Month: August 2024

ഒരു മുത്തശ്ശിക്കഥ.

രചന : ബിനു. ആർ. ✍ രോഹിത് മുത്തശ്ശിയുടെ പിറകേ കൂടി. എന്നും ഉറങ്ങുന്നതിനു മുൻപേ രോഹിതിന് മുത്തശ്ശിയുടെ കഥകൾ കേൾക്കണം. കഥ കേട്ട് മുത്തശ്ശിയുടെ മടിയിൽ കിടന്നാണ് ആ ആറുവയസ്സുകാരന്റെ ഉറക്കം.മുത്തശ്ശി മുറക്കാൻ ചെല്ലവുമായി നടുമുറ്റത്തേക്ക് നടന്നു, രോഹിത് പിറകെയും.…

നാമൊരു തടങ്കലിലാണ്;

രചന : രഘുനാഥ് അന്തിക്കാട് ✍ നാമൊരു തടങ്കലിലാണ്;ഞാനും നീയും ഇന്ന് !നീണ്ടു നീണ്ട ഓർമ്മകളുടെനീറുന്ന ഓർമ്മകളുടെ …..!ബാല്യത്തിലെ നേർത്തു നീണ്ടവയൽ വരമ്പിൽ…..പിന്നെ, തോടിനു കുറുകെയിട്ടഉരുളൻ തെങ്ങ് പാലത്തിൽ,ജീവിതത്തിലെന്നപോലെ ….ഒറ്റയടിപ്പാതയിൽ……അന്ന് തനിച്ചായതുപോലെ !ആരാദ്യം, ആരാദ്യമെന്ന്ഉള്ളിൽ, ഉള്ളിൻ്റെയുള്ളിൽതർക്കം മൂക്കവേ..ഒന്നും ഓർക്കാനാകാതെയിന്ന്,ആരാദ്യം അന്ന് അക്കരെ…

ഗുഹഗീതകം

രചന : പ്രിയബിജു ശിവകൃപ✍ ശൃംഗിവേരപുരേശൻ മഹാൻനിഷാദനൃപൻ ഗുഹൻ ഭവാൻഅയോദ്ധ്യാപതി തന്നുടെ ചാരെഅഞ്ജലീ ബദ്ധനായി നിൽക്കവേ കാനനയാത്രാ മദ്ധ്യേ രാമനും ഭഗീരഥി കഛേവന്നെത്തുകിൽ നിഷാദരാജനോവേഗേന രാമദാസനായ് നിലകൊള്ളവെസർവ്വം സമർപ്പയാമി രാമ ഹരേ ചാതുർ വർണ്ണ്യ ഭേദമന്യേ രാമനും ഗുഹനെചേർത്തുപിടിച്ചൊരാ സൗഹൃദത്തെഊട്ടിയുറപ്പിക്കുകിൽ ഭുവനവുംപ്രകാശമാനമായ്…

കല്പണിക്കാരൻമുഹമ്മദ്‌ അഷ്‌റഫിന്റെ മകൻഅർഷാദ് നദീം

രചന : എഡിറ്റോറിയൽ ✍ DrMohamed Ashraf. കല്പണിക്കാരൻമുഹമ്മദ്‌ അഷ്‌റഫിന്റെ മകൻഅർഷാദ് നദീം ഒറ്റ ഒരു ഏറുകൊണ്ട് പാകിസ്ഥാന്റെ ഇതുവരെയുള്ള സ്പോർട്സ് ചരിത്രം തിരുത്തി എഴുതയകഥ..!കുറെ നാൾ മുന്നെയാണ് അത്രയൊന്നും ഏറെ മുന്നിലല്ലാത്ത ഒരു കാലം നീരജിനെ ഊവു ഹോൺ എന്ന…

കുറുവ.

രചന : ജോൺ കൈമൂടൻ.✍ കുറുവപ്പരലുകൾ കുറുകെനീന്തീടുന്നചുറുചുറുക്കോടോടും കബനിയിൻവിരിമാറിൽ,ചെറുമുളങ്കാടായി നിൽക്കുംതുരുത്തുകൾ,“കുറുവ”യിൻപേരിൽ വിഖ്യാതംവയനാടിൽ! മുളങ്കാടുകൾ അളവറ്റനുഗ്രഹിച്ച-മുളകൾബന്ധിച്ചുള്ള ചങ്ങാടയാനങ്ങൾ,അളവറ്റസംതൃപ്തരായ് തുരുത്തണയുന്നുമുളംചങ്ങാടങ്ങളിൽ യാത്രയാകുംജനം! മുളങ്കൂട്ടമാകവേ ഇളകുന്നുകാറ്റിലായ്പുളകത്തിലാറാടി പുളയുംകബനിയും.മുളങ്കാടുചില്ലയിൽ മാരുതനൂതവേതുളയ്ക്കാമുളകളും പുല്ലാങ്കുഴൽമീട്ടി! കുളിരുന്നകാറ്റാണു മുളങ്കാട്ടിൻകുറുവയിൽകുളിരുകോരീടും കുളിച്ചീടിൽകബനിയിൽ.കുളിരുംതുരുത്തുകൾ പരതിനടക്കുന്നകിളിയുംശലഭവും സുലഭമായ്കുറുവയിൽ! കുറുവയിൽമനുജന്റെ പാദസ്പർശംതുച്ഛംമറുവാദമില്ല രമണീയതയോമെച്ചം.കുറുകെയുംനെടുകയും പോകകുറുവയിൽഉറവുകാണാമങ്ങ് പ്രകൃതിയിൻചാരുത! കുറുവതൻനെറുകയിൽ…

നന്മ വറ്റാത്തവർ വാഴുന്ന ലോകം.

രചന : ദിവാകരൻ പികെ✍ മതമില്ലെനിക്കെങ്കിലുംമതമുണ്ടെനിക്ക്മനുഷ്യരെ സ്നേഹത്താൽ പടുത്തുയർത്തിയമതമുണ്ടെങ്കിൽ അതാണ് മതം.പരസ്പരം വെട്ടി നുറുക്കാതെമാറോടു ചേർത്താലിംഗനംചെയ്യണം ഉള്ളിൽ വിരിയുന്നപുഷ്പങ്ങൾ തൻ സുഗന്ധംപരത്തണംകൈകോർത്തു പടുത്തുയർത്തുംസാഹോദര്യത്തിൻ വെന്നി ക്കൊടിവാനിൽ പാറിക്കളിക്കണംനയന മനോഹര കാഴ്ചകൾ കണ്ട്മണ്ണും വീണ്ണും പുളകിത മാകണം.വർണ്ണ വെറിയാൽ സിരകളിൽ ഒഴുകുംരക്ത വർണ്ണത്തിൽ…

ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട് . എന്തോ ഉണ്ട് ….. ഒരു ഇന്ത്യക്കാരി അയോഗ്യയായതിൽ സന്തോഷിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോൾ സംശയങ്ങൾ ബലപ്പെടുകയാണ്

രചന : Darshan Mondkar ✍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെക്കുറിച്ച് ഒളിമ്പിക്സ് കമ്മിറ്റിയോട് ചില ചോദ്യങ്ങൾ കൂടി :1 . വിനേഷ് സ്ഥിരമായി 53 കിലോ കാറ്റഗറിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ പിന്നെ എന്തുകൊണ്ട് അവരെ 50 കിലോ കാറ്റഗറിയിൽ ഉൾപ്പെടുത്തി ? ആരുടെ…

പ്രണയ സംഗമങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ അധികനേരമിരുന്നുനാ-മീക്കടല്‍,ക്കരയിലായിരംകാര്യങ്ങള്‍ ചൊല്ലുവാന്‍….,കഴിയുകില്ല,നമുക്കിനി-വാക്കുകള്‍,കടമെടുക്കണ-മെന്നതാണത്ഭുതം……കരകവിഞ്ഞു,മനഃസ്സി-ലോരായിരം,പറയുവാനുള്ളമോഹന ചിന്തകൾ…..,അരികിലെത്തുന്നനേരംമുതല്‍ക്കുനാം,വിഷമവൃത്തത്തിലാവുന്നു,ചൊല്ലുവാന്‍…….ഇതുകഠിനമീ-പ്രണയമൌനങ്ങള്‍തന്‍വെറുതെയാവുന്ന,സംഗമ വേളകള്‍……കടലിനക്കരെചക്രവാളത്തിലും,ഇരുള്‍ പരക്കുന്നു,പോകാം,നമുക്കിനി…….. !!

അമ്മ കരയുന്നു

രചന : ബാബു ഡാനിയേൽ ✍ പ്രളയം വിതച്ചൊരു മണ്ണിലിന്നായിരംസ്വപ്നങ്ങള്‍ വീണടിയുന്നുപ്രളയം വിതച്ചൊരു മണ്ണില്‍ ഗതിയറ്റമര്‍ത്ത്യന്‍ പിണമായൊഴുകി അമ്മതന്‍ മരതകച്ചേലയഴിച്ചന്ന്കേളികളാടി രസിച്ചോര്‍വാര്‍മുലക്കച്ചകള്‍ ചീന്തിയെറിഞ്ഞന്നു-മാറുകള്‍ വെട്ടിപ്പിളര്‍ന്നു മുറിവേറ്റ കൊങ്കകള്‍ ചിന്തിയ ശോണിതംഒഴുകി കടലില്‍പതിച്ചുആ നിണത്തുള്ളിതന്‍ ബാഷ്പമുറഞ്ഞിന്ന്പ്രളയമായ് മണ്ണില്‍ പതിച്ചു മാതൃസ്തന്യം ചുരത്തുംമുലകളി-ലേല്‍പ്പിച്ച താഢനത്താലെഅമ്മ,…

പ്രളയശിഷ്ടം

രചന : ബിജു കാരമൂട് ✍ ജലസമാധികഴിഞ്ഞുനദികളിൽ കുരുതിയ൪പ്പിച്ച സ൪വ്വമാലിന്യവുംനെറിവുകെട്ട പുരങ്ങൾക്കുമന്ധമാമറിവിനാൽക്കെട്ടകാലത്തിനും നൽകിജലമിറങ്ങിക്കുതിച്ചുപോയുപ്പിനെരുചിസഹസ്രങ്ങളാക്കും സമുദ്രത്തിൽ……കഴുകി വൃത്തിയാക്കുന്നൂപരസ്പരംചളിയടിഞ്ഞോരുടലുകൾജീവിതം തിരികെയേകാത്തമൺനി൪മിതികളെദുരയിലാണ്ടൊരാസക്തികൾഏറ്റവും തെളിമയോടുമനുതാപമോടെയും…കടലിലേക്കുകുതിയ്ക്കുവാനാകാതെചുവടടിഞ്ഞൊരുകുമ്പിൾ വെള്ളത്തിലുംപ്രതിഫലിക്കുന്നുനാമറിയുന്നീല..ഇരുളണഞ്ഞാലെടുക്കുവാനിങ്ങനെപലരിൽനിന്നുമൊളിപ്പിച്ച പത്തികൾകലഹമാണെങ്ങു മെങ്ങനെ നാം പെട്ടുഅതിയസൂയാലുക്കൾ ദേവശാഠ്യങ്ങളോശിരസ്സു മന്ദിച്ച മായാമനുഷ്യരോചിരവിരുദ്ധരാംക൪മ്മദോഷങ്ങളോ..ആരുപൊട്ടിച്ചു വിട്ടാതാണീയണആറടിക്കീടഗ൪വ്വിനും മേലെയായ്അറിയുവോരുണ്ട്രാമയക്കത്തി൯െറപരമകോടിയിൽഎന്താണ് തങ്ങളെപ്പുണരുമീത്തണു,ശ്വാസനാളങ്ങളിൽവിധി വിലങ്ങിയതെങ്ങനെയെന്നൊരുനിമിഷബിന്ദുവിൽമുങ്ങി മരിച്ചവ൪.അവരറിയുന്നുവെല്ലാംപറയുന്നു.. ലിപികളേവ൪ക്കുമജ്ഞാതമെങ്കിലുംഅവരെ ധ്യാനിച്ചിരിക്കമാത്രംമതിഗതിയുപേക്ഷിച്ചിറങ്ങിയവ൯നദി വരവിലുണ്ടതു…