ഛിഷ്ടം തിരഞ്ഞുവന്നവളെന്നുഅവനെന്നോടുസഹതപിച്ചേക്കാം.അവിടെ എല്ലാംആഘോഷമയംഅവൻ്റെ മകൻഡോക്ടറായിരിക്കുന്നു.മകളുടെ കല്യാണനിശ്ചയം,ചമഞ്ഞൊരുങ്ങിയ ഭാര്യപുത്തൻമാളികയുടെപാലുകാച്ചൽപുതിയ…

വീട്

രചന : സുരേഷ് പൊൻകുന്നം ✍ വീട് കരയുന്നുവോ മൂകമായിഹാ…. ഒരു നിഴല് പോലുമില്ല..മുറ്റും നിശ്ശബ്ദതക്കുള്ളിൽ വീട-വളെത്തിരിയുന്നു,എങ്ങുപോയി എങ്ങ് പോയി?അവളുടെ പൊട്ടിച്ചിരി കേട്ടാർത്ത്ചിരിച്ച മൺഭിത്തികൾ ഭീതി-യെടെന്നെ നോക്കുന്നു സ്നേഹമുറികളിൽ ഭീതി പതുങ്ങുന്നോവോ..മനുജന്റെ മണമേതുമില്ലാതെപാറ്റകൾ പല്ലികൾ കൊച്ച്-കൊച്ചുറുമ്പുകൾ മരുഭൂമിയി-ലെന്നപോലുഴറി നടക്കുന്നു..തിരയുന്നതാരെ നീയിത് മൃതിവന്നുപോയൊരു…

കാലത്തിന്റെ വവ്വാലുകൾ.

രചന : ജയരാജ്‌ പുതുമഠം.✍ ചോദ്യങ്ങളുറങ്ങുന്നഉത്തരങ്ങളുടെ ചെപ്പടിവിദ്യയുമായ്ജനാധിപത്യ പൂമരങ്ങളിൽകാലത്തിന്റെ വവ്വാലുകൾശീർഷാസനത്തിൽഅവിവേകത്തിന്റെവൈറസുകൾ തുപ്പുന്നു നിരാലംബമായആവാസപീഠങ്ങളിൽനിരന്തരം മുഴങ്ങുന്നപീഡനങ്ങളുടെആർത്തഗീതങ്ങളിൽഅധികാരികളുടെ മുൾചെടികൾലാളിക്കപ്പെടുകയാണിപ്പോഴും സമൂഹവ്യസനങ്ങൾ ആവിയായിആകാശ ഗഹനതയിൽമതിവരുവോളം ഇണചേർന്നിട്ടുംനിനവുകളിൽ നനവേൽക്കാത്തവരണ്ടഭൂമിക ഞെരിയുന്ന ജനതയിൽഅധർമ്മത്തിന്റെ രാക്ഷസീയതാണ്ഡവമാണഖിലവുംഅനുസരിക്കുകയേ തരമുള്ളൂജീവജ്വാലകൾ തീർക്കും ജീവവായുതടവറ പൂകരുതല്ലോ! സമൃദ്ധമായ ഒറ്റപ്പെടലുകളിൽചിന്തകളുടെ പാടത്ത്സങ്കൽപ്പനങ്ങളുടെ വിത്ത്‌പാകികാത്തിരിക്കുന്നു പ്രജകൾ.

വാക്കും കാത്തിരിപ്പും

രചന : ജസീന നാലകത്ത്✍ മരണശേഷം സ്വർഗത്തിലെത്തിയ അവൾ അയാളെ തിരഞ്ഞുകൊണ്ടിരുന്നു. അവളെക്കാൾ മുമ്പ് അയാൾ സ്വർഗത്തിലെത്തിയിരുന്നു. രോഗിയായിക്കിടന്നപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അയാൾ അവൾക്കൊരു വാക്ക് കൊടുത്തു. ഈ ജന്മത്തിൽ നമുക്കൊന്നിക്കാൻ കഴിയില്ല, അടുത്ത ജന്മമത്തിൽ നീ എന്റേത് മാത്രമായിരിക്കുമെന്ന്.. അവളാ…

കണ്ണിര് വിൽക്കുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ 1993 മാർച്ച് മാസം . സുഡാൻ ആഭ്യന്തരയുദ്ധം മൂലം കൊടും പട്ടിണിയിലമർന്നിരിക്കുന്നതിന്റെ നേർചിത്രം പ്രശസ്ത ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ്‌ കെവിൻ കാർട്ടർ “കഴുകനും കൊച്ചു കുട്ടിയും”എന്ന തലക്കെട്ടോടെ ലോകത്തിനു മുന്നിലെത്തിച്ചപ്പോൾ ഏവരും നടുങ്ങി. പട്ടിണി…

പേൻകൊല്ലി

രചന : ലോപാമുദ്ര✍ അവൾക്ക് ഏഴു വയസ്സുള്ളപ്പോഴാണ്നിരണത്തമ്മൂമ്മ എന്ന വലിയമ്മൂമ്മ –കിടപ്പിലായത്.തണ്ടെല്ലു നീർന്ന തന്റേടംതണ്ടൊടിഞ്ഞ ആമ്പലായിതെക്കേ ചായ്‌പിൽ കിടന്നു….കിടപ്പു നീണ്ടപ്പോൾഎന്നും ചീകിയാലും ചെട പിടിക്കുന്നകുലുകുലാമുടി മുറിച്ച്അമ്മ അമ്മൂമ്മയെ മാർഗരറ്റ് താച്ചറാക്കിബാക്കിയായ ഇത്തിരി മുടിയിൽപേനുകൾ വളർന്നു കുമിഞ്ഞു.പിന്നെ എന്നും ,അമ്മയുടെ പേൻചീകലിന്ചൂണ്ടക്കാരന്റെ നിശബ്ദയായ…